ധ്രുവദീപ്തി

Welcome to DHRUWADEEPTI.online. We present you the searchable online literature for readers, students, educators, or enthusiast. Enjoy reading.

Sonntag, 23. April 2017

ധ്രുവദീപ്തി: പൊളിറ്റിക്സ് //- മനുഷ്യൻ- യന്ത്രം : ഏകാധിപതി നരേന്ദ്ര മോദിയുടെ പ്രത്യക്ഷ മൗനവും ജനങ്ങൾക്കു നേരെയുള്ള വെല്ലുവിളികളും.// George Kuttikattu

ധ്രുവദീപ്തി: പൊളിറ്റിക്സ് //-

ഏകാധിപതി നരേന്ദ്ര മോദിയുടെ പ്രത്യക്ഷ മൗനവും,

ജനങ്ങൾക്കു നേരെയുള്ള വെല്ലുവിളികളും. //

George Kuttikattu  

ഇതിനു പ്രധാനപ്പെട്ട ഉത്തരവാദിത്വം പ്രധാനമന്ത്രി  നരേന്ദ്ര മോദിക്ക് മാത്രം അല്ലെ? ഇന്ത്യൻ ജനതയുടെ മൗലികാവകാശങ്ങളിൽ ഇന്ന് നിലവിലുള്ള നിയമവും  യഥാർത്ഥ നീതി നിഷേധത്തിനും പൗരന്റെ ഭാവിയെ വളരെ അപകടപ്പെടുത്തുന്നതുമാണ്. ഇന്ത്യൻ സർക്കാ രിന്റെ ഭീഷണികൾക്കും എല്ലാ അസ്വസ്ഥതകൾക്കും  കാരണമായത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏക നേതൃത്വത്തിൽ നടത്തിയ ഇന്ത്യൻ ഭരണകൂടത്തിന്റെ സത്യപ്രതിജ്ഞ തന്നെയാണെന്ന് പറയാം. ഇപ്പോഴാകട്ടെ അനേക കോടികൾ  ഇന്ത്യൻ ജനങ്ങളുടെ എല്ലാ യഥാർത്ഥ ജീവിതപ്രശ്നങ്ങൾ ബഹുമുഖമായതും വളരെ സങ്കീർണ്ണമായതും ഇത്  ഏറെ ദു:ഖകരമാണ്, ഇന്ത്യയുടെ ഭാവി ആർക്ക് ഇനി രക്ഷിക്കുവാൻ കഴിയും ?

 Narendra Modi

ഇന്ന് സാമൂഹിക അരിഷ്ടതകളും നുണക്കഥകളും രാഷ്ട്രീയ ചതിവും കൂട്ടി കോർത്തിണക്കിയ സംഹാരതാണ്ഡവം തന്നെയാണ് ഇന്ത്യയിലെ സാധാരണ ജനങ്ങളുടെമേൽ വിവിധ തരത്തിൽ ബി. ജെ. പി. രാഷ്ട്രീയ പാർട്ടിഭരണം ഇന്ത്യയ്ക്കുമേലും ജനങ്ങൾക്കുനേരെയും ഇതുവരെ അടിച്ചേൽപ്പിച്ചത്. അവർ നേരിൽ അനുഭവിക്കുന്നത്, എല്ലാ അവകാശങ്ങളും ഇന്ത്യൻ ഭരണഘടനാ സംരക്ഷണയിൽ ലഭിക്കുന്നുണ്ടെന്നുള്ള കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ വെറും പൊള്ളവാക്കുകളിൽ മാത്രം ഒതുങ്ങുകയാണ്.! ഇതേപ്പറ്റിയുള്ള  നിരവധിയേറെ ഉദാഹരണങ്ങൾ ഉണ്ട്. നോട്ട് പ്രതിസന്ധിയിലും ആധാർകാർ ഡ് നിബന്ധനകളിലും തട്ടി ഭാവിജീവിതം തികച്ചും അനിശ്ചിതത്വത്തിലേക്ക്  അകപ്പെട്ടു കഴിയുന്ന ജനങ്ങളുടെ മുൻപിൽ അവരെ തണുപ്പിക്കാൻ ഇന്ത്യൻ ഭരണകൂടം സമർത്ഥമായി വാക്‌സാമർത്ഥ്യത്തിന്റെ ലൂത്തനിയ ചൊല്ലുന്നു. നാൾക്കു നാൾ മോദിയുടെ നേതൃത്വം തുറന്ന ചതിരാഷ്ട്രീയത്തിന്റെ തുറന്ന ഭീകരാഭ്യാസപ്രകടനം തന്നെ നടത്തിയിരിക്കുകയാണ്. പ്രമുഖ ബാങ്കുകളുടെ ഏകീകരണം നടത്തുന്നതിന് വേണ്ടി ജനങ്ങളോട് നുണ പറഞ്ഞു. ഇന്ത്യയുടെ  നോട്ടു നിരോധനം വരുത്തിയതോടെ രാജ്യത്തു നോട്ട് ക്ഷാമം വരുത്തിവച്ചു. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ കക്ഷിനേതൃത്വത്തിന്റെ ഉത്തരവാദിത്വമില്ലാ ത്ത ഭരണശൈലിയുടെ കെടുകാര്യസ്ഥിതിയിൽ രാജ്യത്തിനേറ്റ പ്രഹരം ആ ഞ്ഞടിച്ചുകൊണ്ടത് സാധാരണക്കാരായ ജനങ്ങളുടെയും സാമ്പത്തികസ്ഥിതി യ്ക്കാണ്. കേരളത്തിൽ ഇതിന്റെ പ്രത്യാഘാതം വളരെയേറെ ഗുരുതരമായി ത്തീരുകയും ചെയ്തു. ഇത് മറച്ചു വച്ച്  പ്രചാരണം നടത്തിക്കൊണ്ട് തൽക്കാലം രക്ഷപെടാൻ വേണ്ടി, നടത്തുവാൻ കഴിയുന്ന എല്ലാവിധത്തിലുമുള്ള അടവ് പ്രയോഗങ്ങളും ചെയ്തു കൊണ്ടിരിക്കുന്നു; ഇത് ഇന്ത്യൻ സർക്കാരിന്റെ തകർച്ച യുടെയും രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക തളർച്ചയുടെയും, ഒരു മതേതര രാഷ്ട്രത്തിന്റെ ഭരണഘടനാ നിഷേധത്തിന്റെയും ഒരു തനി സാക്ഷ്യപത്രം മാത്രമാണ്! സുപ്രീംകോടതി ആധാർ കാർഡ് വ്യവസ്ഥകൾ നിരോധിക്കണം. ജനങ്ങളുടെ രോദനം ഇനി കേൾക്കാൻ പോലും തയ്യാറാകാത്ത ഇന്ത്യയുടെ സുപ്രീം കോടതി രാജ്യത്തിന്റെ സുരക്ഷപോലും അപകടപ്പെടുന്നതിൽ ഒട്ടും  ആശങ്കപ്പെടുന്നില്ല.

അഴിമതിക്കെതിരെയെന്ന പേരിൽ നടക്കുന്ന രാഷ്ട്രീയ യുദ്ധം നടത്തി സാധാ രണ ജനങ്ങളെ പ്രകോപിപ്പിക്കുന്നു; അവരുടെ ഭാവി പ്രതീക്ഷകളെ മന്ദീഭവി പ്പിക്കുന്നു. ഇതിൽ ഭൂരിപക്ഷം ജനങ്ങളും പ്രതികരിക്കാൻ ഒട്ടും കഴിവില്ലാത്ത പരാജിതരാണ്. ഇത്തരം യുദ്ധങ്ങൾ ഏറെയാണ് ഈ രാജ്യത്തു നടക്കുന്നത്. കാശ്മീർ മുതൽ നോട്ട് ബാങ്കുകൾ വരെ! ഡിജിറ്റൽ സാമ്പത്തികം, ഇന്ത്യൻ ജനാധിപത്യത്തിന്റെ പുതുക്കിപ്പണിയലും വരെ !... മനുഷ്യാവകാശങ്ങളെ പന്താടുന്ന സർക്കാരും ഉദ്യോഗസ്ഥരും ഒരുവശത്ത്, നിസ്സഹായരായ ജനങ്ങൾ മറുവശത്തും. ഇത്തരം ഭീകരമായ അവസ്ഥയ്ക്ക് ജനങ്ങളോ അതോ പ്രധാന മന്ത്രിയോ സർക്കാരോ അവരുടെ ഉദ്യോഗസ്ഥരോ ആരാണ് കാരണക്കാർ? ഒരുപക്ഷെ ഏതെന്നും ആരെന്നും നിർവചിക്കുവാൻ എളുപ്പമല്ല, എനിക്കും അപ്രകാരമേ ചിന്തിക്കാനാകൂ. അതുപക്ഷേ ഭരണ രാഷ്ട്രീയ സമ്മർദ്ദത്തിൽ മന്ദബുദ്ധികളായിത്തീർന്ന സാമാന്യജനങ്ങൾ ആകാം. 

 "കൈക്കൂലികൾ, സൂപ്പർ കൈക്കൂലികൾ"

 "കൈക്കൂലികൾ, സൂപ്പർ 
കൈക്കൂലികൾ" 
ജനങ്ങൾ ഒന്നിനെതിരെയും ഒട്ടും പ്രതി കരിച്ചില്ല, അവരാരരും ഭയപ്പെട്ടിട്ടു  പ്രതികരിക്കുകയുമില്ല. അവരെല്ലാവരും  തങ്ങളുടെയെല്ലാം മനുഷ്യാവകാശങ്ങൾ  സാധിച്ചു കിട്ടാൻ സർക്കാർ ഉദ്യോഗസ്ഥ ർക്ക് കൈക്കൂലി നൽകി അവയെല്ലാം  വിലയ്‌ക്കെടുത്തു കൊണ്ടിരുന്നു. ഇന്ന്   അതിന്റെ വിവിധ അടയാളമാണ് ഈ  അഴിമതിക്കഥകൾ. ഉദാ: കേരളത്തിൽ ഏതൊരു ഗവ.ഓഫീസുകളിലും ജോലി ചെയ്യുന്ന "ഉദ്യോഗസ്ഥർ"ക്ക് നൽകാവുന്ന ഔദ്യോഗിക വിളിപ്പേര് എന്താണ്?  "കൈക്കൂലികൾ" എന്നാക്കുന്നതാണ് നല്ലത്.അവരിൽ "സൂപ്പർ കൈക്കൂലികൾ " ഇരിക്കുന്നത് സംസ്ഥാന റവന്യൂ വകുപ്പിലും കോടതികളിലും ആണല്ലോ. ഒരു തഹസിൽദാർ മുതൽ താഴേക്കിടയിലുള്ളവർ, നിയമം കയ്യാളുന്ന വക്കീലന്മാർ മുതൽ ജഡ്ജിമാർ വരെ, കേരളത്തിൽ കോടതികളും താലൂക്കകളും ഓരോരോ  വില്ലേജുകളും കൈയ്യടക്കിയിരിക്കുന്നു. മറ്റൊരു വിഭാഗം "സൂപ്പർ ദാദാമാർ" വിലസുന്നുണ്ട്. അവരാകട്ടെ കൈക്കൂലികൾ വാങ്ങുന്ന ഇത്തിൾക്കണ്ണികളായി രാജ്യത്തെ താലൂക്കുകളിൽ കഴുകനെപ്പോലെ തമ്പടിച്ചിരുന്നു ജനങ്ങളെയാകെ ദ്രോഹിക്കുന്നു. താലൂക്ക് "സർവേയർ "എന്ന് വിളിക്കപ്പെടുന്നവരാണ് അവർ. "റീസർവേ" മുതൽ പലകാര്യത്തിലും ജനങ്ങളെയാകെ എക്കാലത്തേയ്ക്കും  ഏതുതരത്തിലും കുഴപ്പത്തിലാക്കുന്നവർ !.റീസർവേ നടത്തി ആധാരങ്ങളിൽ ഇല്ലാത്ത സ്ഥലം ഉണ്ടാക്കും, റീസർവേ ചെയ്തു ഒരാളുടെ ഉടമസ്ഥതയിലിരിക്കു ന്ന സ്ഥലം ഒട്ടും ഇല്ലാതാക്കും, അയൽക്കാരന്റെ പേരിലാക്കുകയും ചെയ്യും. രണ്ടുപേരുടെ വ്യത്യസ്ഥ ആധാരത്തിൽ ഉടമസ്ഥതയുള്ള സ്ഥലം ഒരാളുടെ പേരിൽ റീസർവേ നടത്തി റിപ്പോർട്ട് ഉണ്ടാക്കി ഉടമസ്ഥരെ പ്രതിക്കൂട്ടിലാക്കും. ഒരു സ്ഥലം അളന്നു പരിധി തിട്ടപ്പെടുത്തുവാനെത്തുന്ന താലൂക്ക് സർവേയർ "കൈക്കൂലിപ്പണം " വാങ്ങിക്കൊണ്ടു നടത്തുന്ന കുറ്റകൃത്യങ്ങൾ വിശദമായി  വെളിച്ചത്തുവരുന്നത് ഏറെ കാലങ്ങൾ കഴിയുമ്പോഴാണ്. ഇക്കൂട്ടരിൽ നിന്ന്  വ്യക്തിപരമായ ഇത്തരം അനുഭവങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും കോട്ടയം താലൂക്ക് പരിധിയിൽ നിന്നും നേരിട്ട് ഉണ്ടായിട്ടുണ്ട്..ഇപ്രകാരം ചില  നേരിട്ട് പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത് പ്രവാസി മലയാളികൾക്കാണ്. കുറഞ്ഞ കാലം മാത്രം സ്വന്തം നാട്ടിലെത്തുന്നവരുടെ പ്രശ്നങ്ങൾ കേൾക്കാൻ അവിടെ  ജനപ്രതിനിധികൾ ഇല്ല, മന്ത്രിമാർ ഇല്ല, നിയമപാലകരില്ല എന്നത് ഇന്നത്തെ  യാഥാർത്ഥ്യമാണ്. തെരഞ്ഞെടുപ്പുകാലങ്ങളിൽ അവരെല്ലാവരെയും ഇടവഴി മുതൽ പൊതു വഴിയിലും ഇപ്പോഴും കാണാം. 

