Sonntag, 31. Dezember 2017

Samstag, 30. Dezember 2017

ധ്രുവദീപ്തി : // Christianity- Chavara - An Exemplary Religious // Dr. Thomas Kadankavil CMI

ധ്രുവദീപ്തി : Christianity-





Chavara - An Exemplary Religious

 Dr. Thomas Kadankavil CMI

 Dr. Thomas Kadankavil CMI (L),
George Kuttikattu (R) 
His life-ling desire was to establish a darsanaveedu -House of Vision -i.e; Prayer House, and to begin religious life he inherited from his mentors in his priestly life. Much of what he did, said and wrote was to propagate ideal of religious life. In this short essay intended to highlight some of the central ideals of his spiritual life, I shall touch here only on his thoughts on obedience community life. Since his own words speak for themselves I shall quote from his writings.

1.) Community life.

Most of his ideas about community life and obedience are found in the two circulars he sent to the members of the congregation. The first was written in collaboration with Leopold of Beccaro 1869, and the second was written by Chavara alone in 1870. Concerning community life we read: 

Beloved brothern, the community is not formed by humen device, you yourselves are witnesses that it has been raised, and guided to grouth through the inscrutable providence. Hence persecution and resistance from men cannot destroy this work of God. The only thing that can destroy our community is unfaithfulness to the virtues befitting our vocation, namely humility obedience, charity,religious modesty, true devotion.When we begin only to think of them rather than put them into practice, the monastries will definitely be destroyed in a short time. (IV, p. 90).

After mentioning some of the worldly ways that crept into the newly founded monastries he weeps.

Oh, my beloved brethren, belive it firmly. If you continue to go along this way there will not be these monasteries in twenty years time. This firmness of the monastery is not on the firmness of its walls, but on the virtue and zeal of those who dwell in it. (IV,p.94). Finally, dear children none of us joined the Congregation because of our need or because we could not eke out a life in the secular sphere. It would have been possible for us to enjoy the comforts in the world. Yet we abandoned our riches as well as our parents. Now if we reject God by our negligence or laziness, what a folly or madness it would be. (IV,p.95).

2). Obedience

In the letter he sent in 1870 as his testament to the members of the Congregation he dwells on the idea of obedience: The sole mark of a religious is blind obedience, abandoning one's own will completely. One who has obedience is a religious.It is not an easy task. Yet recognizing that our obedience is not yet perfect, we have to try to make it so.(IV,p.99). He exhorts the members to be obedient to the Archbishop, and to the missionaries who will have some authority over the Congregation. Those who have these three levels of obedience will enjoy heavenly bliss here in the monastery itself which is the reflection of heavenly peace on earth. This is certain. (IV,p.100).

9). Active Pastor and Missionary.

Chavara has been known as a pioneer in many fields in the spirituel life of the Syro-Malabarians. Though a founder of a religious community and gave great emphasis to the contemplative tradition of the carmel, a more meaningful tribute to him would be to recognize him as a pastor and missionary. Like his master whose activities were confined within the boundaries if Palestine, Fr.Chavara also had to work with in the limted boundary of central Kerala due to the then existing historical and ecclesiastical situations. When he was ordained in 1829, he chose the biblical verse "the Lord is my portion" as his motto. As a man completely set apart for the Lord, he began to serve his brethren in faith as a solicitous priest. He first consentrated on parish missions. In later years, he directed his confreres to go to parishes in groups., three or four at a time to preach public missions. When he became the first Vicar General of the Syiren catholics he made homelies mandatory during the Sunday Masses. Making use of his official position he effected many healthy reforms in liturgy, introduced unified rubrics for the celebration of the sacred Liturgy in the Syrien rite, and codified the canonical prayers for priests. 

Though his field of work was mainly the the Christian parishes, he was was ever concious of his missionary obligation. His first attempt in this line was to inculcate a sense of social justice and human equality amoung people. To give a sense of human dignity to the poor, the illiterate, and non christians belonging to the backward communities, he opened catechumanates attached to the religious houses in the Congregation. There they were taught the fundamentals of faith and were baptized. Fr. Chavara's ardent desire to see the faith spread all over the land was realized only much later in 1962 when the Congregation undertook the preaching of the Good News formly outside kerala in diocese of Chanda.

10). A Mystic Saint.

I have touched on various aspects of the spirituality of Fr. Chavara. A question could be naturally asked at this juncture whether Fr.Chavara had a central vision around which his whole life revolved. The answer is in the affirmative. The core of his spirituality was the discovery of the Lord as his portion. It is in the experiential realization of God concentrating his will on Christ in all apostolic activity and in feeling contact with Christ in an all embracing manner. It is a Christ -contred, Christ oriented discovery of God at an indescribable plane of human conciousness. Christ is all, Christ is in all, (Col. 3:11).This mysticism develops in a poetic imagery and reaches perfection in expression. The beauty of nature transports him to the vision of the foot-prints of God. 



The firmament, the sky, the Sun, and the Moon the 

Glowing planets and the galaxies of stars
The flora and the flowers flourishing on earth.
Behold the face of the earth and all universes.
Who created these and why ?
That all may grasp thy glory through them.(II,292-298).

The whole creation in asense is a theophany for Chavara. But God experience becomes more genuine a it comes in and through the life of Christ. He intensely desires to see, to touch the various moments in Christ's life. 



Make me see the birth in the manger

as there was no place for him in the inns...
Make me see the lovely babe
whom the angels have com down to adore...
Make me see the model of a son
who grew up obeying his parents..
Make me see the fast in the wilderness
subjecting himself to hunger and thirst
Make me see the charming person who made
water into wine in the wedding hall.(II,3:2, 92).

Some of his objects of vision are physical, some others are spiritual ideals and the desire for a physical contact with jesus makes the poet's vision very lively.


I wish to see the holy person, thy beautiful countenance 

Glittering eyes and shining nose, 
Crimson lips and coral teeth,
I wish to hear those honeyed words,
dropping fromyour lips.(II,5:152,158).


We see here the burning desire of Father Chavara to behold Christ face to face even as St.Paul desired. He desired not only to see him but also converse with him always. His prayer is this dialogue itself. This silent dialogue races above all human dialects and expressions and reaches an ineffablestate of exchange of hearts. He says: "Even those who do not share a common language, will speak to each other and understand each other when there is love between them. It is more pleasing to talk to a friend who does not know your language than to a stranger who knows your language. Even if there is no exchange of words, the very act of staying or being close or being close together is satisfying.If I love jesus, then there will be enough matter to converse with him about during maditation. Alternately, even if you can't converse, the realization of being together with him is itself satisfying (III,pp.14-15)

We see the life of Father Chavara an action-oriented mysticism which leaves him with a feeling of being always in the presence of Christ and being enabled to attend to external activities while immersed in the contemplation of the divine presence. It was a life-style patterned after St.Paul who says, "we live, act and have our being in Christ". It was totally different from the life-style of sister Alphonsa, who found fulfilment of life in being a sacrificial victim of suffering and praying for the transformation of all her worldly consolations into bitterness. Though Father Chavara had several moments or periods of mental struggle and agony, he was hardly ever a victim of physical suffering except during his last illness. They, however, are like two flowers, a lily and a rose, blooming in the one apostolic tradition of the church in Malabar, Kerala. 

Fr. Chavara is an outstanding memorial of divinity in our midst. He lived a Christ-centred and Christ-oriented life in the midst of strenuous activity, streching out his hands to everything within reach, grasping and guiding them to God. The chorus of the song of his saoul was:"I behold in the solitude of our intimacy the variegated beauty of the lotus of your face"( II,3:56).

For all devotees of Christ, struggling restlessly to dedicate themselves to him, the multifaceted brilliance of Fr.Chavara will be an inspiring sign and manifestation of God's love on earth for man. 

Pope John Paul II, during the Beatification ceremony of Blessed Kuriakose:



"No apostolic cause was dearer to the heart of this great man of faith (Bl. Kuriakose) than that of the unity and harmony within the church. It was as if he had always before his mind the prayer of Jesus, on the night before his Sacrefice on the Cross.That they may all be one; even as you, Father, are in me, and in you, that they also may be in us (jn. 17:22). Today the church solemly recalls with love and gratitude all his efforts to resist threats of disunity and to encourage the clergy and faithful to maintain unity with the see of Peter and the universal Church. His success in this, as in all his many undertaking, was undoubtedly due to the intence charity and prayer which characterized his daily life, his close communion with Christ and his love for the church as the visible Body of Christ on earth". (Pope John paulII).//-
-----------------------------------------------------------------------------------------------------------------------  

Freitag, 22. Dezember 2017

ധ്രുവദീപ്തി // Prayer and faith // പ്രാർത്ഥിക്കുന്ന മനുഷ്യൻ // Dr. Dr. Joseph Pandiappallil

ധ്രുവദീപ്തി // Prayer and faith // 

പ്രാർത്ഥിക്കുന്ന മനുഷ്യൻ

 Fr. Dr. Dr. Joseph Pandiappallil


 Fr. Dr. Dr. Joseph Pandiappallil
നുഷ്യരെ ഈശ്വരവിശ്വാസികളെന്നും നിരീശ്വരരെ ന്നും തരം തിരിക്കാമെന്നതുപോലെ പ്രാർത്ഥിക്കുന്നവ രെന്നും പ്രാർത്ഥിക്കാത്തവരെന്നും തിരിക്കാവുന്നതാ ണ്. ഇവിടെയൊരു ചോദ്യമുയരുന്നു-ആരാണ് പ്രാർത്ഥി ക്കുന്ന മനുഷ്യൻ? പ്രാർത്ഥിക്കുന്ന മനുഷ്യരെക്കുറിച്ച്‌ നാമൊക്കെ നല്ലതു ചിന്തിക്കും. നല്ലത് പറയും. പ്രാർത്ഥ നാ നേരത്തെ സാന്നിദ്ധ്യവും പ്രാർത്ഥനാ മുറിയിലെ വാസവും ഉരുവിടുന്ന പ്രാർത്ഥനകളുടെ എണ്ണവും മറ്റു മാണ് സാധാരണ പ്രാർത്ഥിക്കുന്നവരെയും പ്രാർത്ഥി ക്കാത്തവരെയും പരസ്പരം തരംതിരിക്കാനുള്ള മാന: ദണ്‌ഡം. പ്രാർത്ഥനയെ വിശ്വാസവുമായി ബന്ധപ്പെടു ത്തി വേണം മനസ്സിലാക്കാൻ. കാരണം പ്രാർത്ഥിക്കുന്ന മനുഷ്യൻ വിശ്വസി ക്കുന്ന മനുഷ്യനാണ്. പ്രാർത്ഥിക്കാത്ത മനുഷ്യൻ വിശ്വസിക്കാത്ത മനുഷ്യ നും. ഈശ്വരവിശ്വാസി പ്രാർത്ഥിക്കും. നിരീശ്വരവാദിക്കു പ്രാർത്ഥിക്കാൻ പറ്റില്ല.

ഈശ്വരവിശ്വാസിയെന്ന് പറയുകയും പ്രാർത്ഥിക്കാതിരിക്കുകയും ചെയ്യുന്ന വൻ കള്ളം പറയുന്നവനാണ്. കാരണം വിശ്വാസമുണ്ടെങ്കിൽ പ്രാർത്ഥിക്കാ തിരിക്കാനാവില്ല. വിശ്വാസമെന്ന് പറയുന്നത് തന്നെ പ്രാർത്തനോന്മുഖതയാ ണ്. പ്രാർത്ഥന ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമാണ്.വിശ്വാസം ഈ ബന്ധത്തെ ബലവത്താക്കും. അതുപോലെതന്നെ  ഈ ബന്ധം വിശ്വാസം വള ർത്തുകയും ചെയ്യും. പ്രത്യാശിക്കുന്നത് കിട്ടുമെന്നുള്ള ഉറപ്പും, കാണാത്തതു ഉണ്ട് എന്ന ബോധ്യവുമാണ് വിശ്വാസം എന്ന് ഹെബ്രായ ലേഖനകർത്താവ് പറയുന്നുണ്ട് (ഹെബ്രാ 11 : 3 ). കാണാത്തതു ഉണ്ടെന്നുള്ള ബോധ്യം പ്രത്യാശ യുണ്ടാക്കുന്നതിന് നിദാനവും പ്രത്യാശ തീർച്ചയുമായി മാറുന്നു. അപ്പോൾ വിശ്വാസമായി. വിശ്വാസമുണ്ടായാൽ അഥവാ ഉറപ്പും ബോദ്ധ്യവും തീർച്ചയാ യും തീരുമാനവും ഉണ്ടായാൽ അത് സാധിതമാക്കാനുള്ള മാർഗ്ഗവും തേടണം. ഈ മാർഗ്ഗമാണ് പ്രാത്ഥന.

 പ്രാർത്ഥിക്കുന്ന മനുഷ്യൻ 
പലപ്പോഴും വിശ്വാസത്തോടെയുള്ള പ്രാർത്ഥന യാചനയാണ്. ആവശ്യങ്ങൾ സാധിച്ചുതരണേയെന്ന യാചന. നമ്മുടെ ബുദ്ധികൊണ്ട് ചിന്തിക്കുമ്പോൾ ശരിയെ ന്നും ആവശ്യമെന്നും തോന്നുന്നവ ചെയ്യാൻ ദൈവത്തോട് ആവശ്യപ്പെടുക യാണ്. നാം പലപ്പോഴും യാചനാ പ്രാർത്ഥ നയിലൂടെ നമുക്ക് ശരിയെന്നു തോന്നു ന്നവ ചെയ്യാൻ ദൈവത്തോട് അഭ്യർത്ഥി ക്കുന്ന യാചനാ പ്രാർത്ഥനയിലൂടെ പല പ്പോഴും നാം ദൈവത്തെ ദൈവമല്ലാതാ ക്കി ചിത്രീകരിക്കുകയാണ്. ഇത്തരം മനോഭാവങ്ങളിലൂടെ ദൈവത്തെ നമ്മുടെ അഭ്യർത്ഥന നിറവേറ്റുന്ന ഒരു യന്ത്രമായി മാറ്റുകയാണ്. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്ന യന്ത്രം. ഇടുകുടുക്കെ ചോറും കറിയും എന്ന് പറയുമ്പോൾ സദ്യ ഒരുക്കുന്ന ഒരു യന്ത്രം പോലെ ദൈവം യാചന കേൾക്ക ണമെന്ന് പ്രതീക്ഷിച്ചാൽ അത് യഥാർത്ഥത്തിൽ പ്രാർത്ഥനയേ അല്ല.

മാനുഷികമായ ആവശ്യങ്ങൾ പറഞ്ഞു മനുഷ്യൻ പ്രാർത്ഥിച്ചു പോകുക സ്വാ ഭാവികമാണ്. അത് പൂർണ്ണമായും തെറ്റാണെന്നോ പാടില്ലായെന്നോ അല്ല, പറ ഞ്ഞുവരുന്നത്. മാനുഷികാവശ്യങ്ങളുടെ യാചന മാത്രമായി പ്രാർത്ഥനയെ തെറ്റിദ്ധരിച്ചാൽ തിരുത്തണമെന്നേ ആവശ്യപ്പെടുന്നുള്ളൂ. പ്രാർത്ഥന ഇത്ത രം യാചനയ്ക്ക് അതീതമായ യാഥാർത്ഥ്യമാണ്. എന്നാൽ പ്രാർത്ഥിക്കുന്ന മനുഷ്യന്റെ ചിത്രങ്ങളിൽ സാധാരണമായത് ആവശ്യങ്ങളിൽ അഭ്യർത്ഥന യുമായി ദൈവത്തിങ്കലേയ്ക്കണയുന്ന മനുഷ്യന്റെ ചിത്രമാണ്.