ഇന്ത്യയുടെ നിലവിലുള്ള പരമാധികാരിയാകട്ടെ, എന്നും മൗനം പാലിക്കുന്നു. കേരളത്തിൽ ഭരണമേൽക്കുന്നവരാകട്ടെ ജനവിരുദ്ധമായ ഓരോ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ നടത്തുന്നു. ഇതിനു കക്ഷിയാകാൻ വേണ്ടിയാണോ ജനങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കുചേരുന്നത് ? നമുക്ക് നോക്കാം. അനേകം കാര്യങ്ങളും  പരസ്പരം സംസാരിച്ചു പരിഹാരം കാണാൻ കഴിയും. അവ യാഥാസ്ഥിതികമോ അഥവാ പ്രോഗ്രസീവോ ആകട്ടെ, പ്രശ്നമല്ല, അതുപക്ഷേ ചിലരുടെ മൗനം ഇന്നും സ്ഥിരമായി നിലനിൽക്കും.ഒരു  പ്രധാനമന്ത്രിയുടെ ഓരോരോ പ്രഖ്യാപനങ്ങൾ എല്ലാം സ്വയശക്തിയുടെ തിരിച്ചറിയൽ കാർഡല്ലാ, അവ വിവേകത്തിൻ്റെയോ, ബുദ്ധിപരമായതോ എന്ന് പറയുക സാദ്ധ്യമല്ല. മറിച്ച്‌ ചിന്തിച്ചാൽ അവയെല്ലാം സ്വന്തം കഴിവില്ലായ്മയുടെയും തളർച്ചയുടെയും അടയാളങ്ങളും പരസ്യമായ  തെളിവുകളുമാണ്. അപ്പോൾ, ഒരുകാര്യം, പൊതുജന മനസ്സിൽ തോന്നുന്നു, ഇന്ത്യൻ പ്രധാനമന്ത്രിയും ബി ജെ പി ഭരണകൂടവും മാതൃകാപരമായി നമ്മുടെ മാതൃ രാജ്യത്തിനുവേണ്ടിയാണോ ശക്തമായി നിലകൊള്ളുന്നതെന്ന ചോദ്യം ബാക്കി നിൽക്കുന്നു ?

ഒരു നിമിഷം. തളർച്ചയോ നാശമോ ? പ്രധാനമന്ത്രിയോ ഉദ്യോഗസ്ഥരോ ശക്തി കാട്ടുന്നതാണെങ്കിൽ, അത് സാമൂഹ്യശക്തിബലമില്ലാത്തവർക്ക് നേരെയാണ്. സാമ്പത്തികമായി, തകർന്നു പോയവർക്ക് നേരെ, കടുത്ത ഭയാശങ്കയോടെ ഭാവിയെപ്പറ്റി നോക്കുന്നവന് നേരെ, ചെറുത്തുനിൽക്കാൻ കഴിവില്ലാത്തവന് നേരെ, യാഥാർത്ഥ്യത്തിനെതിരെ ഭരണവൃന്ദം കടുപ്പുമുള്ള നിലപാടാണവർ സ്വീകരിക്കുന്നത്. അതിലേറ്റവും ഭീകരമായതു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ഭരണഘടനയെ അടിമുടി ചവുട്ടി മെതിച്ചുണ്ടാ ക്കുന്ന പൗരത്വനിയമം ആയുധമാക്കിയുള്ള ഇസ്‌ലാം മത വിരോധം.ഏതൊരു ജനാധിപത്യ രാജ്യത്തിനും ചേരാത്ത കിരാത നടപടി.

രാഷ്ട്രീയക്കാർ തനിച്ചു മാത്രമല്ല കുറ്റക്കാർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണകൂടവും ഉദ്യോഗസ്ഥരുമാണ് പരസ്യമായ തെളിവുള്ള അടയാളങ്ങൾ എന്നുപറഞ്ഞാൽ ഇക്കാര്യത്തിൽ ഒരു എവിടെയോ  വിഷമകരമായ യാഥാർത്ഥ്യം ഒളിഞ്ഞുകിടപ്പുണ്ട്, അത് ചെന്ന് കൊള്ളുന്നത് ഏതെങ്കിലും രാഷ്ട്രീയത്തെയോ മാത്രമല്ല, രാഷ്ട്രീയക്കാരെയോ മാത്രമല്ല, ഈ രാജ്യത്തെ മുഴുവൻ എലൈറ്റ്കളെയും (പ്രമാണി വർഗ്ഗം) ബാധിക്കുമെന്ന് ഇന്ന്  എനിക്കതേപ്പറ്റി ഓർമ്മിക്കേണ്ടിയും വരുന്നു.. ഈയൊരു പദപ്രയോഗം കടുത്ത  ദാർഷ്ട്യതയുടെ അടയാളമായി, എന്നാലിവിടെയാകട്ടെ, അവർ സമൂഹത്തിനു യാഥാർത്ഥ്യത്തിനു വേണ്ടി നിൽക്കേണ്ടവരാണ്. പൊതുരംഗത്ത് ഇക്കൂട്ടരെല്ലാം സജ്ജീവമായി പ്രവർത്തിക്കുന്ന പ്രമുഖരാണ്., കമ്പനികളുടെ ഉടമകൾ, ബുദ്ധി ജീവികൾ, മാദ്ധ്യമപ്രവർത്തകർ, ഉന്നതരായ സംഘാടകർ, സർക്കാർ ഓഫീസ്  ഓഫീസർമാർ- ഉദ്യോഗസ്ഥന്മാർ, ആയിരക്കണക്കിനുള്ള രാഷ്ട്രീയക്കാർ, എന്നിവർ ദൈനംദിന യാഥാർത്ഥ്യങ്ങളെയാണ് കാണേണ്ടത്. ഇവർക്ക്, എന്ത് ചെയ്യാൻ കഴിയുന്നില്ല! പൊതു പ്രശ്നങ്ങളാൽ നമ്മുടെ പൗരന്മാരെല്ലാവരും ഇന്ന്  പലപ്പോഴും ചുട്ടു പഴുക്കുന്നുണ്ട്. എങ്കിലും തൽക്കാലം ഇവർ ആരും യാതൊരു  വിധ സഹായങ്ങളും ചെയ്യുന്നില്ലല്ലോ, അവയെ കാണാതെ, അഥവാ അവയെ   കണ്ടില്ലായെന്ന മട്ടിൽ ഈ പ്രമാണിവർഗ്ഗങ്ങൾ വേറിട്ട് മാറിനിൽക്കുന്നതായി ആർക്കും കാണാൻ കഴിയും.

മറുപടിയില്ലാത്ത, ഒന്നും മിണ്ടാനില്ലാത്ത ജനസമൂഹം... ഭരണത്തെ വെറുതെ അനുവദിക്കുന്നു...


ഇന്ത്യക്ക് ഗുരുതരമായ പ്രമാണിവർഗ്ഗ (Elite) ദൗർബല്യം അഥവാ പ്രശ്നങ്ങളുണ്ട്, ഇന്ത്യയിലെ നിലവിലുള്ള ബുദ്ധിജീവികളുൾപ്പെട്ട പ്രമാണിവർഗ്ഗങ്ങൾ എല്ലാം  അക്ഷരാർത്ഥം ദുർബലരാണ്, അവർ സ്വയം ഭയഭീഷണിയെ നിരന്തരം ഇന്നും  നേരിടുന്നവരാണ്. എങ്കിലും, അവർ മൗനം പാലിക്കും, പ്രശ്നങ്ങൾക്ക് നേരെ. ഉദാ: നരേന്ദ്ര മോഡി പ്രഖ്യാപിച്ച നോട്ടു നിരോധനവും, ഇന്ത്യയിലെ മുഴുവൻ  പ്രമാണികളുടെയും പരാജയപ്പെട്ട പ്രതികരണവും, അതെല്ലാം വളരെയേറെ കഷ്ടമായിപ്പോയി.! ഇവിടെ എന്തുണ്ടായി? ഇന്ത്യയിലെ പ്രമുഖ പണബാങ്കുകൾ ഒത്തുകളിച്ചു. ജനങ്ങൾക്കതു തീർത്തും മനസ്സിലായില്ല. ഇപ്പോഴും ഇത്തരം ചില ദുരന്തനാടകം തുടർന്നുകൊണ്ടേയിരിക്കുന്നു. നോട്ടു നിരോധനത്തിന്റെ ഫല മില്ലായ്മയെക്കുറിച്ചു, ഇപ്പോൾ രാജ്യത്തു നേരിടേണ്ടി വരുന്ന വൻ സാമ്പത്തിക തകർച്ചയെക്കുറിച്ചു അവിടെയും ഇവിടെയും, അമർത്യാസെന്നിനെപ്പോലെ ചിലരെങ്കിലും ഗുരുതരമാകാവുന്ന ഭാവിയെപ്പറ്റി വിശദീകരിക്കാൻ ശ്രമിച്ചു. ഈ അവസ്ഥയുടെ യാഥാർത്ഥ്യം അത്ര ഗൗരവത്തോടെ ഉറക്കെ അഭിപ്രായവും  പറഞ്ഞു. അതേസമയം മറ്റുള്ള എത്രപേർ അനങ്ങാതെയിരുന്നു?, അവർ ഒന്നും പറഞ്ഞില്ല, അവരൊന്നും ഞെട്ടലോടെ പിടച്ചെഴുന്നേറ്റില്ല, എതിർപ്പിന്റെ ഒരു  കൊടിപിടിച്ചില്ല.!

 ഇന്ന് ജനങ്ങൾ ദു:സ്ഥിതിയെക്കുറിച്ചു ഒന്നും മിണ്ടുന്നില്ല, നരേന്ദ്ര മോദിയുടെ ചൂണ്ടുവിരലി ൽ എന്നും എപ്പോഴുമുള്ള താൽക്കാലികമായ  മൗനം. നരേന്ദ്ര മോദിയെക്കുറിച്ചു പറയാൻ  പിന്തുണച്ചവർക്ക് പോലും മൂക്കും കഴുത്തും വരെ വലിയ പ്രതിഷേധത്തിന്റെ അലകൾ   നിറച്ചായിക്കഴിഞ്ഞു. സ്തുതിപാഠകരുടെയും വായ തോരാതെ സംസാരിക്കുന്നവരുടെയും കൂട്ടം എന്നും നമുക്ക് കാണാം. അവയെല്ലാം  എന്തൊക്കെയാണ്?, ഏറ്റവും പ്രധാനമായത് രാഷ്ട്രീയം, സാമൂഹ്യം, ഭാവി, ഇതൊക്കെ ഇന്ന് ചില മാദ്ധ്യമങ്ങളുടെ ഇടയിൽ മാത്രമേ കാണാനുള്ളൂ. അഥവാ ചില ചരിത്ര എഴുത്തുകാരുടെ പോക്കറ്റിലെ പേനത്തുമ്പുകളിൽ മാത്രം അവയെല്ലാം ഒതുങ്ങുന്നു, ഇത് ചുരുക്കിപ്പറഞ്ഞാൽ അങ്ങകലെയിരുന്നു എവിടെയോ ഒരു നായ കുരയ്ക്കുന്നു, അത്രമാത്രം മതി. അതെന്തുമാകട്ടെ ഇന്ത്യയിലെ ഭൂരിഭാഗം ബുദ്ധിജീവികളും പ്രമാണികളും ചിന്തിച്ചുറപ്പിച്ചിരിക്കുന്നതിങ്ങനെ: പൊതുജനങ്ങളുടെ തലപറിക്കുന്ന ഇന്ത്യൻ സർക്കാരിന്റെ രാഷ്ട്രീയത്തെ വെറുതെ വിടുന്നു, ഭാവിയെപ്പറ്റി പ്രത്യേകമായ  പ്ലാനുകളില്ലാത്ത കാഴ്ചപ്പാടുകളോടെ സർക്കാർ അധികാരത്തിലിരിക്കുന്നു, ഒരു മറുപടിയില്ലാത്ത നിശബ്ദരായ ഇന്ത്യൻ പ്രമാണിവർഗ്ഗത്തിന്റെ നിലപാടും വ്യക്തമാണ്. അതിശയിക്കേണ്ടതുതന്നെ.!

രാഷ്ട്രീയക്കാർക്കെതിരെ സമ്മർദ്ദം ചെലുത്തുന്നത് വിജയം വരിക്കാനാകുമോ?

അമിതവേഗത്തിൽ ലോകം മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യ പൊതുവെ സാമ്പത്തികമായി ഏതാണ്ട് മെച്ചപ്പെട്ടു വരുന്നത് തന്നെ ഇത്തരം എലൈറ്റ് വിഭാഗം ഏതാണ്ട് ഒറ്റക്കെട്ടായി ശ്രദ്ധിക്കുന്നുണ്ട്, പക്ഷെ ചെറിയ ഒരെതിർപ്പു പോലും സാധാരണക്കാരുടെ നന്മക്കായി അവരോ ഒട്ടു പ്രകടിപ്പിക്കുന്നില്ല. നേരെമറിച്ചു നരേന്ദ്ര മോഡി സർക്കാർ ഭരണത്തിലൂടെ ഇക്കാലത്തു വർദ്ധിച്ചു വരുന്ന സാമ്പത്തിക തകർച്ച പ്രതിസന്ധികളെയും, (ഉദാ: ലോക രാഷ്ട്രീയ പ്രതിസന്ധി, മൈഗ്രേഷൻ, ലോകസമാധാനം, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ etc ), ഇവർ   കണ്ടില്ലെന്നു നടിക്കുകയാണ്. ഇവയൊന്നും  യാതൊരു അത്യാവശ്യ വുമില്ല, ഈവിധ സമൂഹത്തിന്റെ, ഒരിക്കലും തീരാത്ത ജീവിത പ്രശ്നങ്ങളെ തങ്ങളാരും ചുമക്കേണ്ടതില്ല എന്ന നിലപാടാണവവർക്കുള്ളത്. അതുപക്ഷേ, ഇന്ത്യയിലെ പൊതുജനങ്ങളുടെ കൂട്ടായ, സംയുക്തമായ, ശബ്ദമുഖരിതവും പ്രായോഗികമായിത്തീരാൻ കഴിയേണ്ടതുമായ, അവയ്ക്ക് യാഥാർത്ഥ്യമായി ഉതകുന്നതുമായ കൂട്ടായ വലിയ സഹകരണമില്ലാതെയായാൽ അവിടെ ഒരു പോപ്പുലിസത്തിന്റെയും ടെക്നോക്രാറ്റിയുടെയും അധീശതയിൽ മാത്രം സമൂഹത്തിനെന്നും കഴിയേണ്ടിവരും. ഇന്ത്യയുടെ സാമ്പത്തികം തകർന്നു.