അസാദ്ധ്യമായവയെന്ന് മനുഷ്യൻ കരുതുന്നവ യാദൃശ്ചികമായും അത്ഭുത കരമായും സാദ്ധ്യമാകുമ്പോൾ ദൈവത്തിനു നന്ദി പറയുന്നവരാണ് നല്ലൊരു ശതമാനം വിശ്വാസികളും. അത്ഭുതകരമായി സുഖപ്പെട്ട മാറാരോഗം, അപ കടങ്ങളിൽനിന്നുള്ള അദ്ഭുതകരമായ രക്ഷപെടൽ, സാമ്പത്തിക ബാദ്ധ്യത കളിൽ നിന്നുള്ള മോചനം തുടങ്ങിയ പല ഭൗതിക നന്മകളും മനുഷ്യകരങ്ങ ൾക്കതീതമായ രീതിയിൽ ലഭിക്കുന്നവർ ധാരാളമുണ്ട്. നേർച്ചകളായും, കാഴ്ച കളായും, അടയാളങ്ങളും, പ്രതീകങ്ങളും വഴിയായും അവർ കൃതജ്ഞതാ പ്രകടനം നടത്താറുമുണ്ട്. ഇത്തരത്തിലുള്ള നന്ദിപ്രകടനം പ്രാർത്ഥനയുടെ മറ്റൊരു ഭാവമാണ്.

 പ്രാർത്ഥിക്കുന്ന മനുഷ്യർ 
നഷ്ടത്തിലും ലാഭത്തിലും സുഖത്തി ലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ദൈവനാമം വിളി ക്കുകയും ദൈവത്തിനു സ്തുതി പാടുകയും ചെയ്യുന്നതും പ്രാർത്ഥ നയാണ്. സുഖത്തിലും ദുഃഖത്തിലും ദൈവത്തിനു സ്തുതി പാടി പ്രവർ ത്തിക്കുന്നതിന്റെ മാതൃകയാണ് പഴയ നിയമത്തിലെ ജോബ്. "കർത്താവ് തന്നു, കർത്താവെടു ത്തു.            അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ" എന്ന മനോഭാവം ദൈവ ത്തെ സ്തുതിച്ചു ദൈവസാന്നിദ്ധ്യത്തിൽ ഹൃദയത്തിൽ സന്തോഷിക്കുന്നവരാ യി ജീവിക്കാൻ നമ്മെ സഹായിക്കും. ജീവിതത്തിലെ ഒരു ഘട്ടത്തിലും തകർ ച്ചയുടെ ഘട്ടത്തിൽ പോലും നീതിയും ധർമ്മവും സത്യവും വിശ്വാസവും വെടിയാൻ നീതിമാനായ ജോബ് തയ്യാറായില്ല. ജോബിന്റെ വിശ്വാസാനുഭവ വും വിശ്വസ്തതയും പ്രാർത്ഥിക്കുന്ന ഭക്തന് മഹത്തായ മാതൃകയാണ്.

നേർച്ച നേരുന്നതും കാഴ്ചകളർപ്പിക്കുന്നതും പ്രാർത്ഥനയാണ്. തീർത്ഥാടന വും തിരുനാളാഘോഷവും പ്രാർത്ഥനയുടെ പ്രകടനങ്ങൾ തന്നെ. സ്വന്തം മുറിയിലിരുന്ന് പ്രാർത്ഥിക്കുന്നതും പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നതും സൽപ്രവർത്തികളിലൂടെയും നല്ല വാക്കുകൾ വഴി പ്രാർത്ഥിക്കുന്നതും യഥാ ർത്ഥ പ്രാർത്ഥനകൾ തന്നെയാണ്. വിശ്വസിക്കുന്ന മനുഷ്യരെല്ലാവരും അവ രുടേതായ രീതിയിൽ പ്രാർത്ഥിക്കുന്നു. ഓരോ മനുഷ്യനും തനതായ പ്രാർത്ഥ നാരീതിയും ശൈലിയും വളർത്തിയെടുക്കണം. പ്രാർത്ഥന വഴി വിശ്വാസം ദ്രുഢപ്പെടുത്തുകയും വിശ്വാസത്തിൽ വളരുകയും വേണം. മറ്റൊരാൾ എങ്ങ നെ പ്രാർത്ഥിക്കുന്നു എന്ന് പരിശോധിക്കുന്നതോ മറ്റുള്ളവരുടെ പ്രാർത്ഥനാ ശൈലിയെക്കുറിച്ചു വിധി പറയുന്നതോ അതനുകരിക്കുന്നതോ ശരിയായ പ്രാർത്ഥനാ മനോഭാവത്തിന്റെ ലക്ഷണങ്ങൾ അല്ല. ഓരോരുത്തനും സ്വയം പ്രാർത്ഥനാ ശൈലി വളർത്തി പ്രാർത്ഥനയിൽ വളരണം.

വിശ്വാസ ജീവിതം, യാചനാപ്രാർത്ഥന, നന്ദിപ്രകടനം, ദൈവസ്തുതി, എല്ലായ്‌ പ്പോഴും ദൈവസാന്നിദ്ധ്യത്തിലായിരിക്കൽ, സുകൃതജീവിതം തുടങ്ങിയ വി വിധങ്ങളായ പ്രാർത്ഥനയുടെ മുഖങ്ങൾ അനുദിനജീവിതത്തിൽ നമുക്ക് കാ ണാനാവും. പ്രാർത്ഥിക്കുന്ന മനുഷ്യൻ ഇതിൽ ഏതെങ്കിലുമൊരു ഭാവമോ ഇതിൽ പല ഭാവങ്ങളോ അവലംബിക്കും. ഇതിനതീതങ്ങളായ ഭാവങ്ങളും പ്രാർത്ഥനയ്ക്കുണ്ട്. പ്രാർത്ഥനയുടെ വിവിധ മുഖങ്ങളെ മനസ്സിലാക്കുവാ നോ അംഗീകരിക്കുവാനും കഴിയുമ്പോഴാണ് ഒരുവൻ യഥാർത്ഥത്തിൽ പ്രാർ ത്ഥിക്കുന്നവനാകുന്നത്.//-
---------------------------------------------------------------------------------------------------------------------

Donnerstag, 7. Dezember 2017

ധ്രുവദീപ്തി // Autobiography // Journey of a Missionary Priest- Unforgettable moments- // Fr. George Pallivathukal

ധ്രുവദീപ്തി // Autobiography // 



Journey of a Missionary Priest-

Unforgettable moments- 

Fr. George Pallivathukal



Our Lady and the Cobra

After the Tehsildar incedent and jail experience our mission tour continued as before. I was on a tour of an area called Sarangar-Charpani. A catechist, Kharia by name, was stationed at Sarangar and while on tour we used to stay in his house. I left my luggage in the Catechist's house at Sarangar and proceded to the neighboring village,Charpani, a distance of about three kilometers. Kharia and Indal Das were with me. After visiting the people of Chapani we were returning to Sarangar where were to spend the night. when we were on visit to Villages I had the habit of walking alone and praying the Rosary.

 Fr. George Pallivathukal
While returning from Charpani we had to cross a stream and both sides of the path were filled with tall grass. I was walking ahead with Rosary in my hand. It was dusk and almost getting dark. Suddenly I felt that something was moving under my right foot. When I looked down I realized that a snake was under my foot. Fortunately I stamped the snake on his neck and so he could not turn back and bite me. I screamed "Jesus" and took my foot backwards. The snake also got frightened and jumped ahead and stood a little far away with its hood up. This was a cobra. By that time Kharia and Indal also joined me. They also saw the snake. We hit our stiks on the ground and the snake disappeared into the grass.

I was holding my Rosary tight. I thanked Jesus who came to crush the head of the Serpent and Mother Mary who gave us our Redeemer from the bottom of my heart. Yers later, when I was making a retreat in Muringoor one who counselled me asked me whether I was ever saved by Mother Mary from the bite of a ferocious snake. Instnatly I remembered this incident and asked him how he knew about it. He said when he was praying he saw in a vision a snake  trying to bite me and Mother Mary lifting me up so that the snake could not reach me. Mother Mary alwas protects her children.

Bishop returns to Jabalpur.   

We usually have the anual retreat of the priests, both the Diocesan and Norbertines, in the month of October. Bishop Dubbelman returned to Jabalpur after the Vatican II Council session before our retreat in October 1964. The day the priests were supposed to reach the Bishop's house for the retreat I had hearing of my case in Mandla. After the hearing when I reached the Bishop's House, the Bishop and the priests were having their dinner. As I entered the Dining Hall Bishop Dubbelman saw me coming in, he got up from his seat, came forward and hugged me saying " Thank you George for what you have undergone for the people of our diocese. I have heard everything ; the suffering you endured will bring a lot of blessings to the people in our diocese. I am with you,thank you, and God bless you, George". I felt rewarded and thanked the Bishop for his understanding and support. Mgr. Thaliath was watching the entire scene and grinding his artificial teeth. I asked him after the dinner how he liked the Bishop's reaction to me. He turned back and walked away without uttering a word. Poor man!

A new Bishop from Junwani. 

 World Eucharistic Congress was held in Bombay. 1964
In 1964 the World Eucharistic Congress was held in Bombay. Pope Paul VI had come for the occasion. On the 3rd of December 1964 the Holy father consecrated five Bishops representing the five continents. The one to represent Asia was Bishop Leobard D'Souze - Co-adjutor Bishop of Jabalpur.Leobard D'Souza did his studies of philosphy in St. Albert's College, Rome. When he returned to Jabalpur after his studies in Rome, Bishop Dubbelman appointed him Assistant to Fr. Paymans in Junwani. He remainded in Junwani less than one year. However during that short period he made himself very popular amoung the people. He loved them. When he was still at Junwani Archbishop James Knox, the newly appointed Internuncio to India, asked the Bishop of Jabalpur for Leobard's service as his secretary in the Nuntiature in Delhi.

Archbishop Knox was the Rector of the Propaganda Collage, Rome when Leobard was studying there. So they knew each other. He remaind in Delhi for six years. Then he went to Ireland for his post graduate studies in History. While he was a student in Ireland was chosen to be the Bishop to succeed Bishop Dubbleman in the Diocese of jabalpur. When the people of Junwani heard that their previous Junior Priest (Chota Swamy) had become a Bishop they were overenjoyed. When Leobard visited Junwani after his consecration, the people of Junwani gathered enough of gold from their own homes to make a gold ring and presented it to him. When Leobard was still the assistant Bishop the Internuntio Knox visited jabalpur diocese and he came to Junwani and spent two days with us.

 Saved from the mouth of a Tiger.

My team of missionaries, Indal, Prakash, and I were on our way to Soda- Salaiah area on mission visit. After crossing the river Burner we had to cross a dense forest, a distance of about 5 km to reach our destination. As usual I was walking ahead of the other two praying Rosary. I heard behind me some one running and when I looked back I saw my two companions running back. I turned back and started walking towards them. They shouted to me and said "Father go ahead, don't come back, there is a tiger sitting close to where you are standing". I looked around and saw a tiger sitting at a distance of about 20 feet away from the path we were walking. I got the shock of my life. I clung to my rosary for my dear life although the animal was cool. He was in turn looking at me and looking at my companions who were running back. I quietly walked back. He continued to sit there without threatening any body. After some time my companions joined me. They took a defferent route to come to the place where I was standing. All of us had the shock of our lives. I thought of Daniel in the lion's then. God protects his children These are unforgettable moments, when we experienced the protecting hand of the Lord.

Sakwah Mission

 Village People 
Since Junwani mission area was very vast and two priests alone could not cater to the pastoral needs of the people of the entire area, it was decided to divide the Junwani mission into two with sakwah as the head-quarter of the new mission station. In preparation for the division a piece of land was bought and the Bishop appointed Fr. Milo Der Kinderen, a Dutch Norbertine, to construct a church, presbytery, convent and a dispensary in the newly bought land. Fr. Milo was residing with us in Junwani and looking after the construction work. A group of Hindu Leaders of Ghutas opposed the building of a new mission at Sakwah. WE ignored the opposition and went ahead with our plan. It took more than a year before the buildings were ready. //- 
------------------------------------------------------------------------------------------------------------

Donnerstag, 30. November 2017

ധ്രുവദീപ്തി : ജർമൻ ഡയറി // തുടർച്ച // -ജർമ്മനിയിലെ മലയാളികളും, നേരിട്ട പ്രതിസന്ധികളുടെ കാരണഭൂതരും-// George Kuttikattu

 ധ്രുവദീപ്തി : ജർമൻ ഡയറി// തുടർച്ച // 


-ജർമ്മനിയിലെ മലയാളികളും, 
നേരിട്ട പ്രതിസന്ധികളുടെ കാരണഭൂതരും-// 
  
                                       George Kuttikattu 

വിജയികളും പരാജിതരും... 
കത്തുകൾ, പ്രതികരണങ്ങൾ. // 


ധാർമ്മികാധഃപതനത്തെക്കുറിച്ചു പറഞ്ഞാൽ: നമ്മുടെ പൊതുസമൂഹ ത്തെ പരക്കെ വ്യാപിച്ചിരിക്കുന്ന കടിഞ്ഞാണില്ലാത്ത അഹന്തയും, സ്വന്തം സ്വാതന്ത്ര്യത്തിന്റെ അമിതമായ ദുരുപയോഗവും ആണെന്ന യാഥാർത്ഥ്യം ശരിവയ്‌ക്കേണ്ടതു തന്നെ. അനിയന്ത്രിതമായിട്ടുള്ള സ്വാതന്ത്ര്യം അനന്തമായ ക്രൂരതയിലേയ്ക്കും കുറ്റകൃത്യങ്ങളിലേയ്ക്കും നയിക്കും. ഏതു സമൂഹമാ ണെങ്കിലും പരസ്പരം ബന്ധിക്കുന്ന കണ്ണികളുണ്ടാകണം. ഒരു നിയമമില്ലാത്ത, ക്രമരഹിതമായ, എന്നുവേണ്ട, ഏതോ ആനുപാതിക പെരുമാറ്റശൈലികൾ പോലുമില്ലാത്ത ഒരു സമൂഹം നിലനിൽക്കില്ല. ഞാൻ ഇവിടെ ചേർക്കട്ടെ, നമുക്കാർക്കും സമാധാനപരമായി ജീവിക്കാൻ സാധിക്കുകയില്ല, പരസ്പരം സഹകരണവും ധർമ്മബോധവുമില്ലെങ്കിൽ. സന്മാർഗികതയുള്ള പെരുമാറ്റം സ്വയം തന്നോട് തന്നെയും, അതുപോലെ മറ്റുള്ള അയൽപക്കത്തെ സഹമനു ഷ്യരോടുമില്ലെങ്കിൽ നമ്മുടെ സമൂഹം ഇടിഞ്ഞു പൊളിയും. അത് പരസ്പരം അങ്ങുമിങ്ങും മനുഷ്യമനസ്സുകളെ കീറിമുറിക്കുന്ന അവസാനം ഉണ്ടാകും. ഇപ്രകാരമെല്ലാം സംഭവിക്കാതിരിക്കാൻ നാമെല്ലാം സ്വയം ഉത്തമ മാതൃക കാണിക്കണം. ഇതിനായി മതനേതൃത്വങ്ങളും രാഷ്ട്രീയനേതൃത്വങ്ങളും ഭരണകൂടവും അവരുടെ ഉത്തരവാദിത്വങ്ങളിലേയ്ക്ക് തിരിച്ചുവരണം. ജർമ്മനിയിലെ ഇന്ത്യാക്കാരുടെ ഭാവി ജീവിതത്തിനെ പാടെ കീറിമുറിക്കുന്ന നിരുത്തരവാദിത്വപരമായ കടന്നുകയറ്റമാണ്, ക്രിസ്ത്യൻ സമൂഹത്തിന്റെ അധികാരസ്ഥാനത്തിരുന്ന് ഇന്ത്യൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസി ലെ ഉത്തരവാദപ്പെട്ട ചിലർ നടത്തിയത്. ഇവിടെ ഞാൻ അടിവരയിട്ടിപ്പോൾ പറയേണ്ടിവരുന്ന പ്രധാന കാര്യമിതാണ്: ഉത്തരവാദപ്പെട്ടവരുടെ ഉത്തരവാദി ത്വബോധത്തെപ്പറ്റിത്തന്നെയാണ്. പ്രത്യേകിച്ച്, നാമെല്ലാം പ്രതീക്ഷിക്കുന്ന മത നേതൃത്വങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തെയാണ്. ഇതാകട്ടെ ഓരോ പ്രത്യേക മതപരമായ കാഴ്ചപ്പാടുകളിലുറച്ച കാര്യങ്ങൾ മാത്രമല്ല അവരിൽ നിന്നും നാമെല്ലാം പ്രതീക്ഷിക്കുന്നത്, അവ മനുഷ്യരുടെ സാമൂഹ്യജീവിത ത്തിനെ സ്വാധീനിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളുമാണ്.