ജനത്തിനെതിരായ നീക്കങ്ങളെയെല്ലാം തന്നെ മനസ്സിലാക്കിയിട്ടുള്ളവർ, കുറഞ്ഞപക്ഷം ഒരു മൂന്നിൽ രണ്ടു ഭാഗം മാദ്ധ്യമങ്ങൾ എങ്കിലും ഇവയെ പ്രതിഷേധിക്കണം. അപ്പോൾ രണ്ടിലൊന്ന് എങ്കിലും തെളിയും. ഇതിനായി ഏറെ സാദ്ധ്യമായതു രാഷ്ട്രീയസമ്മർദ്ദം അവർക്ക് തടയാനാവില്ല എന്ന നിലവരുന്നതുവരെയും, അത് സമ്മതിക്കുകയും ചെയ്യുന്നതുവരെ. ഈ അടുത്ത കാലത്തു ഇന്ത്യയിൽ ചില സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഏതാണ്ട് അപ്രകാരം നടന്നു കഴിഞ്ഞു. എന്നിട്ടും, എലൈറ്റ് സമൂഹം സ്വയം അപകടപ്പെടുമെന്ന സാഹചര്യം ഉണ്ടായപ്പോൾ മാത്രമാണ് മാദ്ധ്യമങ്ങളിൽ അവരുടെ വായും തൂലികയും തുറന്നത്. സ്വയം അപകടപ്പെടുകയില്ലെന്ന ബോദ്ധ്യം വന്നിട്ടുള്ള ഇത്തരം  ബുദ്ധിജീവികൾ ചിന്തിക്കുന്നത് ഇപ്രകാരം: നമുക്കെന്തിരിക്കുന്നു എന്ന തോന്നലാണ്. ഒരു നാണംകെട്ട, ഒരു കണ്ണടച്ചു ഇരുട്ടാക്കുന്ന നയം. പ്രമാണി വർഗ്ഗത്തിന്റെ പരാജയത്തിന്റെയും കടുത്ത അരിഷ്ടതയുടെയും പുതിയ രൂപം, പുതിയ വാക്ക് !

ഇന്ത്യയിൽ വളരെയേറെ നാളുകളായി സാമാന്യം മെച്ചപ്പെട്ട രാഷ്ട്രീയ ശാന്തതയുണ്ടായിരുന്നു. രാഷ്ട്രീയംപോലെ വർഗ്ഗവിദ്വേഷമോ (Rassism) വംശവിദ്വേഷമോ ഒരു ഉപകാരണമായിരുന്നില്ല. അപ്പോൾ നാം ചിന്തിക്കേണ്ട ഒരു കാര്യമിതാണ്: ഈ ഇന്ത്യൻ സബ് കോണ്ടിനെന്റിനെ ഉറപ്പിച്ചു ഇപ്പോഴും നിറുത്തിയ മഹാമനസ്സുകൾക്ക് അത്ഭുതത്തിനാവശ്യമില്ല, ഇപ്പോൾ നമ്മുടെ ഈ കാലത്തു സന്ധ്യാസമയസമ്മേളനങ്ങളെയും പൊതുവേദികളെയും വർഗ്ഗവിദ്വേഷത്തിനുവേണ്ടി കളമൊരുക്കിയാൽ ?! റാസ്സിസം ഇന്ത്യയിൽ നിന്ന് ഒരിക്കലും വിട്ടുമാറിയിരുന്നില്ല, മാറുകയുമില്ല.

നമ്മുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഐക്യം മതവിദ്വേഷത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും അതിപ്രസരത്തിൽ നമ്മുടെ കൺമുൻപിൽ അടർന്നുവീഴുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യക്ക് ലോകരാജ്യങ്ങളുടെ ഇടയ്ക്ക് നാലാം സ്ഥാനത്തു നിൽക്കുന്ന അപകടകരമായ അവസ്ഥയാണിന്നുള്ളത്. മതസഹിഷണുതയില്ലാത്ത ഒരു രാഷ്ട്രമായിപൊട്ടിത്തെറിക്കുവാൻ നരേന്ദ്ര മോഡി സർക്കാർ പിന്തുണ നൽകുന്നു. അതിനു പ്രത്യക്ഷമായ ഉദാഹരണം (UP സംസ്ഥാനം)  ഉത്തരപ്രദേശത്തെ പുതിയ സംഭവങ്ങളാണ്. ഇതിനെല്ലാം, ഇന്ത്യൻ ജനതയ്ക്ക് പൊതുസ്വാതന്ത്ര്യം നേടി കൊടുത്ത മൺമറഞ്ഞ നമ്മുടെ മഹാത്മാക്കളാണോ ഉത്തരവാദികൾ? ഇപ്പോഴത്തെ ഭരണകക്ഷിയുടെ പാർട്ടി പതാകയുടെ നിറങ്ങളാണോ അഥവാ നേതൃത്വം നൽകുന്നവരുടെ സ്ഥിരം അവിവേക ആശയമാണോ ഇവയ്‌ക്കെല്ലാം ഉത്തരവാദിത്വം ? അതെ, അത് വളരെയെളുപ്പം, ഈ ആശയം, താഥ്വികമായി അത് ഭരണാക്ഷിയുടേത് മാത്രം തന്നെയെന്നു കാണാം.

ഓരോ മനുഷ്യനും സന്തോഷമായിരിക്കണം, അവൻ എവിടെ, എപ്പോൾ എങ്ങനെയൊക്കെ എങ്കിലും, ആഗ്രഹിക്കുന്നതുപോലെയാണെങ്കിലും, പീഡനങ്ങ ളും കഷ്ടപ്പാടുകളും ഇല്ലാതെയാവണം. അതുപക്ഷേ ഇന്ത്യയിൽ ദൈനംദിനം വർദ്ധിച്ചുവരുന്ന പ്രതിസ ന്ധികൾ കൊണ്ട് അത് എളുപ്പം സാധിക്കുമെന്ന് ഒട്ടു കരുതുകയും വേണ്ട. ഒരു മതേതര ഇന്ത്യയെന്ന ആശയം ജനങ്ങളുടെ സുരക്ഷാ ആശയത്തിന് അനി വാര്യമായിരുന്നു. അതുപക്ഷേ സ്വാതന്ത്ര്യത്തിനു ശേഷം ഇപ്പോഴിതാ വിദ്വേഷ ത്തിന്റെയും കടുത്ത അസഹിഷ്ണതയുടെയും മതവിദ്വേഷത്തിന്റെയും വെറു പ്പടങ്ങിയ ഇരുട്ടിൽ ഇന്ത്യ ലോകരാജ്യങ്ങളുടെ മുൻപിൽ ഒറ്റപ്പെടുകയാണെന്ന് വാർത്തകൾ ശരിവയ്ക്കുന്നു. ഇതാണ് ഇന്ത്യക്കുള്ളിലെ പൊതുശത്രുവെന്ന് കാണുന്നു. സമത്വവും സ്വാതന്ത്ര്യവും ജനങ്ങൾക്ക് നിഷേധിക്കുന്നത് ലോക ത്തുള്ള മറ്റുരാജ്യങ്ങളെ അവഗണിച്ചുകൊണ്ടാണ്.

ജനാധിപത്യത്തിലെ കാപട്യം

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യഭരിച്ചിരുന്ന കോൺഗ്രസ്സ് പാർട്ടിയുടെ സർക്കാരിന്റെ പതനത്തിനുശേഷം ഇപ്പോൾ ഭരണതലത്തിൽ വന്ന ബി. ജെ. പി. സർക്കാരിന്റെ നയം ജനസ്വാതന്ത്ര്യത്തെ ചുറ്റിപ്പിണഞ്ഞു വരിഞ്ഞു മുറുക്കുകയാണ്‌. അവർ വിജയം ആഘോഷിക്കുന്നു. ആദർശമോ അതോ തത്വശാസ്ത്രമോ? അധികാരത്തിന്റെ ശക്തി കാണിച്ചു അവർ ജനങ്ങളുടെ മൗലീക അവകാശങ്ങളെ ഇടത്തുനിന്നു വലത്തോട്ടു ചുറ്റിക്കെട്ടുകയാണ്. പ്രധാനമായത്, അത് അവരതു നടപ്പാക്കുന്നു. അവർ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഒരു കളിപ്പാട്ടംപോലെ കരുതുകയാണ്.

ഇങ്ങനെയുള്ള കാര്യങ്ങൾ എങ്ങനെയും നടക്കും. അധികാരത്തിലും രാഷ്ട്രീയപാർട്ടികളിലും നരേന്ദ്ര മോദിക്ക് ശക്തമായ പിന്തുണ നൽകുന്ന അപകടകാരികളായ ഇന്ത്യയുടെ ഐക്യം തന്നെ തകർക്കാൻ കഴിവുള്ള ആളുകൾ ഉണ്ട്. ഇപ്പോഴുള്ള ഭരണകൂടത്തിന്റെ സിസ്റ്റം തന്നെ ജനാധിപത്യം എന്ന് വിളിക്കപ്പെടാൻ ഒട്ടുമേ കഴിയുകയില്ല. ഇന്ത്യയെ അകത്തുനിന്നും പുറത്തേയ്ക്ക് പോലും, പ്രതിനിധാനം ചെയ്യിക്കുവാൻ പോലും വിഷമവും, മതവിദ്വേഷത്തിനും റാസിസത്തിനും വീണ്ടുംവീണ്ടും പുതിയ സന്ധ്യസമയ വേദിയൊരുക്കാൻ അവർ എളുപ്പമാക്കുകയും ചെയ്യുകയാണ്.

ബീഫ് നിരോധനം
മതവിദ്വേഷം, അതൊരു പ്രധാനപ്പെട്ട  ഉപകരണമാണ്. അതിനു വേണ്ടിയും  ആവശ്യപ്പെടുന്നു, അങ്ങനെയുള്ളവർ  അതാഗ്രഹിക്കുന്നതു കൊണ്ടു ഈവിധ വികാരം ഒരിക്കലും ഇപ്പോൾ ഇന്ത്യൻ  ജനതയിൽനിന്നു വിട്ടുമാറിയിരുന്നില്ല. തെളിഞ്ഞുപ്രകാശിക്കുന്ന ഒരു ഇന്ത്യൻ ചക്രവാളംവരെയുള്ള പൊതു ജീവിതം " നുണയുടെ തത്വശാസ്ത്രം "! ഇന്നും  ഇന്ത്യയിലെ ജനങ്ങളിൽ ഉറച്ച തത്വം, അതൊരു വ്യത്യസ്തജീവിത ശൈലിയു ടെ അടയാളമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ പോലും അന്ന്  ഉയർന്നു പൊങ്ങിയിരുന്ന ആ വലിയ   വിദ്വേഷത്തിന്റെ തെളിവുകളും, രാഷ്ട്രപിതാവായ മഹാത്മഗാന്ധിയു ടെ അവസരോചിത ബൗദ്ധിക നിലപാടും ! ഇന്ത്യയും പാകിസ്ഥാനുമായി നിത്യ ശത്രുക്കളായതിന്റെ ഓർമ്മദിനമാണോ ? വംശീയതപീഡനവും അസഹിഷ്ണത യും രാജ്യത്തെ അന്ധവിശ്വാസങ്ങളും മതവിദ്വേഷവും ഇപ്പോഴും ജനങ്ങളുടെ നിത്യ പാലായനത്തിനു കാരണമാകും, മറിച്ചു, ദാരിദ്ര്യമല്ല, അവയ്ക് എന്നും ഒരു  അതിനടിസ്ഥാനമായി കാരണമാകുന്നത്.

ബീഫ് നിരോധനം

ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. വിദ്വേഷം മനസ്സിൽ നിറഞ്ഞ അരൂപികൾ ദേശീയമായ മതവിദ്വേഷം ഉയർത്തുവാൻ ഉപയോഗപ്പെടുത്തുന്നത് നോക്കാം, അതിലൊന്നാണ്, ബീഫ് നിരോധനം., തുടങ്ങിയ മറ്റുചില കാര്യങ്ങളിൽ സാമൂഹിക വികാരത്തെ അടിമുടി ഇളക്കിമറിക്കുന്നതായ  പ്രവണതകളും അവയെപ്പറ്റി രാഷ്ട്രീയപരവും ഇന്ത്യൻസംസ്ഥാന ങ്ങളുടെ നിലപാടുകളും മറ്റു അവസാന തീരുമാന ങ്ങളും നമുക്ക് കാണിച്ചു തരുന്നത് ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിന്റെ അവസാനമുള്ള  അധ:പതനമാണ്. ഏതെല്ലാം പ്രതിസന്ധികളിൽപ്പോലും സഹായകമായതു പൊതുജനങ്ങൾക്ക് ഇവരാരുംഒട്ടുമേ ചെയ്തുകൊടുക്കുകയല്ല, പകരം, ആചാര ക്രമങ്ങളെക്കുറിച്ചും മാത്രമല്ല ജനങ്ങൾക്ക് അഹിതമായ ജീവിതാചാരങ്ങളെ യും, പൊതുജീവിത വിശ്വാസ ക്രമങ്ങളെക്കുറിച്ചും പ്രസംഗിക്കുന്നു. ഈ പ്രസം ഗങ്ങൾ പ്രതിസന്ധി തരണം ചെയ്യുവാൻ ഉതകുന്നില്ല. അപ്രകാരം അവയെല്ലാം മുൻപിലേക്ക് വയ്ക്കുന്നതും പരസ്പരബന്ധമില്ലാത്തവയെ ഒന്നായി ചേർത്തു വയ്ക്കാനും ഒരുങ്ങരുതല്ലോ. നിരോധനവും കോപവും, ക്രമീകരണങ്ങളും പരിശോധന കളും, അക്രമങ്ങളും, മതവികാരം വൃണപ്പെടുത്താലും ഒന്നും സ്വീകാര്യമായ കാര്യങ്ങളല്ലയെന്ന തിരിച്ചറിവ് ജനങ്ങൾക്കറിയാം. വിവേകം വെടിഞ്ഞുള്ള  എല്ലാം നഷ്ടപ്പെടുത്തുകയെന്നത് മനുഷ്യന്റെ ആശയമല്ല. ഇന്ന് എന്താണ് അസഹിഷ്ണത നിറഞ്ഞ രാഷ്ട്രീയം?,എന്താണ് അസഹിഷ്ണത നിറഞ്ഞ മതവിശ്വാസം? ഇന്ത്യയിൽ എന്താണ് ബീഫ് നിരോധനം കൊണ്ടും ഇന്ത്യയിൽ നോട്ടു നിരോധനംകൊണ്ടുമെല്ലാം  ഇപ്പോഴത്തെ സർക്കാരിനും, അതിനുള്ള പിന്തുണ നൽകുന്ന രാഷ്ട്രീയപാർട്ടികൾക്കും ഒരു മില്യാർഡനിലേറെ വരുന്ന ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ലോകത്തെയും ആഴത്തിലടിസ്ഥാനമായി മനസ്സിലാക്കാനുള്ളത്? എന്താണ് ഇന്ത്യയിലെ മുസ്‌ലിം മതവിശ്വാസികളോട്, ലോകമാകെയുള്ള ഇസ്‌ലാംമതത്തോട് നരേന്ദ്ര മോഡി സർക്കാർ കാണിക്കുന്ന യുദ്ധപ്രഖ്യാപനം?  ഇത് ഇന്ത്യയിലെ ഭരണകക്ഷിയുടെ ബി.ജെ പി നേതൃത്വം അപരിഷ്കൃതയുഗത്തിലേക്കുള്ള നശീകരണത്തിന്റെ തീവ്രപ്രയാണം മോഡി നടത്തുകയാണ് , അത്രമാത്രം .