 മോൺ. ഡോ. ക്യോനൻ 
ഉത്തരവാദിത്വം ആർക്കു നേരെയാണ് വേണ്ടത്? മത നേതൃത്വങ്ങളെല്ലാം ആദ്യമായിത്തന്നെ അതിന്റെ വിശ്വാസിസമൂഹത്തോടു പരിപൂർണ്ണ ഉത്തരവാദി ത്വം പ്രകടിപ്പിക്കണം. വിവേകപൂർണ്ണമല്ലാത്തതായ ഏതൊരു ഇടപെടലുകളും അത് ഉണ്ടാക്കുന്ന ഓരോ പാർശ്വഫലങ്ങളും പ്രവചനാധീതമാണ്. അവയോട് പ്രതിഫലിക്കുന്നതായ പ്രതികാരങ്ങളും ഓരോരോ പ്രതികരണങ്ങളും അതേപ്പറ്റിയുള്ള അവസാനത്തെ വിധിയെഴുത്തും സ്വന്തം മനഃസാക്ഷിയെപ്പോലും അടിസ്ഥാനപ്പെടുത്തിയാകാനും ഏറെ വഴിയുണ്ട്. 1976 കളിൽ ഇന്ത്യൻ മെത്രാൻ സമിതിയുടെ പദ്ധതി ജർമ്മനിയിൽ ജോലിയുള്ള മലയാളികൾക്ക് വിഷമ മുണ്ടാക്കിയത് സഭാനേതൃത്വത്തിന്റെ സഹിഷ്ണുത ഇല്ലായ്മയും  മറ്റുള്ളവരോ ടുള്ള വ്യക്തിപരമായ ബഹുമാനമില്ലായ്മയുടെയും നിരുത്തരവാദപരമായ പെരുമാറ്റവുമായിരുന്നു. ജർമ്മനിയിലെ മലയാളികൾ വ്യത്യസ്ത പ്രതികരണം കാണിച്ചു, ജർമ്മൻ അധികാരികളുടെ മനുഷ്യത്വരഹിതനടപടിയെ ജർമ്മൻ ജനങ്ങൾ പൂർണ്ണമായി അപലപിച്ചു, മാദ്ധ്യമങ്ങൾ  അവരുടെയെല്ലാം  സ്വതന്ത്ര മായ അഭിപ്രായങ്ങളും അറിയിച്ചു. കാര്യങ്ങൾ ഇപ്രകാരമായിരുന്നെങ്കിലും കൊളോൺ കാരിത്താസ് ഡയറക്ടർ ആയിരുന്ന മോൺ. റവ. ഡോ. ക്യോനൻ മലയാളികളെ മുഴുവൻ ഏതുവിധവും ജർമ്മനിയിൽനിന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കാൻ പ്ലാനിട്ടുകഴിഞ്ഞശേഷം ഡൽഹിയിലേക്ക് പോയി. ഇന്ത്യൻ കാത്തലിക്ക് ബിഷപ്‌സ് കോൺഫറൻസിന്റെ മനുഷ്യത്വരഹിത പദ്ധതി സാദ്ധ്യമാക്കുന്നതിന്, ഇന്ത്യൻ  സർക്കാർ തലത്തിൽ സംസാരിക്കുന്നതിന്, വേണ്ടിയായിരുന്നു അദ്ദേഹത്തിൻറെ യാത്ര. 1977- ൽ "കവിത" മാസികയിൽ നൽകിയ പ്രതികരണം വായിക്കുക.

"ആയിരക്കണക്കിന് യുവജനങ്ങൾ അംഗീകൃത കോഴ്‌സുകളും പാസ്സായ ശേഷം ജോലിക്കുവേണ്ടി നിത്യതപസ്സിരിക്കുന്നവരുടെ കേരളത്തിലേയ്ക്ക്, മാത്രമല്ല, ഇന്ത്യയിലൊരിടത്തും അംഗീകരിക്കപ്പെടാത്ത ജർമ്മനിയിൽ നിന്നുള്ള  നഴ്‌സിംഗ് സർട്ടിഫിക്കറ്റുകളുമായി ചെല്ലുന്ന നമ്മുടെ മലയാളി പെൺകുട്ടികൾക്ക് എന്തുജോലി, എന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കാനാണ് ?. നിയമപരമായി കേരളത്തിൽ ജോലിക്ക് പ്രായപരിധിയും ഉണ്ടെന്നുള്ളതായ കാര്യം നാം ഓർക്കണം. ഈ സാഹചര്യത്തിൽ "നിർവചനമില്ലാത്ത" ഏതോ വെറുമൊരു "KONTAKTSTELLE"  കൊണ്ട് എന്ത് പ്രയോജനം ആയിരിക്കും ഇതിന്റെ വക്താക്കൾ ഉദ്ദേശിക്കുന്നത്? കേരളത്തിലൊരു  "KONTAKTSTELLE" തുടങ്ങുവാൻ കുറച്ചു ഇന്ത്യാക്കാരെ തിരിച്ചുവിടണമെന്നുള്ള ആശയത്തെ ജർമ്മൻകാരിത്താസിന്റെ "ആഗ്രഹം" വിചിത്രമെന്നു മാത്രമല്ല, കാരിത്താസ്‌ ഇരുരാജ്യങ്ങളിലും നടത്തിയ പ്രചാരണത്തിന്റെ പ്രത്യാഘാതങ്ങൾകൂടി സംശയകരവും സംഭ്രമജനകവുമാക്കിയിരിക്കുന്നു." ഇത്തരം നടപടികളെ ല്ലാം നടത്തുന്നത് ജർമ്മനിയിലെ കാരിത്താസിൽ ജോലിയുള്ള മലയാളിക ളും അവരുമായി അടുത്തു സഹകരിക്കുന്നവരുമായിരുന്നെന്നുള്ള രഹസ്യം പരസ്യമായിട്ട് ആ നാളുകളിൽത്തന്നെ പുറത്തുവന്നു. കേരളത്തിലെ ചില മെത്രാന്മാർ ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ്, ജർമ്മനിയിലെ ഇന്ത്യാക്കാരെ തിരിച്ചു വിളിപ്പിച്ചു, സാഗർ രൂപതയുടെയും മറ്റു ചില വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലും യോഗ്യതാടിസ്ഥാനത്തിൽ നിയമനം നൽകുകയോ മറ്റുചില ജോലികൾ നൽകാൻ ശ്രമിക്കുകയോ ചെയ്യാമെന്ന പ്ലാനുകൾ. ഇതിനായി റീഇന്റഗ്രേഷന് വേണ്ടി ജർമ്മനിയിൽനിന്നും ലഭിക്കുന്ന പണം ഉണ്ടാക്കണം. ഇതായിരുന്നു മെത്രാന്മാർ പണം ശേഖരിക്കുന്നതിന് മുന്നിൽക്കണ്ട എളുപ്പ വഴി.! അതിനു വേണ്ടി ജർമ്മൻകാരിത്താസിനെ അവർ ഉപയോഗിച്ചു.

"കവിത" മാസികയുടെ മുഖക്കുറിപ്പ് ഇങ്ങനെ തുടരുന്നു: "കാരിത്താസിലെ ഇന്ത്യൻ സോഷ്യൽ സർവീസിന്റെ നേതൃത്വത്തിൽ കൊളോൺ കാരിത്താ സ് ഡയറക്ടർ മോൺ. ഡോ.ജോസഫ് ക്യോനൻ ഇന്ത്യയിൽ നടത്തിയ ഒന്നര മാസക്കാലത്തെ പ്രചാരണവും പ്രസ്സ് കോണ്ഫറന്സുകളും ജർമ്മനിയുടെ മാത്രമല്ല ഇന്ത്യയുടേയും താല്പര്യങ്ങൾക്ക് എതിരായിരുന്നില്ലേ? ജർമ്മൻ ഗവർ മെൻറ് വിദേശീയരുടെ വിസാ-ജോലി  സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ചയിലൂടെ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോൾ ഇത്തരം പ്രഹസനം നടത്തിയത് എന്തിനു വേണ്ടിയായിരുന്നു? ഇന്ത്യയിലേയ്ക്കുള്ള കാരിത്താസ് നടത്തിയ യാത്ര ആർക്കുവേണ്ടിയായിരുന്നു? ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിച്ചാണ് കാരിത്താസ് ഈ പരിപാടി ആവിഷ്ക്കരിച്ചത് എന്നാണാവകാശപ്പെടുന്നത്. അങ്ങനെ ആണെങ്കിൽ ജർമ്മനിയിലെ നഴ്‌സുമാരോ, സംഘടനകളോ ഇങ്ങനെയൊരു കാര്യം എന്തുകൊണ്ട് അറിഞ്ഞില്ല? വളരെ രഹസ്യമായി ആവിഷ്‌ക്കരിച്ച ഈ പരിപാടിയുടെ പിന്നിലെ ആത്മാർത്ഥതയെക്കുറിച്ചു ഇവിടെയുള്ള എല്ലാ മലയാളികളും സംശയാലുക്കളാണ്. ജർമ്മൻ കാരിത്താസിന്റെ പേരിൽ ജർമ്മനിയിലും ഇന്ത്യയിലും ഉണ്ടാകുന്ന വിമർശനങ്ങളെ ലഘൂകരിക്കുന്ന വെറുമൊരു പ്രചാരണ അടവ് മാത്രമായിരുന്നു, കൊളോൺ കാരിത്താസ് ഡയറക്ടറുടെയും കൂട്ടരുടെയും ഇന്ത്യാസന്ദർശനം എന്നതൊരു സത്യമായി അവശേഷിക്കുന്നു". ഇന്ത്യൻ നഴ്‌സുമാരുടെ പ്രശ്നങ്ങളെപ്പറ്റി "കവിത" മാസിക ബോണിലെ ജർമ്മൻ സർക്കാർ തലത്തിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. ബോണിലെ സർക്കാർ നിലപാട് ഇന്ത്യാക്കാർക്കെതിരല്ലായിരുന്നു.

Visit of Cologne Caritas Director to India.  

In January- Febrary 1977, Indischer Sozialdienst in Köln Caritas organised, with extreme secracy the visit of Dr. Mon. Könen, the Cologne caritas director to India. During his two months stay in India he has visited many places and met many personalities of both the church and the Government. The Press conferences arranged all over India, specially in Kerala resulted in reporting by the Indian News papers that the Indian Nurses working in Germany would be sent back to India shortly.

The catholic news weekly "Sathyadeepam" of march 9th 1977 reported : 5000 Indian nurses working in Germany will be soon loosing their job and they will be returning to India, said Dr. Koenen, director of Caritas Köln. The service contracts of the Indian Nurses will be soon expiring. The German Government does not intend to permit them to stay there permanently, He said, those who are coming for training and studies must go back to their motherland. He discused this problem with the government authorities at New Delhi. He had enquired with the government authorities if those nurses who are returning to India could be given job in Indian Hospitals"reported Sathydeepam.
This news has created a lot of misunderstanding in the minds of the people in India. The Indian nurses working in germany recieved this news with great shock and it was a great surprise to those who are actively engaged in the betterment of Indo-Germanrelationship. The German Government's stand on this issue is explained in a detailed letter to "Kavitha". (ifo.from kavitha-1977).

കൊളോൺ കാരിത്താസിലെ ചില ഇന്ത്യാക്കാരും, അവരുടെ ഡയറക്ടരും ഒരുമിച്ചുള്ള ഇന്ത്യൻ സന്ദർശനം ജർമ്മനിയിലെ മലയാളികളിൽ ചൂടേറിയ വിവാദങ്ങൾ സൃഷ്ടിച്ചു. ഇതിനിടെ കാൾസ് റൂഹയിലെ കുറെ മലയാളികളും, അവിടെയുള്ള ജർമ്മൻകാരും ചേർന്ന് ഇന്ത്യൻ നഴ്‌സുമാരുടെ ജർമ്മനിയിലെ ഭാവിജീവിതം നേരിടേണ്ടിവരുന്ന ഗുരുതരപ്രശ്നങ്ങളെപ്പറ്റി ആലോചനകൾ നടത്തി. ഇന്ത്യാക്കാർക്കുവേണ്ടി രാപകൽ പ്രവർത്തിച്ചിരുന്ന ജർമ്മൻവനിത ശ്രീമതി റീത്ത ദേശായി ഫ്രെയ്‌ബുർഗിലെ കേന്ദ്ര കാരിത്താസിലേയ്ക്ക് ഇന്ത്യൻ നഴ്‌സുമാരുടെ പ്രശ്നം സംബന്ധിച്ചു 10- 0 2- 1977-ൽ  വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തയച്ചു. അതുപക്ഷേ, കത്ത് കാരിത്താസ് സ്വീകരിച്ചു, അവർ ആ കത്തിന് മറുപടി നൽകിയില്ല. അവർ അന്ന് ജർമൻ ഭാഷയിൽ അയച്ചിരുന്ന കത്ത് ഇപ്രകാരമായിരുന്നു.

"  An den
    Deutschen Caritas Verband e.v.
    karlstraße-40
    7800- Freiburg-Breigrau

              Nichtverlängerung der Arbeits-und Aufenthaltsgenehmigung für Pflegepersonal.

Sehr geehrte Damen und Herren,

nach dem neuesten Zeitungs meldungen wird bei der derzeitigen handhabung der Ausländergesetze das indische Pflegepersonal aus statistischen Gründen mit grösster wahrsheinlichkeit aus den Krankenhäusern vertrieben.