സാധാരണ ജനങ്ങൾ ഇപ്പോഴത്തെ സർക്കാരിന്റെ നയത്തെ എതിർക്കുന്നു. എന്നാൽ ദേശീയ കോൺഗ്രസ്സ് പാർട്ടി പോലെയുള്ള ജനാധിപത്യരാഷ്ട്രീയ പാർട്ടികളിൽ ഉണ്ടായിരിക്കുന്ന അവസാനമില്ലാത്ത ഉൾപാർട്ടി നേതൃത്വ സംഘർഷങ്ങളും  കെടുകാര്യസ്ഥതകളും മൂലം സർക്കാർനയങ്ങളെയെല്ലാം  തിരുത്തുവാനോ, ശരിയായ പാതയിൽ അധികാരത്തിൽ തിരിച്ചുകൊണ്ട് വരുവാനോ സാധിക്കാതെ അവർ കടുത്ത പ്രതിസന്ധികളെ നേരിടേണ്ടി വരുന്നു. നോട്ടു നിരോധനവും ബാങ്കുകളുടെ സംയോജനവും മൂലം ഇന്ത്യയിലെ ജനങ്ങളാകട്ടെ, പ്രവാസി ഇന്ത്യൻ പൗരന്മാരാകട്ടെ വല്ലാത്ത പരിഭ്രാന്തിയിലായി. നരേന്ദ്ര മോദിയെന്ന ഏകാധിപതിയുടെ മുൻപിൽ നിന്നും ഓടിയൊളിക്കുവാൻ വരെ ജനങ്ങൾ ആഗ്രഹിക്കുന്നു. ജനങ്ങളുടെ പണംകൊണ്ട് സ്വന്തം താല്പര്യത്തെ സാധിക്കുവാൻ ശ്രമിക്കുന്ന ഏകാധിപതി അധികാരിയുടെ പക്കൽനിന്നും എങ്ങനെയും ഓടിയൊളിക്കുവാനാണ് ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അല്ലാതെ പട്ടിണിയും മറ്റു രോഗവും ദുരിതങ്ങൾക്കും മുൻപിൽ പകച്ചുനിന്നശേഷം പാലായനം ചെയ്യുവാനല്ല. ജനങ്ങളെ ഞെക്കിപ്പിഴിയുന്ന സർക്കാരാകട്ടെ ഇരുനൂറു വര്ഷം മുൻപുള്ള ഇന്ത്യയുടെ പഴയകാല കൊളോണിയൽ അവസ്ഥയിലേയ്ക്ക് പിറകോട്ടു പോകുകയാണ്.

ചൂഷണത്തിന്റെ ഉടമ്പടി 

ഒരു മുതലാളിത്ത വ്യവസ്ഥിതി എങ്ങനെ തെറ്റാകാൻ കഴിയും, ആരെങ്കിലും അപ്രകാരമുള്ള സാമ്പത്തിക രീതിയെ മാതൃരാജ്യത്തു ഉണ്ടായിരിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ? അപ്രകാരം അനുവദിക്കപ്പെടാതെ സാമ്പത്തിക അഭയാർത്ഥികളായി മറ്റെങ്ങോട്ടോ മെച്ചപ്പെട്ട ഒരു ജീവിതം നയിക്കുവാൻ സാമാന്യജനങ്ങൾ ആഗ്രഹിക്കേണ്ടിവരുന്നു. ഇന്ത്യയിൽ ഇത് പ്രത്യേകിച്ച് കേരളത്തിൽ കർഷക വിഭാഗത്തെ മുഴുവൻ നീതിയില്ലാത്ത നികുതി ചുമത്തി തകർക്കുകയാണ്. ഭൂമിയുടെ ക്രയവിക്രയം തകർത്തു. ഭൂമിയുടെ രെജിസ്ട്രേഷൻ നികുതി സാമാന്യക്കാരനു താങ്ങാനാവാത്തതരം കുത്തനെ വർദ്ധിപ്പിച്ചു. കേരള സർക്കാർ കർഷകരിൽ നിന്നും ഈടാക്കുന്ന പണം എന്തിനു, ആർക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത് ? ഇവ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥ കഴുകവിഭാഗത്തിനു വേണ്ടിയല്ലേ? എന്തിന് ? ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ഭരിക്കുന്ന സർക്കാർ നയം എന്താണെന്ന് ആർക്കും പറയാനാവില്ല.

ഏതുവിധമുള്ള രാഷ്ട്രീയ ആദർശങ്ങ ളാണ് ജനങ്ങളുടെ മേൽ കെട്ടിയേല്പിക്കു ന്നത്? ഇതിന്റെ പേരോ ജനാധിപത്യ രാഷ്ട്രീയം? ലോകം മുഴുവൻ ഇതെല്ലാം  എപ്പോഴും സംസാര വിഷയമായിരിക്കു ന്നു, ഒരു ചരിത്രം-" എന്നും സമാധാനം"   മാത്രമായി കഴിഞ്ഞിരുന്ന നമ്മുടെ ഈ  മാതൃഭൂമിയുടെ സാമൂഹ്യജീവിതത്തിൽ  ഉണ്ടായിരിക്കുന്ന മാറ്റം ചികിത്സ ലഭിക്കാത്ത മഹാരോഗം ആണ് ! ഇതെല്ലാം നല്ലതിനോ? 

ഒരേയൊരു രാജ്യം,  ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇക്കാലത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ടനഷ്ടങ്ങളെപ്പറ്റിയോ, സ്വതന്ത്ര ഇന്ത്യയിലെ ഉദ്യോഗസ്ഥ രുടെ ചൂഷണത്തെക്കുറിച്ചോ അവരുടെ ജനവിരുദ്ധമായിട്ടുള്ള നടപടികളോ, ആരെങ്കിലും അവരുടെ ഭാവനയിൽ കണ്ടിരുന്നോ? സ്വാതന്ത്ര്യം, ഒരേയൊരു വാക്ക്, ജനാധിപത്യസോഷ്യലിസം സാധിക്കുമെന്ന സ്വപനം, അതായിരുന്നു. അത് ഇന്ന് യാഥാർത്ഥ്യമായോ? പൊതു ജനങ്ങളുടെ അറിവ്‍ കുറവുo, അവരുടെ കഴിവു കുറവും, ഇവയെയെല്ലാം  പതിവായിചൂഷണങ്ങൾ നടത്തിയ ഇന്ത്യൻ രാഷ്ട്രീയവും ഭരണകർത്താക്കളും ഉദ്യോഗസ്ഥരും ഒന്നിച്ചായപ്പോൾ ഇന്ത്യൻ ജനങ്ങളുടെ ശോഭനമായ ഭാവി ജീവിതത്തെപ്പറ്റി അവർ അവർ നിർമ്മിച്ച ഒരു   അഴിക്കുള്ളിലാക്കി.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ ഇന്നുവരെ ജനദ്രോഹം നടത്തി ജയിച്ചുകൊണ്ടിരിക്കുന്ന വിഷലിപ്തമായ രാഷ്ട്രീയത്തിന്റെയും അധികാര ശക്തിയുടെയും തനിമനിറഞ്ഞ അനുഭവപാഠങ്ങൾ നമുക്കുണ്ട്. അതിലൂടെ  വളരുന്ന ജനദ്രോഹം ആഴത്തിൽ വേരുറച്ച ജനാധിപത്യ ഇന്ത്യൻ ഉപഭൂഖണ്ഡ ത്തെ ഇന്നും നാം കാണുന്നു. അവിടെ ജനങ്ങളുടെ മെച്ചപ്പെട്ട ഒരു ജീവിതത്തെ സ്വീകരിക്കുകയാണോ അതോ ചുരുക്കുകയാണോ? അവ ഉപേക്ഷിക്കുവാൻ ഇവർ പ്രാകൃത നിയമങ്ങളാൽ വഴിയൊരുക്കുകയാണോ? മതവിദ്വേഷവും, വർഗ്ഗവിദ്വേഷവും രാഷ്ട്രീയ ഏകാധിപത്യവും ഇതിനെല്ലാം കാരണമായിട്ട്  കാണാനുണ്ട്. നരേന്ദ്ര മോദിയെന്ന് പേരുള്ള മനുഷ്യനിലെ നുണക്കഥകളുടെ മെച്ചപ്പെട്ട ജീവിത ആശയങ്ങൾ എന്നേയ്ക്കും ഉപേക്ഷിക്കപ്പെട്ട, അതിലൂടെ  സ്വയം ഇല്ലാതാകുന്ന ഇന്ത്യയിലെ സാമാന്യ ജനങ്ങളുടെ ദീനരോദനം ആര് കേൾക്കും?.! ഇന്ത്യയുടെ ആത്മാവിലേക്ക്, ലോകത്തിന്റെ ഹൃദയത്തിലേയ്ക്ക് റാസിസത്തിന്റെ ഉറച്ച പറ്റുവേരുകൾ, അത് ആഴത്തിൽ തുളച്ചു കയറും.//-
----------------------------------------------------------------------------------------------------------------------

****************************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും.


 സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

-ധൃവദീപ്തി  ഓണ്‍ലൈൻ-
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

***************************************************************************************** 

Eingestellt von dhruwadeepti um 11:51 Keine Kommentare:
Diesen Post per E-Mail versendenBlogThis!Auf X teilenIn Facebook freigebenAuf Pinterest teilen

Dienstag, 18. April 2017

Dhruwadeepti // Some thoughts on Easter-// "Christ is risen, Alleluia!" // Fr.Sebastian Thottippatt

Easter Message: 
"Christ is risen, Alleluia!" 
These words resound in our chuches all through Easter time. //


Some thoughts on Easter-

Fr. Sebastian Thottippatt 

"Christ is risen, Alleluia!" These words resound in our chuches all through Easter time. Easter is the greatest feast of the Christian calender because Christian life hinges on this fundamental truth of our faith. It rests on the truth that the life of the Risen Lord has been passed on to every human being and indeed to the whole of creation. Christ did not rise from death only for himself but rather for the whole of humanity. In his risen life he was not resuming his bodily life as Lazarus or the son of the widow of Naim did after they were raised from death. Christ was altogether transformed through his resurrection. He could appear and disappear within moments or pass through walls. He could no longer be subject to the laws of space and time. For this reason it is truly right that the Risen Christ can become present to every human being if one steps out in faith and surrender oneself totally to his presence. This can only be possible through the power of the Holy Spirit as we see in the case of the apostles after Pentecost. This has been going on all through human history in the life of men and women who have submerged their self and given themselves over to God in their lives. We have a typical example of it in the life of Blessed Mariam Thressia of Kerala who worked for the poor and marginalized with heroic love while being continuously united with God. But it is also noteworthy that no saint ever attributed to himself any great deed he or she did but gave all credit to God who was working through him/her. This is evidence enough to know that the resurrection is an event that spans all time and space. It is up to each individual to appropriate this power for his/her life.

"We are an Easter people", said St. Augustine, "and Alleluia is our song." It does not imply that human life will be free of its physical limitations. There are prople who think Christ is the messiah who takes away all suffering from life. But we do not see him doing that in his earthly life. In his own passion he sought no freedom from pain. We too are meant to follow him in this as he said : " If you want to be my disciple, you take up your cross daily and follow me. "  This follows from the fact that the resurrection is intrinsically linked with Good Friday. There would have been no resurrection if Christ had not died in his body. In view of his resurrection, the Friday on which he died came to be known as Good Friday. In  like manner the pains, struggles  and the many sufferings of human life take on different meaning when the power of the resurrection is realized. St. Paul prays in his letter to the Philippians: "All I want is to know Christ and to experience the power of his resurrection, to share in his sufferings and become like him in his death in the hope that I myself will be raised from death to life"  (Phil 3: 10-11). The one who knows the Risen Lord can handle any form of suffering and manifest the presence of a greater power within.

We are witnessing in our day tragedies of gross proportions in human life. The terrible situation prevailing in Syria these days with bombings and massacres going on indescriminately and the plight of refugees is most alarming. We can be strongly inclined to wonder if the power of the resurrection is really present  in the midst of all this pain. We have Pope Francis encouraging and exhorting  Christians to believe and cling to the Risen Lord even when faced with anguish and tragedy. This is the meaning of  what Jesus told Martha as Lazarus her brother lay dead: "I am the resurrection and the life. Those who believe in me will live, even though they die and those who live and believe in me will never die. " (Jn.11:25,26).

There is an awesome power within everyone of us to love unconditionally, to forgive everything and everyone setting no limits and live our lives in ways beyond ordinary human power. It is possible only to those for whom Jesus Christ is truly alive in them. Apart from him we are confronted only with our logical thinking and at the mercy of our human weaknesses.

May Easter become more of a reality in our own lives as we face daily the contradictions within ourselves. We shall find peace and joy within as we surrender our lives more and more to the power of the Risen Lord and let him live his life through us. Wishing anyone Happy Easter should mean that with thankfulness in our heart. May His peace and joy fill our being now and always! //-
-----------------------------------------------------------------------------------------------------------------------------------

Eingestellt von dhruwadeepti um 06:05 Keine Kommentare:
Diesen Post per E-Mail versendenBlogThis!Auf X teilenIn Facebook freigebenAuf Pinterest teilen

Dienstag, 4. April 2017

Dhruwadeepti // Religion // Christianity // The Foot- Washing Ceremony // Fr. Sebastian Thottipattu

Dhruwadeepti // Religion // Christianity-

The Foot-washing ceremony

Fr. Sebastian Thottipattu

Fr. Sebastian Thottipattu
The circular letter from Cardinal Alenchery, the Major Archbishop of the Syro-Malabar Church, has been released recently stating that the age-old tradition of washing the feet only of men will continue in the Church governed by the Syro-Malabar tradition. By this the Church in Kerala has altogether ignored the change brought about by Pope Francis last year, including people from various walks of life including women in the foot-washing ceremony on Holy Thursday. The Pope had pointed out that the foot-washing ceremony is a symbol of the attitude of humility and service all the followers of Christ should possess in their life. Jesus had not given the instruction only for the apostles to practice it but he meant it for every follower of his. For centuries in the Church it had become merely a ceremony held on Holy Thursday to commemorate the foot washing by Jesus of his apostles but now the Pope had brought it out as a typical characteristic of all Christians and the ceremony had to manifest it in a tangible way. For this reason he chose to break off from the tradition and chose to wash the feet of even convicted prisoners and women too, making it more than merely a ceremony.

 Cardinal Alancherry and 
Indian Prime Minister-
The Foot- Washing Ceremony ?..
Cardinal Alenchery points out in his circular that the foot-washing ceremony has something to do with the salvific action of Jesus Christ as he had done it to the apostles. But the words of Jesus on completion of washing the feet of the apostles obviously indicate that it was meant for the whole Christian family. “You call me master and Lord and you are right for that is what I am. If I then, your Lord and Master, have washed your feet, you also must wash one another’s feet. I have just given you an example so that you also should do as I have shown” (John 13:13-15). Jesus spoke of a life style that must embrace those who call themselves his disciples. 