Im Arbeitsamtbezirk Karlsruhe sind nach diesen Berichten 34 Krankenswestern arbeitlos gemeldet und ca. 28 Inder beschäftigt. Im Bundesdurchschnit gibt es nach den selben Meldungen etwas so viel arbeitslosse Schwestern wie freie Stellen. Da natürlich freie Stellen und Stellen suchende nicht am gleichen Ort sind, soll das Stellenlose deutsche Pflegepersonal durch mobilitätszulagen veranlaßt werden, zu den freien Stellen zu wandern. Da ein Großteil der Arbeitslose gemeldelten Schwestern verheiratet sein dürfte,scheint dieses Argument nicht stichhaltig. Wieviel von den Arbeitslosen Schwestern wirklich als Ersatz der Inder or inderinen eingesetzt werden könne, dürfte zu dem sehr fraglich sein.
Bei der Berichterstattung über die jetzt frei gewordenen portugiesischen kolonien war als Ausbeutungspraktik oft folgender Vorgang geschildert: Die einheimischen Arbeitskräfte wurden von portugiesischen und ausländischen Firmen angeworben. Wurden die Arbeiter jedoch nicht mehr gebraucht, so wurden sie entlassen. Ihr weiteres schicksaal war praktisch intereselos. Dadurch wurden die einheimischen Leute aus ihrer Dorfgemeinschaft entwurzelt und landeten in den Elendsquartieren der städte. Dies war die häufigste so tödlichen Haß erzeugende Ausbeutungpraxis in den kolonien.
Der Caritasverband kann nicht zusehen, wie die Inderinen, die er zur Besitigung des pflegenotstandes nach Deutschland vermitteln half, nun nach Änderung der Arbeitsmarktlage wieder fortgeschickt werden. Der Caritasverband kann nicht zusehen, wie durch die unmenschliche Maßnahme des Abschiebens der doch als Lebensretter so vieler Menschen nach Deutschland gekommenen Inder und Inderinen Deutschland Kolonialer Praktiken geziehen werden wird und dazu der Caritasverband als Helfershelfer. Für einen christen gibt es nicht zwei Arten von Menschen, Europäer, die als Deutsche oder Gastarbeiter mit dem schutz des sozialen Netzes abgesichert werden und Z.B. Afrikanern oder Asiaten, die zwar dann hier arbeiten dürfen, wenn man sie braucht, die aber dann wie in alten kolonialzeiten ihren Schicksaal im Elend überlassen werden, wenn man sie nicht mehr so dringend braucht.
In namen aller Unterzeichner der unterschriftenliste für den verbleib des indischen pflegepersonals bitte ich, daß der Caritasverband alle seine Möglischkeiten ausschöpft, um diese Vertreibung zu verhindern.
Rita Desai

 Mrs. RITA DESHAI
ജർമ്മനിയിലെ ഇന്ത്യക്കാരെ തിരിച്ചയക്കരുതെന്ന് ആവ ശ്യപ്പെടുന്ന 7000- ലധികം ജർമ്മൻകാരുടെ ഒപ്പുകളോടെ മിസ്സിസ്. റീത്ത ദേശായി ( ശ്രീമതി ദേശായി കുറെ വർ ഷങ്ങൾക്കു മുൻപ് അന്തരിച്ചു). കാരിത്താസിനു അയച്ച കത്താണ് മുകളിൽ ചേർത്തത്. ഈ കത്തിന് ജർമ്മൻ കേന്ദ്ര കാരിത്താസ്‌ മറുപടി നൽകിയില്ല. മറുപടിയില്ലാ ത്ത ആ കത്തിലെ ഉള്ളടക്കം കാരിത്താസ് നേതൃത്വ ത്തിന് ചോറിനുള്ളിൽ കിടന്ന മണൽത്തരിയായി മാറി. ജർമ്മൻ മാദ്ധ്യമങ്ങൾ ദേശായിക്കൊപ്പം നിലകൊണ്ടു. ഇതേസമയത്ത് വേറെ ഒരു ജർമ്മൻ ജേർണലിസ്റ്റ് Von ERNA ADELMEIR ജർമ്മൻജനതയുടെ നിലപാടെങ്ങനെ എന്ന് വിശദീകരിച്ചു കവിതയിലൂടെ 1977 - ൽ എഴുതി. അതിപ്രകാരമായിരുന്നു:

"Es ist etwas faul.. Indische Schwestern in Sorge und Ungewißheit
അവർ തുടർന്നു എഴുതുന്നു :

Es war wie ein Blitz aus heiterem himmel .. In der Kölner Tagezeitungen stand zu lessen, daß die indischen Krankenschwestern in der Bundesrepublik zwar " geschätzt, aber nicht mehr gefragt" sein, das sich die Caritas " Um Rückführung ohne härten" bemühe und Praelat Dr. Könen, Direktor der Caritas in Köln, sich auf einer längeren reise durch Indien, hauptsächlich in Kerala, um die vorbereitung von Kontaktstellen bemüht habe, die den zurückkeehrenden Schwestern helfen solten. Die katholische kirchenzeitung für die Erzbistum Köln griff das gleiche thema auf, sprach ebenso deutlich wie kritich von "abschoben " werden und von"Industrellen Abfallprodukten" als die man die Schwestern behandle.

Die betroffenen erfuhren von dem ihnen bevorstehenden, sehr ungewissen Schicksaal erst durch die Zeitungen, von patienten, die ihnen empört und anteilnehmend die Artikel zeigten. Seitdem leben sie in sorge und ungewißheit. Auch die indische Bevölkerung, bis zum besuch des Caritas direktors völlig nichtahnend, empfindet die beabsichtete Rücksendung der Schwestern als einen Schlag ins Gesicht. Freiwillig waren die jungen Mädchen nach Deutschland gekommen, um zu helfen und um ausgebildet zu wereden. Verträge hatten nicht bestanden. Angefordert wurden sie durch die Krankenhäuser und auf eine unbefristete Zeit. Eine plötzliche, zwangsweise Rückfuhrung würde in den übervölkerten Kerala Not und Elend bedeuten. .. Ganz abgesehen von dem bitteren Empfinden bei der auf Treu und Glauben eingegangenen Übernahme der freiwilligen Kräfte getäuscht worden zu sein.

Frau. Von Erna Adelmeir schreibt weiter:  Für 5000 indischen Schwestern, die man aus Deutschland zurückschicken will, ist in Kerala kein platz vorhanden, keine arbeit, nicht einmal für einen Bruchteil dieser Anzahl... Alle machen sich sorgen, sind beunruhigt, erschreckt, enttäuscht. Inzwischen hat, auf viele proteste und Anfragen hin, der Caritasverband durch Rundschreiben erklärt, "das wir uns ..darum bemühen, daß alle Schwestern die schon länger in Deutschland sind-und viele von ihnen sind bereits 10 Jahre und länger hier, eine Daueraufenthaltserlaubnis erhalten und daß es ihnen überlassen werden muß, ob und wann sie nach Indien Zurückkehren. Darüber hinaus setzen sich Kirche und Caritas in ständigen Verhandlungen mit den Regierungsstellen dafür sein, daß auch die Ehemänner dieser Krankenshwestern hier eine Arbeitserlaubnis bekommen und selbsverständlich damit verbunden auch die Aufenthaltsgenehmigung.

Wenn es der Caritas mit diesen Bemühungen ernst ist, dann ist nicht zu verstehen, warum sie ihre guten Vorsätze so lange zurückgehalten hat und warum die Sachlage nicht zuerst in diesemLand und mit den Schwestern selbst abgeklärt würde, ehe zu Dritt- der Prälat war von zwei Mitarbeitern begleitet - über einen Monat lang durch Indien reiste. Mit Ironie, in der Verbitterung mitklingt, erwähnen die Schwestern, saß sie alljährlich insgesamt 1,5 Millionen Mark Kirchensteuern an die Katholische Kirche zahlen. Es is etwas faul an der sache! sagt eine von ihnen. Sie spricht aus was alle denken.   