This is not meant only for the ordained ministers but for everyone who follows the gospel. Jesus was not telling his apostles to wash each other’s feet literally and confine it to the twelve only. He was on the contrary highlighting the basic quality that any disciple of his should possess with regard to his or her behavior towards others. It does not, therefore, seem coherent to consider this commemorative ceremony done on Holy Thursday, to be reserved only for men if it should bring out the larger picture that was meant by Jesus at the Last Supper. There is not even absolute certainty that women disciples were not in the group either since it was a Passover meal and women could very well have been involved in the preparation of it and were present at the meal itself. It should be borne in mind that in Jewish society women were generally ignored, as shown at the multiplication of the loaves at which the evangelist mentions four thousand men being present “not counting women and children” (Mt.15:38). Why does the Church have recourse to literal interpretation of Scripture when it suits the interests of the male clergy?

" Foot washing ceremony" intended by Jesus that Pope Francis made it a more inclusive and meaningful one rather than sticking to a tradition that hardly brought out its intended significance. 
It was in view of the wider scope of the foot washing ceremony intended by Jesus that Pope Francis made it a more inclusive and meaningful one rather than sticking to a tradition that hardly brought out its intended significance. It had all the while been carried out in the Church as a ceremony and not indicative of what it was meant for the whole Christian family. By washing the feet only of men it was ignoring altogether the significance of women in society. If the foot washing signifies the importance of service to all, there is no reason why it should disallow women from being part of the group of persons whose legs are symbolically washed. Moreover, we have the words of St. Paul in his letter to the Galatians: “There is no longer any distinction between Jew and Greek or between slave and freeman or between man or woman, for all of you are one in Christ Jesus” (Gal.3:28). Is the church the best place where this truth should be upheld without compromise?


  The Syro-Malabar Church is
betraying its biased attitude towards
women in refusing to incorporate
 them in the foot washing ceremony?

 It appears, therefore, that the Syro-Malabar Church is betraying its biased attitude towards women in refusing to incorporate them in the foot washing ceremony? Or perhaps it betrays the patriarchal mind-set that has characterized the Church in Kerala which it does not want to be disturbed? Hence they have sought cover behind tradition and ignored the reasons brought out by Pope Francis in the change he has made to the ceremony in the Latin Church. It was evident that other Churches could see the validity of his reasons for the change and implement them in their turn. But sad to say, the modern day “Pharisees” have chosen to hold on to tradition and closed their eyes to the truth. 

All the dirty linen that is washed in public in the Church in Kerala these days is indicative of the malaise of hypocrisy that is prevalent with regard to sexuality among the ranks of the clergy. This stubborn need to conform to tradition in not giving a place to women equivalent to that of men demonstrates the unwillingness to grant equal rights to women in society. The marked separation that exists between men and women in the public sphere is totally artificial in Kerala as it does not really correspond to human life but must have come through Manichean influence in the remote past. If any individual breaks this social taboo he or she is subject to severe condemnation and rash judgment. It is nothing else but the manifestation of the imbalance in the mind of society with regard to sexuality. The direction to hold on to the status quo given by the hierarchy of the Church without holding consultation among the laity on the subject can never be taken as coming from the Holy Spirit. It is indeed unfortunate that the Syro-Malabar Church is unable to read the signs of the times and has opted to remain shut up in its ivory towers. Time will tell how faithful they are to the mind of Christ in adhering stubbornly to their ancient traditions.//-
--------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form


Eingestellt von dhruwadeepti um 03:37 Keine Kommentare:
Diesen Post per E-Mail versendenBlogThis!Auf X teilenIn Facebook freigebenAuf Pinterest teilen

Freitag, 10. März 2017

ധ്രുവദീപ്തി: Christianity // St.Chavara // A Symbol of Sanctivity With In Our Reach



 ധ്രുവദീപ്തി: Christianity //

 St. Chavara // A Multidimensional Saint //

A Symbol of Sanctivity With In Our Reach //

 Dr. Thomas Kadankavil CMI



 Dr. Thomas Kadankavil CMI 
(Fr. Kuriakose Elias Chavara was born on February 10, 1805 at Kainakary, in Alappuzhy District, Kerala in the syrian catholic church of St. Thomas, the Apostal. At the age 13 he joined the seminary at Pallipuram, and was ordained priest in 1829. He collaborated with Fr. Thomas Palackal and Fr.Thomas Porukara in laying the foundation for a reliegious house on 11th May 1831 at Mannanam. As the two senior fathers were dead not long after the laying of the foundation stone, Fr. Vhavara had to shoulder himself the main responsibility of giving shape and life to the newly started religious community. The new religious community received canonical approbation on 8th December 1855,with the name Servants of Mary Immaculate. On feb.13th 1866, Fr. Chavara founded the congrgation of the Mother of Carmel (CMC) in collaboration with Fr. Leopold OCD a missionary priest. He attended to the all round spititual social well being of the St. Thomas Christians in the nineteenth century in Kerala. Besides he was a prolific writer, a poet and above all a mystic. His complete works have been published in four volumes. In short the history of the church in Kerala of the 19th century was in a sense the history of the endowers of this great soul and his followers. He died on January 3, 1871. In the present article an attempt is made to outline the principal eliments of Chavara's vision of sanctity revealed through his words and deeds).

Sanctity as a Goal

In the chronicles of the Mother house of the Congregation of Mount Carmel at Koonammavu Fr. Chavara wrote," In this land of Malabar where the faith was preached from the very beginning, there were no monastries or convents and the virtues of religious life were only spoken about. The men can at least opt to become priest and live chastely.  The womenfolk can only get married and live in the world. Even if any of them wishes to remain a virgin and chaste there is no means for it. It was as a response and solution to this situation that the religious community for women was estableshed in 1866.


 St. Chavara
One of the great grieves of Chavara was that there were not monastries or convents in Kerala, although the christian faith was preached there from apostolic times. Similarly the absense of of holy models, or saints was another cause of great concern for Chavara. Though we have innumerable witnesses who have attained sainthood in the long history of faith stretching through the centuries (Heb 12; 1), we still seem to harbour the feeling that it is beyond our reach., or unattainable in our place and time. As a challenge to this attitude, Chavara let his light shine, and brightened up the world with his pesonality and service appearing as a prayerful, angelic, simple, devout, obedient, resolute, scholarly, practical and effective model, leader and hero. Holiness was his goal and he thought it to be achievable. On his death bed he confided to his confreres that by the grace of God he had never lost his baptismal innocence. It was not a false confidence of self esteem on his baptismal innocence. It was not a false confidence of self esteem on his part. On the contrary he confesses his unworthiness in unmistakable terms.

Sentiments of Repentance


The holiness of the life of Chavara, and the sentiment of repentance he has poured out in his works, The Grief of a Soul, Meditational conversation, may appear to be puzzling. When one think that Jesus has asked to be perfect even as our Heavenly Father, a man enlightened by the divine light would see that he has no spiritual worth to boast of , and that he is an insignificant sinner. Chavara's sense of repentance can be understood in terms of the following three factors:

1)- The awareness of the sinfulnessand weakness of a soul which is previleged to have glimpses of the vision of divine glory.
2)- the thought that one has not adequantely expressed one's gratitude for the great gifts one has received from God.
3)- the thought that the whole purpose of the incarnation, passion and death of Christ was for our redemption from sin. As a member of mankind all these sentiments are relevant in any holy soul.


Thou art the Lord of all, all blameless, all pure
I am a worthless sinner, thy weak servant;
I feel immensely sorry (because of my weakness)
Knowing how glorious you are and so fully virtuous
You are my father and my creator
Your love is unchanging and sure
yet when I think of my sins
How can I dare to appear before you.( 11, 5: 142-150).

The same sentiments is expressed in his Meditational Conversation. " How did you permit me, a mean worm of a servant, to enter your Holy of holies where the Lords of the sky are trembling ? Oh God who extolled the purity of the sanctuary by thretening to disqualify those who desecrate its holiness, and their children up to four and a half generations, how do I dare to enter the sanctuary when you are truly present.( 111, p.38).

Not only does he think of the glory and greatness of God; he thinks also of the gifts which he has received and for which he has not shown sufficient gratitude.

What is this Oh Lord! You are so bountiful to me and yet let the water of a sea of mercy flow endlessly over me. Why you have been so generous, I ask:

And I know that is due to your love for this
ungreatful man..; Oh my heart, remember your deeds
And also how ungrateful you have been.(11, 2:56-64).

Where there is a deep perception of the divine holiness and goodness there also is found a genuine sense of gratitude, sorow and repentance. He expresses his gratitude for all that he had and all that he is. To know the depth of his gratitude one has to glance through the early sections of the Grief of a Soul, where he thanks God even for those things which we do not ordinarily recognize as gifts. He asks himself why God has created him? He finds an answer to it in God's mercy.

God who was master from the beginning
Has created me also as the son of Adam.
What is the reason for this?
Nothing but your mercy, oh God, who has no beginning (11,1:1-4).

With gratitude he remembers God's gift of good natured parents,the gift of baptism, the early education, good health, and protection from sickness and danger to life.The hidden source of of his deep sentiment of repentance is built upon the bed rock of God's love, the gratitude we owe him and man's ingratitude and the consequent sorrow. Chavara organized his thought and activities in such a way as to make his whole life a loving oblation to the merciful love of God. //-
-------------------------------------------------------------------------------------------------------------------------
Eingestellt von dhruwadeepti um 07:26 Keine Kommentare:
Diesen Post per E-Mail versendenBlogThis!Auf X teilenIn Facebook freigebenAuf Pinterest teilen

Montag, 27. Februar 2017

Dhruwadeepti: Autobiography // Journey of a Missionary Priest // The Fire Under Police Custody // Fr. George Pallivathukal

Dhruwadeepti: Autobiography //


 The Fire under Police Custody



Fr. George Pallivathukal


 Fr.George Pallivathukal
The police as a matter of routine made the "Panchnama" and made a list of all the valuables including my watch and kept them under their custody. They said that I would get them back when I am released. I did not hand over my Rosary although the police were insisting that I should hand over that too. I had faith in the power of the Rosary and the Rosary was the source of my strength and courage. Although the people had arranged for a "Katia" for me, for my night rest I could not sleep even a miniute. I sat the whole night in the chair which was given to me and prayed all the mysteries of the Rosary several times. Meanwhile the sisters and the boarders in Dullopur were on their knees in front of the Blessed Sacrament praying for me the whole night. No wonder I felt very courageous and happy that I could sit with the arrested mission staff and save them from getting beaten up at night. We had the support of the entire dioces who were praying for us.

 Jabalpur
I was arrested at about 10 o'clock at night. A little after the Panchanama was over one of the constables tried to act a little funny with me. He was sitting a Katia infront of me and asked me rudely "What is your name?" I did not answer him. He repeated the question more loudly. I told him that I was under the police custody but that does not mean that he should lose his sense of decency and politness. " You did not come and arrest me. I came on my own becausse I am not frightened of you. I came here because of these my companions to see that you did not touch them". Meanwhile he took out a Beedy from his pocket and started smoking. One of the teachers asked him "Sir give me also a Beedi". Hearing this request from the teacher the policeman started abusing him calling him all sorts of names. I took the Police man's packets of Beedies and match box which were kept on a cot, removed one Beedi from the packet and gave it to the teacher.

I asked the others also whether they wanted to smoke. At the end I gave one Beedi to the constable also and told him to smoke one more Beedi and cool down and relax. After that he never uttered a single word again. This boldness surprised everybody present and after this incident the police became extremely polite towards us. The police knew that we had the support of the Village.

Morning Breakfast

 A Village House in Mandala
While in police custody the people were supposed to feed us, but they did not give us anything, even a cup of tea. Fr. Paymans sent breakfast for me and the teachers from Junwani. Two religious sisters of our convent brought Breakfast for us. Along with the breakfast Fr. Paymans had sent me a copy of the New Testament and the Imitation of Christ which I was fonf of reading daily. I was not in a mood to eat anything. I had only the coffee which Father had sent for me. The police were watching and observing us like hungry dogs. I offered my breakfast to one of them. The man grabbed it from my hand and swallowed it in one breath.

At about 9.00 AM the service bus from Bichhia had arrived on its way to Dindori. I had expected that the police would take me by that bus to Dindori and prent me before a first class Magistrate there because he was supposed to present me before a first class Magistrate with in 24 hrs. after the arrest.Some people of Junwani had gone to Dindori with their land records to bail me out if I had been to Dindori. The police did not take me either to Dindori or to the district Headquarters at Mandala.

People's reaction.

 People in Mandala District.
At about ten O'clock in the morning I heard shouting of slogans and some commotion outside the rest house. A crowed of about 100 people from the villages arround had come togehter under the leadership of Mr. Joseph Tigga of Mohania village asking the police to release their Swamiji. The police shouted back at the people and threatened to beat them. The police showed the people their sticks but the people were not frightened and they shouted all the more louder. Seeing the situation getting more and more tensed I went out myself, pacified the people and asked them to go home. I told them I came here on my own for the sake of the masters and villagers and once they were released, I would come home.
With these words I pacified the slogan shouters, Many of them cried when they saw the handcuff on my hand. They all came and said Jai Jesu and went back home. The police remarked that the missionaries had great influence over these villagers." They were not frightened of us, but when he came out and said a word the people all dispresed". I Told the police " that is the defference between you and me". You show them your stics and we give them our love. Why they don't you also join us.

The rest of the day passed off without any event. Sisters brought lunch for us. The police, instead of arranging for our meals, were waiting like vultures to see what was brought for us. Just like in the morning I did not eat much at noon also. I had only some soup and fruits. The rest of the food I gave to the police men and they enjoyed the meal.

Question raised in the parlement. 

When I was arrested along with the teachers Fr. Antony Thundiyil sent one more telegram to Prof. Retnaswamy member of Palement narrating the developments here. Prof. Ratnaswamy brought up the matter of my arrest in the parlement during the zero hour. Pandit Javaharlal Nehru was the Prime Minister at that time. Prof. Tatnaswamy told Panditji that " We say that we are secular state, but at the same time at this very moment one of our Catholic Priest in Mandala District of Madhya Pradesh is in Jail along with three of his catechists just because they are Christians". The M. P. demanded an enquiry into the matter and asked for punishment for the guilty.

Pandit Nehru with in a week sent a senior officer of the Central Goverment to junwani to make an on the spot enquiry. On the basis of his report the Prime Minister sent orders to all the collectors of Madhya Pradesh through the Chief Secretary, Bhopal, that they should see that the christians were not harassed in any part of the State and that he should never hear of any more such complaints. After that our christians in Mandala had a more peaceful time. Prof. Ratnaswamy had instructed two catholics lawyers of Jabalpur Advocate Jackie D' Silva and Advocate Policarp Lobo to help me with the case.//-
--------------------------------------------------------------------------------------------------------------------------
Eingestellt von dhruwadeepti um 04:27 Keine Kommentare:
Diesen Post per E-Mail versendenBlogThis!Auf X teilenIn Facebook freigebenAuf Pinterest teilen

Montag, 13. Februar 2017

ധ്രുവദീപ്തി : Religion // ദൈവാവിഷ്കരണചിന്ത ശ്ലീഹന്മാരുടെ കാലത്ത് // Prof: Dr. Andrews Mekkattukunnel

ധ്രുവദീപ്തി : Religion //

ദൈവാവിഷ്കരണചിന്ത ശ്ലീഹന്മാരുടെ കാലത്ത് //

Prof: Dr. Andrews Mekkattukunnel

 Prof.Dr.Andrews Mekkattukunnel
ഈശോമിശിഹായിലുള്ള ദൈവത്തിന്റെ ഈ സമ്പൂർണ്ണ ആവിഷ്കാരത്തിനു ദൃക്‌സാക്ഷികളായ ശ്ലീഹന്മാർ അവരുടെ പ്രഘോഷണത്തിലൂടെയും ജീവിത സാക്ഷ്യത്തിലൂടെയും മിശിഹാസംഭവം അനേകർക്ക് കൈമാറി. ഈ കാലഘട്ടത്തിൽ ദൈവീകവെളിപാടിനെക്കുറിച്ചു ശാസ്ത്രീയമോ ക്രമീകൃതമോ ആയ ഒരു അവതരണം നമ്മൾ കാണില്ല. മിശിഹായെയും അവിടുത്തെ സുവിശേഷത്തെയും കുറിച്ചു പ്രഘോഷിച്ചിരുന്ന സ്ലീഹന്മാരായിരുന്നു ഈ കാലഘട്ടത്തിൽ ദൈവീക വെളിപാടിന്റെ സംരക്ഷകരും കൈമാറ്റക്കാരും. ചരിത്രപുരുഷനായ ഈശോയെ നേരിട്ട് കാണാൻ സാധിക്കാതിരുന്നവർക്ക് അവിടുത്തെക്കുറിച്ചു അറിയാനുള്ള ഏകമാർഗം ശ്ലീഹന്മാരെ ശ്രവിക്കുക എന്നതായിരുന്നു. മിശിഹായെ നേരിട്ടറിഞ്ഞ അവർ തങ്ങൾക്കുണ്ടായ മിശിഹാനുഭാവം വിശ്വാസികളുടെ സമൂഹങ്ങൾക്ക് പകർന്നു നൽകി. പഴയനിയമ പശ്ചാത്തലത്തിൽ മിശിഹാസംഭവം മുഴുവൻ അവർ വ്യാഖ്യാനിക്കുകയും ചെയ്തു.

നസ്രായനായ ഈശോയെക്കുറിച്ചു സ്ലീഹന്മാർ നൽകിയ പ്രഘോഷണം ശ്രവിക്കുകയും അവർ നൽകിയ സാക്ഷ്യം അനുഭവിക്കുകയും ചെയ്തവർ ഈശോയിൽ വിശ്വസിക്കാൻ മുമ്പോട്ടുവന്നു. ഇപ്രകാരം വിശ്വസിച്ചവരെ സ്ലീഹന്മാർ മാമോദീസ മുക്കി മിശിഹാനുയായികളാക്കി. ജറുസലേമിലെ ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ജീവിതശൈലിയെപ്പറ്റി നടപടി പുസ്തകത്തിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു. "അവർ ശ്ലീഹന്മാരുടെ പ്രബോധനം, കൂട്ടായ്‌മ, അപ്പം മുറിക്കൽ, പ്രാർത്ഥന എന്നിവയിൽ പങ്കു ചേർന്നു" (നടപടി 2 -42). വിശ്വാസ സ്വീകരണത്തിലേയ്ക്ക് നയിച്ച വിശ്വാസ പ്രഘോഷണത്തിന്റെ (Kerygma) തുടർച്ചയായി ശ്ലീഹന്മാരുടെ പ്രബോധനത്തെ (Didache) കാണാം. ഈശോയെന്ന വ്യക്തിയെയും അവിടുത്തെ രക്ഷാകര പ്രവർത്തനങ്ങളെയും സഹനമരണോദ്ധാനങ്ങളേയുംകുറിച്ചാണ് പ്രഘോഷണമെങ്കിൽ ഈശോ വെളിപ്പെടുത്തിയ ദൈവഹിതമനുസരിച്ചു ജീവിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് പ്രബോധനത്തിന്റെ ഉള്ളടക്കം. ഈശോയുടെ പ്രബോധനങ്ങൾ തന്നെയാണ് ശ്ലീഹന്മാരുടെ പ്രബോധനത്തി ന്റെയും അടിസ്ഥാനം. അവരുടെ പ്രഘോഷണത്തിന്റെ ലിഖിതരൂപം സുവിശേഷങ്ങളിലും പ്രബോധനത്തിന്റേത് പുതിയനിയമ ലേഖനങ്ങളിലും കാണാം. അപ്പം മുറിക്കാനായി അവർ ഒന്നിച്ചു കൂടിയിരുന്നപ്പോഴാണ് പ്രധാനമായും ശ്ലീഹന്മാർ പ്രബോധനങ്ങൾ നൽകിയിരുന്നത്. അവിടെയായി രുന്നു അവർ പരസ്പരമുള്ള കൂട്ടായ്മ അനുഭവിച്ചിരുന്നതും.

ലിഖിതരൂപം പ്രാപിച്ച ശ്ലൈഹീക പ്രബോധനത്തെയും വാചികമായി സഭയിൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന മിശിഹാപാരമ്പര്യങ്ങളെയും പരസ്പര പൂരകങ്ങളായിട്ടാണ് ആദിമസഭ പരിഗണിച്ചിരുന്നത്. ലിഖിത വിശുദ്ധ ഗ്രന്ഥങ്ങൾ മിശിഹാസംഭവം മുഴുവൻ ഉൾക്കൊള്ളുന്നില്ലെന്നു സുവിശേഷ കനായ യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. (യോഹ: 20,30; 21,25). എഴുതപ്പെട്ടവതന്നെയും സ്വീകരിക്കപ്പെട്ടിരുന്നത് സഭാജീവിതം മുഴുവന്റെയും പശ്ചാത്തലത്തിലായിരുന്നു. മിശിഹായെ നേരിട്ടറിഞ്ഞ ശ്ലീഹന്മാർ നൽകിയ പ്രബോധനങ്ങളും ജീവിതരീതികളും ആരാധനാ ക്രമങ്ങളും പ്രാർത്ഥനാരീതികളുമെല്ലാം തിരുലിഖിതത്തോടു ചേർത്താണ് ആദിമ സഭ മനസ്സിലാക്കിയിരുന്നത്. ഇതെല്ലാം കൂടിചേർന്നാണ് വിശുദ്ധ പാരമ്പര്യം രൂപം കൊണ്ടത്.


 പന്ത്രണ്ട് ശ്ലീഹന്മാർ 
തങ്ങൾ സ്ഥാപിച്ച സഭകളിലെല്ലാം ശ്ലീഹന്മാർ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ശേഷം ശ്രേഷ്ഠന്മാരെ കൈവയ്പ് വഴി നിയമിച്ചു. (നടപടി 14,23 ). ശ്ലീഹന്മാരുടെ പിന്തുടർച്ചക്കാ രായി വന്ന ഈ മേൽനോട്ടക്കാരാണ് പിന്നീട് ദൈവീക വെളിപാട് സഭയിൽ അഭംഗുരം കാത്തുസൂക്ഷിച്ചത്‌. ശ്ലൈഹീക പിന്തുടർച്ച യിലൂടെയും സഭയിൽ കൈമാറ്റപ്പെടുന്ന ശ്ലൈഹീക പ്രബോധനത്തിലൂടെയുമാണ് സത്യത്തിന്റെ പ്രഘോഷണം നമ്മുടെ പക്കലെത്തുന്നത്. തിരുലിഖിതം മാത്രമല്ല, ശ്ലീഹന്മാരുടെ പ്രബോധനം, ആരാധന ക്രമങ്ങൾ, സഭാസംവിധാനങ്ങൾ, സഭാ പാരമ്പര്യങ്ങൾ, തുടങ്ങിയവയും ദൈവിക വെളിപാടിന്റെ ഭാഗമായാണ് ആദിമസഭ കരുതിപ്പോന്നത്. സൃഷ്ടിയുടെ ആരംഭം മുതൽ   ദൈവം മനുഷ്യന് നൽകുന്ന രക്ഷാകരസന്ദേശവും പരിത്രാണപദ്ധതിയും വിശുദ്ധ ലിഖിതത്തിലും വിശുദ്ധപാരമ്പര്യത്തിലുമായി തിരുസഭ നിലനിർത്തി പ്പോരുന്നു.

യഹൂദമതത്തിന്റെ പൂർത്തീകരണമായി രൂപംകൊണ്ട ക്രിസ്തുമതത്തിന്റെ ആദ്യകാല വിശുദ്ധഗ്രന്ഥം യഹൂദരുടെ തിരുലിഖിതം തന്നെയായിരുന്നു. പുതിയ മതത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങൾ (പുതിയനിയമം) നിലവിൽ വന്നപ്പോൾ യഹൂദമതഗ്രന്ഥങ്ങൾ (പഴയ നിയമം) എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ആദിമസഭയിൽ ജന്മമെടുത്ത പുതിയനിയമഗ്രന്ഥങ്ങൾ പഴയ നിയമത്തോട് ചേർത്തു തുല്യമായും തുടർച്ചയായും പരിഗണിക്കപ്പെട്ടു പോന്നു. മാറിയ സാഹചര്യങ്ങൾക്കനുസരിച്ചു വിശുദ്ധഗ്രന്ഥം വ്യാഖ്യാനി ക്കേണ്ടത് ആദിമസഭയുടെ ആവശ്യമായിരുന്നു. പുതിയനിയമം തന്നെയും പഴയനിയമപശ്ചാത്തലത്തിൽ മിശിഹാസംഭവം വ്യാഖ്യാനിച്ചതിന്റെ ഫലമാണ്. സഭാസമൂഹത്തിന്റെ ജീവിതം മുഴുവനും വിശുദ്ധഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തെ ആശ്രയിച്ചായിരുന്നു. തിരുസഭയിലെ പ്രബോധനം വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തിൽ ആശ്രയിച്ചായിരുന്നു. തിരുസഭയിലെ പ്രബോധനം വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തിൽ അധിഷ്ഠിതവുമായിരുന്നു. സമൂഹജീവിത ത്തിലുണ്ടായ ചില പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചു ദൈവവചനം വ്യാഖ്യാനിച്ചതിന്റെ ഫലമായാണ് സഭാസംവിധാനങ്ങളും ജീവിത
ക്രമങ്ങളും ആരാധനക്രമങ്ങളും രീതികളും രൂപപ്പെട്ടത്. ക്രൈസ്തവ സംസ്കാരത്തിന്റെ തന്നെ അടിത്തറ വിശുദ്ധ ഗ്രന്ഥമാണ്.

തിരുസഭയുടെ സ്വഭാവം നിർണ്ണയിക്കുന്ന വിശ്വാസനിക്ഷേപം (Deposit of faith) നിർവചിക്കുന്നതിന്റെ ഭാഗമായാണ് ആദിമസഭ വിശുദ്ധഗ്രന്ഥം വ്യാഖ്യാനിച്ചു തുടങ്ങിയത്. തിരുവചനത്തിന്റെ സഹായത്തോടെ നടത്തിയ ചർച്ചകളുടെയും വാദങ്ങളുടെയും ഫലമായി ക്രമേണയാണ് വിശ്വാസ സത്യങ്ങൾക്ക് ഇന്നുള്ള നിയതരൂപം കൈവന്നത്. വിശ്വാസികളിൽ ചിലരുടേത് അബദ്ധ പ്രബോധനങ്ങളാണ് എന്ന് സഭ സ്ഥാപിച്ചതും തിരുലിഖിതത്തിന്റെ സഹായത്തോടെയായിരുന്നു.

 നസ്രായനായ യേശു- 
ലാസറെ 
ഉയർപ്പിക്കുന്നു. 
ക്രൈസ്തവ വിശ്വാസം പഴയനിയമത്തിന്റെ പൂർത്തീകരണമായി സ്ലീഹന്മാർ വ്യാഖ്യാനിച്ചു. ഇതിനടിസ്ഥാനം ഈശോയുടെ തന്നെ ശൈലിയാണ്. അവിടുന്ന് സങ്കീർത്തനം 109,1 ഉം 117,22, 23 ഉം തന്നിൽ നിറവേറുന്നതായി പ്രഖ്യാപിച്ചിരുന്നല്ലോ (മത്തായി 22,41 - 46 ; 21 ,42 -43). നസ്രായനായ ഈശോയാണ് പഴയനിയമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹായെന്ന് തിരിച്ചറിഞ്ഞ ശ്ലീഹന്മാർ മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങളായി യഹൂദർ കരുതിപ്പോന്ന വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ ഈശോയിൽ പൂർത്തിയായതായി വ്യാഖ്യാനിച്ചു. നടപടിപ്പുസ്തകത്തിലെ പത്രോസ് ശ്ലീഹായുടെ പ്രസംഗങ്ങൾ ഇതിനു തെളിവാണ്. (നടപടി 2 -3).

പഴയനിയമത്തിൽ ജ്ഞാനത്തിനുള്ളതായി കാണപ്പെടുന്ന സവിശേഷതകളുള്ള ദൈവവചനമായാണ് യോഹന്നാൻ ശ്ലീഹ മിശിഹായെ അവതരിപ്പിക്കുന്നത് (യോഹ. 1,1 -18). സംഖ്യ 21, 9 ലെ പിച്ചളസർപ്പവും പുറ. 12 ലെ പെസഹാക്കുഞ്ഞാടും മിശിഹായുടെ സഹനത്തിന്റെയും മരണത്തിന്റെയും പ്രതീഹങ്ങളാണ്(യോഹ. 3,14 ; 19,36).

മിശിഹാസംഭവത്തിന്റെ വെളിച്ചത്തിൽ പഴയനിയമത്തെ വ്യാഖ്യാനിക്കുന്ന പൗലോസ് ശ്ലീഹ ജീവദാതാവായ റൂഹായ്ക്ക് മാത്രം വെളിപ്പെടുത്താനാവുന്ന
മറഞ്ഞിരിക്കുന്ന രഹസ്യം അവിടെ കാണുന്നു(റോമാ. 16,25 ;1 കോറി 2,1). പഞ്ചഗ്രന്ഥത്തിൽ വിവരിക്കപ്പെടുന്ന സംഭവങ്ങളിൽ മിശിഹാരഹസ്യം കാണുവാൻ പൗലോസ് ശ്ലീഹായ്ക്ക് കഴിഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ച് മിശിഹായുടെയും തിരുസഭയുടെയും രഹസ്യത്തിന്റെ വെളിച്ചത്തിൽ പഴയനിയമ സംഭവങ്ങൾ കൂടുതൽ വ്യക്തമാണ്. ആദം മിശിഹായുടെയും, ഇസ്രായേൽ ജനം ചെങ്കടൽ കടന്നത് മാമ്മോദീസായുടെയും, മരുഭൂമിയിലെ മന്നായും പാറയിൽനിന്നുള്ള ജലവും പരിശുദ്ധ കുർബാനയുടെയും പ്രതിരൂപങ്ങളായി (1 കോറി 10).

ദൃഷ്ടാന്തപരമായ അർത്ഥത്തെ സൂചിപ്പിക്കാൻ പൗലോസ് ശ്ലീഹ ഉപയോഗി ക്കുന്നത് പ്രതിരൂപം (Typos = from, figure,symbol or prefiguration: റോമാ 5, 14 ; 1 കോറി 10,6) എന്ന പദമാണ്. ആത്മീയ (spiritual), മൗതീക (mystical), പ്രതിരൂപാത്മക വ്യാഖ്യാനം (typological interpretation or typology) എന്നാണു ഈ രീതി അറിയപ്പെടുന്നത്.

ഈശോയുടെ ദൈവീകത വെളിവാക്കാനായി നിയമാ. 32, 43; സങ്കീ- 2, 7; സങ്കീ -104, 4 തുടങ്ങിയ പഴയനിയമഭാഗങ്ങൾ ഹെബ്രായ ലേഖകനും ഉപയോഗിക്കു ന്നുണ്ട്. ഹെബ്രാ- 1. മെൽക്കിസെദേക്ക് മിശിഹായുടെ പ്രതിരൂപമാണ്- ഹെബ്രാ 7,1). പഴയനിയമ ദൈവാലയ ബലികൾ മിശിഹായുടെ കുരിശിലെ ബലിയുടെയും (ഹെബ്രാ: 9,9). നിയമം മുഴുവൻ മിശിഹായിലും തിരുസഭയിലും നിറവേറിയ യാഥാർത്ഥ്യങ്ങളുടെ നിഴലാണ്:  ഹെബ്രാ- 10, 1). 

മോശയുടെ നിയമം മുഴുവൻ മിശിഹാസംഭവത്തിലേക്ക് ഉന്മുഖമാണ് എന്ന ബോധ്യമാണ് ഇപ്രകാരം മിശിഹാ കേന്ദ്രീകൃതമായി പഴയനിയമം മുഴുവനെയും വ്യാഖ്യാനിക്കാൻ ആദിമസഭയെ പ്രേരിപ്പിച്ചത്. // -
------------------------------------------------------------------------------------------------------------------------


ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any for
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Eingestellt von dhruwadeepti um 10:04 Keine Kommentare:
Diesen Post per E-Mail versendenBlogThis!Auf X teilenIn Facebook freigebenAuf Pinterest teilen

Mittwoch, 8. Februar 2017

ധ്രുവദീപ്തി : Politics // Panorama // ഇന്ത്യൻ ജനാധിപത്യത്തിന് സ്വന്തമായ ഒരു പുതിയ പ്രതിരോധ കൗശലം അവശ്യമാണ്. George Kuttikattu

ധ്രുവദീപ്തി : Politics //  Panorama // 

ഇന്ത്യൻ ജനാധിപത്യത്തിന് സ്വന്തമായ ഒരു പുതിയ പ്രതിരോധ രാഷ്ട്രീയ കൗശലം അവശ്യമാണ്.//  

George Kuttikattu

ജനാധിപത്യത്തിലെ ഏകാധിപത്യം 
 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 

ഒരു മില്യാർഡനിലേറെ ജനങ്ങൾ വസി ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പേരുള്ള ഇന്ത്യ യുടെ ഭാവിയെപ്പറ്റി, നിലവിലുള്ള ഇന്ത്യ ൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാ ധിപത്യത്തിലെ ഏകാധിപത്യ അധികാര വാഴ്ചയിൽ ഞെങ്ങിഞെരുങ്ങു കയാണെ ന്ന യാത്ഥാർത്ഥ്യങ്ങൾ  ലോകമൊട്ടാകെ യുള്ള ഇന്ത്യാക്കാരും വിദേശികളും ഇ പ്പോൾ ഭീതിയോടെ ഉറ്റുനോക്കുന്നതായി നമുക്കറിയാം. ഈ പ്രതിസന്ധിഘട്ടത്തിൽ  ഇന്ത്യയിലെ ജനങ്ങൾ നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണവൈകല്യത്തിനെതിരെ ക്രിയാത്മകമായി ഇടപെടണം. ഇനി മേലിൽ ജനങ്ങൾ നിസ്സഹായവും ഒരു മൃദുവായതുയതുമാ യ  ശക്തിയാണെന്ന നിലയിൽ നോക്കി നിൽക്കരുത്, അവ ശരിയാണെന്ന  സമാന അഭിപ്രായങ്ങളും പ്രകടിപ്പിക്കരുത്. 

ഇതേസമയം എന്താണ് യൂറോപ്യൻ രാജ്യങ്ങളിലും സംഭവിക്കുന്നതെന്നതു ഈ വർഷം ഏറെ ശ്രദ്ധേയവുമാണ്. ഈ വർഷം യൂറോപ്പിൽ എന്തുകൊണ്ടും സവിശേഷകരമായ ചലനങ്ങളാൽ ഒരു "ചീനാവർഷം" ആകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നും ഗ്രേറ്റ്‌ ബ്രിട്ടന്റെ ചരിത്രം സൃഷ്ടിച്ച ബ്രെക്സിറ്റ്‌, മറ്റൊന്ന് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു അമേരിക്കൻ ബിസിനസ് "പ്രോപ്പർട്ടി റോയൽ" ഡൊണാൾഡ് ട്രംപിന്റെ വിജയം, അതുപോലെ ഫ്രാൻസിലും, ജർമ്മനിയിലെ വരാനിരിക്കുന്നതായ  ചാൻസലർ തെരഞ്ഞെടുപ്പും, നെതർലണ്ടിലും ഒരുപക്ഷെ അത് ഇറ്റലിയിലും വരാനിരിക്കുന്ന പുതിയ തെരഞ്ഞെടുപ്പുകളും മറ്റും, ഇങ്ങനെയുള്ള ഓരോ കാര്യങ്ങൾ മൂലം ഈ പുത്തനാണ്ടിൽ അപ്രതീക്ഷിതവും നിർണ്ണായകവുമായ ചലനങ്ങൾ ഉണ്ടാക്കുന്ന പുതിയ മാറ്റങ്ങൾക്കുള്ള സാഹചര്യ തീരുമാനങ്ങൾ ക്കു വഴിയൊരുക്കും. അതായത്, യൂറോപ്യൻ യൂണിയൻ ഒരുമയോടെയെന്നും
ഒന്നിച്ചു നിലനിൽക്കുമോ അതോ ഭാവിയിൽ ഒരു നിയോ നാഷണലിസ്റ്റിക് കൊടുങ്കാറ്റിൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ ഒന്ന് മറ്റൊന്നായി പൊട്ടിത്തെറിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കപ്പെടും. അതുപോലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭൂകമ്പം ഉണ്ടാക്കിക്കൊണ്ട് ഇന്ത്യയിൽ ഒട്ടാകെ കാലുറപ്പിച്ചുള്ള മോദിയുഗത്തിന്റെ പ്രയാണം ഒരു ഏകാധിപത്യത്തിന്റെ പടിക്കലെത്തിക്കഴിഞ്ഞു എന്ന് വേണം കരുതുവാൻ..

കരിദിനം 

 നോട്ടു നിരോധന പ്രഖ്യാപനം 
അതുപോലെതന്നെയോ അതിലേറെയോ ഭാവിയുടെ ആശങ്കയിൽ ഇന്ത്യൻ ജനത വിശ്വസിച്ച ജനാധിപത്യമൂല്യത്തിന്റെ  തകർച്ചയിൽ ജനങ്ങൾക്കുള്ള അനേകം ചോദ്യങ്ങൾക്കു മറുപടിയില്ലാതെ വിഷമി ക്കുന്ന സാമ്പത്തിക തകർച്ചയുടെ വക്കി ലെത്തി നിൽക്കുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ അഴിമതി വിരുദ്ധ പരിഷ്‌ക്കാര ങ്ങൾ നടപ്പാക്കുന്നുവെന്ന പ്രചാരണം നൽ കിക്കൊണ്ട് നോട്ടു നിരോധനനിയമം ഏക പക്ഷീയമായ ഉത്തരവിലൂടെ പ്രായോഗിക മായി നടപ്പാക്കാൻ പറ്റാത്ത പരിഷ്ക്കരണമാണ് പരീക്ഷിച്ചത്. ആകട്ടെ ഈ പരിഷ്ക്കാരത്തിലൂടെ ജനങ്ങളും നിലവിലുള്ള പാർലമെന്റിലേക്ക് തെരെ ഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും സർക്കാരും തമ്മിലുണ്ടാകുന്ന എല്ലാവി ധത്തിലുമുള്ള  ഇടപാടുകളുടെയും വിശ്വാസം മുഴുവൻ നഷ്ടപ്പെടുത്തുവാൻ അതെല്ലാം  കാരണമാക്കി. നോട്ടുനിരോധനം വഴി ജനങ്ങൾക്ക് എന്ത് ഗുണ ങ്ങൾ ലഭിച്ചു? ആ ദിവസം ഒരു ദുരന്തനാടകീയ കരിദിനത്തിന്റെ കടുത്ത അനുഭവം പോലെ ആരംഭം മുതൽ തന്നെ സാധാരണക്കാരന് അനുഭവപ്പെട്ടു.

 നോട്ടു നിരോധനവും പ്രതിഷേധവും 
നിലവിലുള്ള ഇന്ത്യൻ ഭരണാധികാരി കളും ജനങ്ങളുമായി ഭാവിയിൽ എപ്ര കാരമുള്ള സഹകരണവും ഇടപാടുക ളിലെ പൊതുവായ വിശ്വാസവും സ്ഥാ പിക്കപ്പെടുമെന്ന ചോദ്യത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നോട്ടു നി രോധനവും അതേത്തുടർന്നു ജനങ്ങളി ലൂടെ കടന്നുവന്നിട്ടുള്ള പ്രതിസന്ധിക ളും, നോട്ടുനിരോധനത്തിന്റെ പ്രായോ ഗികതകളുമെല്ലാം വിലയിരുത്തപ്പെട്ട ഒരു മറുപടി ഈ വർഷം തന്നെ ഉണ്ടാ കാം. 2017 മേയ് മാസത്തിൽ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടു (26. 05 .2014 - 26.05 2017) മൂന്നു വർഷങ്ങൾ തികയുന്നു. ഈ തിയതി ഇന്ത്യയുടെ ചരി ത്രത്തിലെ ഒരു നാടകീയ കാലഘട്ടമായി കാണാനുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി   ഇതുവരെ നടത്തിയിട്ടുള്ള പ്രസ്താവങ്ങളിൽ നിന്നും ഭാവിരാ ഷ്ടീയത്തെപ്പറ്റി സ്വീകരിക്കാനുള്ള അടിസ്ഥാനം മനസ്സിലാകും. അപ്പോൾ മാത്രമേ, ഇന്ത്യ നേരിടുന്ന ആഴങ്ങളിൽ പതിയുന്ന ആഘാതങ്ങളെ ഇല്ലാതാ ക്കാൻ കഴിയുമോ ഇല്ലയോ എന്ന് പറയാൻ കഴിയുകയുള്ളു. നരേന്ദ്രമോദി ഇന്ത്യയിലെ അനേക ജനകോടികളുടെ ഐക്യത്തെയോ അവരുടെ സമഗ്ര മായ വളർച്ചയുടെ ആവശ്യകതയെപ്പറ്റിയോ ശരിയായ ഇന്റഗ്രേഷനോ ശ്രദ്ധ നൽകാത്ത ഒരു പുതിയ വന്യമായ നാഷണലിസം ഇന്ത്യയിൽ പരീക്ഷിക്കുക യാണ്. ഈ നിലപാടുകളെ മുഴുവൻ തുറന്നു കാണിക്കുന്ന സന്ദേശമാണ് മറ്റു ചില ലോകരാജ്യങ്ങളിൽ ഭാഗികമായി അദ്ദേഹം പ്രചരിപ്പിച്ചു യാത്രകൾ ചെയ്തത്. നരേന്ദ്രമോദി ഇതുവരെയും പരിശ്രമിച്ചത് താനുൾപ്പെടുന്ന രാഷ്ട്രീ യ പാർട്ടി ശക്തികളെ മുന്നിൽ നിറുത്തിയുള്ള ആഹ്വാനങ്ങൾവഴിയും അധി കാരം ഉപയോഗിച്ച് സമുദായങ്ങളെയും മതവിഭാഗങ്ങളെയും പ്രതിപക്ഷ ത്തെയും നിർവീര്യമാക്കുന്നതിനാണ്. ഭാവിയിൽ ഈ സ്ഥിതി ഇന്ത്യയിൽ തുടർന്ന് പോവുകയാണെങ്കിൽ, അഥവാ ഏതോ നിവൃത്തികേടിൽ ജനങ്ങൾ നരേന്ദ്ര മോദിയുടെ പാർട്ടിയുടെ നാഷണലിസ്റ്റ്മനോഭാവത്തിലും അദ്ദേഹ ത്തിൻറെ സഹതാപമയമില്ലാത്ത മുഖത്തെ ചാരനിറമുള്ള വീതിയുള്ള രോമ ങ്ങൾക്കിടയിലും കൂടി കടന്നുവരുന്ന നൈമിഷിക ഉത്തരവുകളിൽ  കുടു ങ്ങി ഞെങ്ങി ഞെരിയുകയും ചെയ്യും. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിവേര് തന്നെ തകർക്കും.

മോദിയുടെ ജനവിരുദ്ധ പ്രഖ്യാപനങ്ങൾ 

നരേന്ദ്രമോദിയുടെ പുതിയ പ്രഖ്യാപനങ്ങൾ ഇന്ത്യയിൽ ദൂരവ്യാപകമായ പ്ര ത്യാഘാതങ്ങൾ ഉണ്ടാക്കും. ഇന്ത്യയുടെ സുരക്ഷാ ഗ്യാരണ്ടി ചോദ്യം ചെയ്യപ്പെ ടാം. ഇന്ത്യൻ ജനതയോടും വിദേശരാജ്യങ്ങളോടുമുള്ള പരസ്പര ബന്ധങ്ങൾ പുനപരിശോധിക്കേണ്ടിയും വരും. ജനങ്ങളിൽ ഉണ്ടായിട്ടുള്ള അവിശ്വാസം സുരക്ഷാസ്ഥിതികളിൽ കുത്തനെയുള്ള മാറ്റങ്ങൾ ഉണ്ടാക്കാം. അതായത് ഇന്ത്യൻ ജനത അപ്രതീക്ഷിതമായി പൊടുന്നെനെ തനിച്ചായി, സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കടലിൽ. ഇതേസമയം തന്നെ, ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ രാജ്യം പാകിസ്ഥാൻ നടത്തുന്ന മിലിട്ടറി പ്രകടനം വഴി ഇന്ത്യയു ടെ അതിർത്തിപ്രദേശത്തെ ജനങ്ങളുടെ സുരക്ഷ പോലും ചോദ്യം ചെയ്യപ്പെ ട്ടിരിക്കുന്നു. ഇന്ത്യൻ ഭരണനേതൃത്വം കുറഞ്ഞ പക്ഷം സുരക്ഷാസംവിധാനം സ്ഥാപിക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു.

 അമേരിക്കൻ പ്രസിഡന്റ്
ഡൊണാൾഡ് ട്രംപ്  
ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഏറ്റവും വേഗം നമുക്ക് മറുപടി കിട്ടണം. അതുപ ക്ഷേ ഇതിനകം വലിയ തകർച്ചകൾ ഉണ്ടാ യിക്കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷാക്രമം വളരെ വിഷ മം പിടിച്ച കാര്യമായിക്കഴിഞ്ഞു. ഈയി ടെ പ്രഖ്യാപിച്ച നോട്ടുനിരോധനം തുട ങ്ങി ദിനംതോറുമുള്ള അപ്രായോഗിക വും അപക്വവുമായ കേന്ദ്ര സർക്കാർ ഉ ത്തരവുകളിൽ  ലോക സാമ്പത്തിക വിദ ഗ്ധരുടെ പരിശോധനയിൽ വലിയ പിഴവു കൾ മാത്രമാണ് കണ്ടത്. പക്ഷെ ജനങ്ങ ളിൽ അതിൽ കുറച്ചെങ്കിലും നിലനിൽക്കുന്ന പൊതുമന:ശാസ്ത്രത്തിന്റെ തണലിൽ ജീവിക്കുന്നു. അവരുടെ വിശ്വാസം- അതായത് ശത്രുക്കളെയും മിത്രങ്ങളെയും നേരെ കാണാനുള്ള, തിരിച്ചറിയാനുള്ള വിശ്വാസം.  അതേ സമയം ഇക്കാര്യത്തിൽ ഏറെ കഷ്ടനഷ്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാ ൽ എന്നിരിക്കട്ടെ, തെറ്റായ പ്രതികരണങ്ങളോ അവ ഒരുപക്ഷെ വൻ പ്രതിസ ന്ധികളെയോ ഉണ്ടാക്കാനിടയുണ്ട്. അതുപക്ഷേ വ്യാപകമായി അക്രമാസ ക്തമാകാനും കാരണമായേക്കാം. കൃത്യമായി പറഞ്ഞാൽ ഇതിനകം തന്നെ സാധാരണ ജനവിഭാഗത്തിന് കഷ്ടനഷ്ടങ്ങൾ ഉണ്ടായിക്കഴിഞ്ഞു, നരേന്ദ്ര മോ ദിയുടെ ജനവിരുദ്ധ പ്രഖ്യാപനങ്ങൾ, അമേരിക്കയിൽ പുതിയ അമേരിക്കൻ പ്രസിഡന്റ്  ഡൊണാൾഡ് ട്രംപ് ചെയ്ത പ്രഖ്യാപനങ്ങൾ വഴി അദ്ദേഹത്തിനെ തിരെ അമേരിക്കൻ ജനതയെ പ്രതിരോധനിരയിലെത്തിച്ചതുപോലെ ഇന്ത്യ യിലെ ജനങ്ങളിൽ അവർക്കുണ്ടായിരുന്ന പ്രതീക്ഷകളും അതിലുള്ള വിശ്വാ സത്തിലും നരേന്ദ്രമോദിയിലർപ്പിച്ച വിശ്വാസം ചോദ്യം ചെയ്യപ്പെട്ടു കഴി ഞ്ഞു. മോദിരാഷ്ട്രീയത്തിൽ ഇന്ത്യയുടെ സാമ്പത്തിക- സാമൂഹ്യ ജീവിത സുരക്ഷാ ഗാരണ്ടി ചോദ്യം ചെയ്യപ്പെട്ടു.

പരാജയപ്പെട്ട പ്രതിപക്ഷം  


 ഇന്ത്യൻ പാർലമെന്റ് പ്രതിപക്ഷം 
എന്നാൽ ഇന്ത്യൻ ജനാധിപത്യ പ്രതിപ ക്ഷം ഈ സാഹചര്യത്തെ നന്നായി വില യിരുത്താൻ ഇതുവരെ പരാജയപ്പെട്ടു നിൽക്കുന്നു. ഇത് നമ്മുടെ പൊതുവായ സുരക്ഷിതത്വത്തെ, പ്രതിരോധ മേഖല യിലും, പൊതു ഭരണ മേഖലയിലും, സാ മ്പത്തികവും ഇന്ത്യയുടെ നിയമപരമമാ യ ഇന്റഗ്രേഷൻ സംബന്ധിച്ചും അത് പ്രതീക്ഷിക്കുന്ന ഫലം സൂക്ഷിക്കുവാൻ കഴിഞ്ഞില്ല. അതുമാത്രമോ, ഇന്ത്യയുടെ ഓരോരോ സംസ്ഥാനങ്ങളിലും ആ അടി സ്ഥാന സുരക്ഷിതത്വം ഉറപ്പുനൽകാൻ കഴിഞ്ഞില്ല. സംസ്ഥാനങ്ങളുടെ അ വശ്യ നിർദ്ദേശങ്ങളെപ്പോലും കേന്ദ്രം നിരാകരിക്കുന്ന അധികാരരാഷ്ട്രീയം തയ്യാറാക്കുന്ന കാര്യങ്ങൾ മാത്രമേ നടപ്പാക്കുന്നുള്ളു. ജനാധിപത്യത്തിന്റെ മഹത്വം പ്രസംഗിക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിനു വേണ്ടത് ഇന്ത്യക്ക് നഷ്ട പ്പെട്ടുപോയ ഒരു പുതിയ പ്രതിരോധ രാഷ്ട്രീയത്തിന്റെ കൗശലം വീണ്ടെടു ക്കുകയാണ്. ഇതിന് ഇന്ത്യയിലെ കേരളം പോലെയുള്ള പ്രമുഖ സംസ്ഥാനങ്ങ ൾക്ക് കഴിയണം.

 പാകിസ്ഥാൻ പ്രധാനമന്ത്രി
നവാസ് ഷെരിഫ് (L), ഇന്ത്യൻ
പ്രധാനമന്ത്രി നരേന്ദ്രമോദി (R ) 
ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ ജീവിക്കുന്നതിനു ശ്രദ്ധിക്കേണ്ടത് അയൽപക്ക രാജ്യങ്ങളുമായി പൊതുവെ സമാധാനത്തിലും സഹകരണ ത്തിലും പരസ്പരമുള്ള അംഗീകാരത്തിലും ബഹുമാനത്തിലും ഉറപ്പുനൽകുന്ന വ്യവസ്ഥ യിൽ ഉറച്ചതാകണം. അതുപക്ഷേ ഒരു ആറ്റോ മിക് ശക്തി രാഷ്ട്രമോ ആയിരിക്കട്ടെ അവ രോടുപോലും പരസ്പരം ഇതേ അളവിൽ കാണ ണം. ഉദാ: പാകിസ്ഥാൻ. ഇതിൽ ആര് ജയിക്കും തോൽക്കും എന്ന മാത്സര്യം ഒരുപക്ഷെ റഷ്യ പോലുള്ള രാജ്യങ്ങൾക്കുണ്ടാകാം.

അധികാര രാഷ്ട്രീയം 

ഒരു സർക്കാരിന്റെ ബലഹീനത സമാധാനത്തിന്റെ അടിസ്ഥാനശില്പകല യല്ല. ഇന്ത്യയിൽ നരേന്ദ്രമോദിയുഗം എല്ലാ മേഖലയിലും പ്രകാശിക്കണമെ ങ്കിൽ ഇന്ത്യൻ ജനതയുടെ സ്വന്തം കഴിവിന്റെ ഭാവി ഗാരണ്ടി സ്വന്തമായി ഉണ്ടാക്കുവാൻ ശക്തി പകരണം. മറിച്ചു അഴിമതിനിരോധനത്തിന്റെ മറ വിൽ ജനങ്ങൾക്കുള്ള ആത്മധൈര്യത്തെ ആക്രമിക്കുന്ന രാഷ്ട്രീയ നയം പ്രതികൂലമായി പ്രതികരിക്കപ്പെടും. അല്ലാതെ, മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ അധികാരക്കസേരയിൽ വന്നതുകൊണ്ടു മാത്രമായില്ല. ആ ത്മാർത്ഥവും ഗൗരവപൂർവ്വവുമായ അധികാര രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാ ടിൽ അതിനെ വികസിപ്പിക്കണം. അതിനു അവസരം ഇപ്പോൾ ഉണ്ടായി എന്ന് ഇന്ത്യൻ സാമ്പത്തിക മേഖലയെ പിടിച്ചുലച്ചു നോട്ടു നിരോധനം നട ത്തിയ ഭീതിജനകമായ മോദിരാഷ്ട്രീയം, മനസ്സിലാക്കണം. യാഥാർത്ഥ്യമാ കുന്ന അധികാരരാഷ്ട്രീയത്തിന്റെ നഷ്ടം സമാധാനം നഷ്ടപ്പെട്ട ജനമനസ്സിൽ സ്വീകരിക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ ജനാധിപത്യതത്വത്തിന്റെ അവസാനമാ യ സിമിത്തേരിയായിത്തീരാൻ പോകുന്ന കാഴ്ച ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല. ബ്രിട്ടീഷ് അധികാരത്തിൽ നിന്നും വേർപെട്ടു ഇന്ത്യ ഒരു സ്വത ന്ത്ര ജനാധിപത്യ രാജ്യമാണ്, 1947 മുതൽ. ഒരു യഥാർത്ഥ ഇന്ത്യയുടെ  ചരിത്ര ത്തിന്റെ താളുകളിലൂടെ അതിന്റെ  വളർച്ചയെ സഹായിക്കുന്ന ജനകീയ പ്രതിരോധ ജനാധിപത്യകൗശലം ഇന്ത്യൻ ജനതയ്ക്കുണ്ടാകണം. //- 
--------------------------------------------------------------------------------------------------------------- 













Eingestellt von dhruwadeepti um 13:09 Keine Kommentare:
Diesen Post per E-Mail versendenBlogThis!Auf X teilenIn Facebook freigebenAuf Pinterest teilen
Neuere Posts Ältere Posts Startseite
Abonnieren Posts (Atom)

Visitor Details

Blog-Archiv

  • ▼  2026 (8)
    • ▼  September (1)
      • ധ്രുവദീപ്തി: Crime // നിരീക്ഷണം // കുട്ടി കുറ്റവാള...
    • ►  August (2)
    • ►  Juli (2)
    • ►  Mai (1)
    • ►  April (2)
  • ►  2025 (15)
    • ►  Oktober (1)
    • ►  September (2)
    • ►  August (2)
    • ►  Juli (2)
    • ►  Juni (1)
    • ►  Mai (1)
    • ►  April (2)
    • ►  März (3)
    • ►  Februar (1)
  • ►  2024 (23)
    • ►  Oktober (4)
    • ►  September (3)
    • ►  August (3)
    • ►  Juli (3)
    • ►  Juni (4)
    • ►  Mai (2)
    • ►  März (2)
    • ►  Februar (1)
    • ►  Januar (1)
  • ►  2023 (22)
    • ►  November (1)
    • ►  Oktober (3)
    • ►  September (1)
    • ►  August (4)
    • ►  Juli (2)
    • ►  Mai (1)
    • ►  April (2)
    • ►  März (1)
    • ►  Februar (1)
    • ►  Januar (6)
  • ►  2022 (19)
    • ►  Dezember (4)
    • ►  November (1)
    • ►  August (1)
    • ►  Juli (1)
    • ►  Mai (1)
    • ►  März (5)
    • ►  Februar (2)
    • ►  Januar (4)
  • ►  2021 (51)
    • ►  Dezember (5)
    • ►  November (3)
    • ►  Oktober (3)
    • ►  September (4)
    • ►  August (4)
    • ►  Juli (5)
    • ►  Juni (4)
    • ►  Mai (4)
    • ►  April (6)
    • ►  März (6)
    • ►  Februar (2)
    • ►  Januar (5)
  • ►  2020 (50)
    • ►  Dezember (8)
    • ►  November (7)
    • ►  Oktober (5)
    • ►  September (8)
    • ►  August (2)
    • ►  Juli (3)
    • ►  Juni (1)
    • ►  Mai (7)
    • ►  April (3)
    • ►  März (2)
    • ►  Februar (3)
    • ►  Januar (1)
  • ►  2019 (9)
    • ►  Dezember (2)
    • ►  Juni (1)
    • ►  Mai (2)
    • ►  März (2)
    • ►  Februar (1)
    • ►  Januar (1)
  • ►  2018 (25)
    • ►  Dezember (5)
    • ►  November (2)
    • ►  Oktober (2)
    • ►  September (4)
    • ►  August (2)
    • ►  Juli (2)
    • ►  Juni (3)
    • ►  Mai (1)
    • ►  März (2)
    • ►  Februar (1)
    • ►  Januar (1)
  • ►  2017 (34)
    • ►  Dezember (5)
    • ►  November (2)
    • ►  Oktober (3)
    • ►  September (2)
    • ►  August (2)
    • ►  Juli (4)
    • ►  Juni (5)
    • ►  Mai (3)
    • ►  April (3)
    • ►  März (1)
    • ►  Februar (3)
    • ►  Januar (1)
  • ►  2016 (76)
    • ►  Dezember (7)
    • ►  November (4)
    • ►  Oktober (5)
    • ►  September (6)
    • ►  August (7)
    • ►  Juli (7)
    • ►  Juni (7)
    • ►  Mai (7)
    • ►  April (7)
    • ►  März (6)
    • ►  Februar (7)
    • ►  Januar (6)
  • ►  2015 (59)
    • ►  Dezember (8)
    • ►  November (5)
    • ►  Oktober (5)
    • ►  September (4)
    • ►  August (6)
    • ►  Juli (5)
    • ►  Juni (4)
    • ►  Mai (5)
    • ►  April (3)
    • ►  März (4)
    • ►  Februar (5)
    • ►  Januar (5)
  • ►  2014 (70)
    • ►  Dezember (8)
    • ►  November (5)
    • ►  Oktober (8)
    • ►  September (8)
    • ►  August (9)
    • ►  Juli (8)
    • ►  Juni (6)
    • ►  Mai (2)
    • ►  April (5)
    • ►  März (3)
    • ►  Februar (4)
    • ►  Januar (4)
  • ►  2013 (48)
    • ►  Dezember (7)
    • ►  November (6)
    • ►  Oktober (8)
    • ►  September (6)
    • ►  August (4)
    • ►  Juli (7)
    • ►  Juni (9)
    • ►  März (1)

Über mich

dhruwadeepti
Mein Profil vollständig anzeigen
(c) Dhruwadeepti. Design "Einfach". Powered by Blogger.