ജർമ്മനിയിൽ ബാഡൻവ്യൂർട്ടംബർഗ് സംസ്ഥാനത്തിലെ ആശുപത്രികളിൽ ജോലിചെയ്തിരുന്ന ഇന്ത്യൻ നഴ്‌സുമാർക്കായിരുന്നു തിരിച്ചയയ്ക്കൽ ഭീഷണി ഉണ്ടായിരുന്നത്. അവിടെ മലയാളികൾ പ്രതികരിക്കേണ്ട വിധത്തിൽ പ്രശ്നം മനസ്സിലാക്കി ശക്തമായ പ്രതിരോധ നീക്കങ്ങൾ ജർമ്മനിയിലും ഇന്ത്യയിലും ആരംഭിച്ചിരുന്നു. എന്നാൽ പുരയ്ക്ക് തീപിടിക്കുമ്പോൾ തിടുക്കത്തിൽ ഓടി വാഴവെട്ടാൻ ശ്രമിക്കുന്നവർക്കായിരുന്നു കൂടുതലേറെ ആകാംക്ഷയുടെ പ്രശ്നം! ഈ ആകാംക്ഷകൾക്ക് അടിസ്ഥാനം കലക്കവെള്ളത്തിൽ വലയിട്ട് മീൻപിടിക്കാൻ ശ്രമിച്ച ബോംബെ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന കേരള ക്രിസ്ത്യൻ നേതൃത്വത്തിന്റെ ജർമ്മനിയിലെ നീണ്ടകരങ്ങൾ തന്നെ ആയിരുന്നു. ഇക്കാര്യം ഏറെ മനസ്സിലാക്കിയിരുന്ന ജർമ്മനിയിലെ BOCHOLT -ൽ താമസിച്ചിരുന്ന മലയാളിയായ ശ്രീ. എസ്. ഡി. ദേവസ്യ തക്ക സമയത്തു ശക്തമായി പ്രതികരിച്ചു. അദ്ദേഹം കവിതയിൽ പ്രസിദ്ധീകരിച്ചിരുന്ന (June 1977 ) ലേഖനത്തിലെ ഒരു കുറിപ്പ് ഇവിടെ ചേർക്കുന്നു. അതിപ്രകാരമാണ്:

"If the Caritas director was at a loss to understand when he was asked again in India, " Warum wir die Krankenshwestern nicht einfach behalten konnten". It was perhaps because Indiens were at a loss to understand the idea behind the absolutly new phenomenon of "REINTEGRATION" which was cotrary to their very historic experience".


ജർമ്മനിയിൽ മലയാളികൾ വെറുതെ മൗനം പാലിച്ചില്ല. തങ്ങളുടെ ഭാവിയെ തകർക്കാനുതകുന്ന പദ്ധതികളുമായി ഇറങ്ങിയ കാരിത്താസിനെയും ഇന്ത്യൻ കാത്തലിക്ക് മെത്രാൻ കൗൺസിലിനെയും, അവരുടെ ഏതുതരം സഹായത്തിനുമെത്തിയ കാത്തലിക് നേഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യയുടെയും മനുഷ്യത്വ രഹിത നടപടികൾക്കെതിരെ ജർമ്മൻ മലയാളികൾ വ്യാപക പ്രതിഷേധം ഉയർത്തി എതിർത്തു .

"എന്തിനീ കോലാഹലങ്ങൾ" ? 

കൊളോണിൽ ജോലിചെയ്തു ജീവിക്കുന്ന മലയാളിയായ ഒരു മി. ജോർജ് ചോദിക്കുന്നു: അദ്ദേഹം "കവിത" മാദ്ധ്യമത്തിലെഴുതി: "ഭാരതത്തിൽ നിന്നും 8000 ലേറെ മൈലുകൾ അകലത്തിലേയ്ക്ക് മാതാപിതാക്കളെയും പിറന്ന നാടിനെയും വിട്ടു വയറ്റിപ്പിഴപ്പിന് വേണ്ടി ആതുരസേവനം ചെയ്യുന്ന ഭാരതീ യരായ നഴ്‌സുമാരെ പ്രതിനിധീകരിക്കുന്നതിന് നാളിതുവരെ ഒരു സംഘടന യും ഇല്ലായിരുന്നു എന്നതാണ് നഗ്ന സത്യം. ഇവിടെയാകെയുള്ള ഏകദേശം 12000 ഭാരതീയർ വന്നത് ഏതു സംഘടനയുടെ സഹായത്തോടെയാണെന്ന് വ്യക്തമാക്കിയാൽ കൊള്ളാം. ആദ്യകാലങ്ങളിൽ ജർമ്മനിയിൽ  വെറുമൊ രു ന്യൂനപക്ഷം മാത്രമേ കാരിത്താസിന്റെയോ പള്ളിയുടെയോ സഹായ ത്താൽ വന്നെത്തിയിട്ടുള്ളൂ. പിന്നെന്തിനു കാരിത്താസ് പോലെയുള്ള ഈ സംഘടനകൾ മലയാളികളെ പറഞ്ഞയക്കാൻ തിടുക്കം കൂട്ടുന്നു?. ഇതിനു വേണ്ടി തിടുക്കം കൂട്ടുന്നവർ റീഇന്റഗ്രേഷന്റെ പേരിൽ ആദ്യമേതന്നെ നാട്ടിൽ പോയി മാതൃക കാണിക്കട്ടെ. എന്നിട്ടു മറ്റുള്ളവരെ പറഞ്ഞുവിടാൻ ശ്രമിക്കുന്നതല്ലേ ഉത്തമം?"

പശ്ചിമ ജർമ്മൻ സർക്കാർ നാളിതുവരെ ഇന്ത്യാക്കാരുടെ വിസായുടെ കാര്യ ത്തിൽ മനുഷ്യത്വഹീനമായി പെരുമാറിയിട്ടില്ല. അതിനായി അവർ ശ്രമിക്കു കയില്ല. ഉഗാണ്ടയും ഒരു കെനിയായും ജർമ്മനിയിൽ ആവർത്തിക്കുവാൻ അത്രയും മനഃസാക്ഷിയില്ലാത്തവരല്ല ജർമ്മൻസർക്കാർ. പിന്നെയെന്തിന് വേണ്ടിയാണ് കാരിത്താസിന്റെ നേതാക്കൾ ഇന്ത്യയിൽ പോയി ഇന്ത്യൻ  സർ ക്കാരുമായി ബന്ധപ്പെടാൻ ആഴ്ചകൾ ചെലവഴിച്ചത്? ഇങ്ങനെയൊരു യാത്ര ചെയ്തത് ജർമനിയിലെ ഇന്ത്യാക്കാർ ആവശ്യപ്പെട്ടിട്ടാണോ? അതോ ഏതെങ്കി ലും ഇന്ത്യൻ സംഘടനകളുമായി ആലോചിച്ചിരുന്നോ ? മാത്രമല്ല, കേരളത്തി ലെ പത്രങ്ങളിലും വാരികകളിലും ഭാവന ചേർത്ത് അബദ്ധപ്രചാരണങ്ങൾ നടത്തുകയുണ്ടായില്ലേ? മി. ജോർജ് തുടർന്ന് എഴുതുന്നു:

28. 3. 1977 -ലെ KÖLNER STADT ANZEIGER - ൽ വന്ന ലേഖനം വിവിധതരത്തിൽ  പ്രതികരണങ്ങളാണ് പൊതുജനങ്ങളിൽ ഉണ്ടാക്കിയത്? "ഈ മാതൃകയിൽ  കാരിത്താസ്‌ ഇന്ത്യാക്കാരെ സഹായിക്കുന്നത്; ഇതിനെയാണോ ഉപവിയുടെ സംഘടനയുടെ സേവനമാതൃകയെന്നു വിളിക്കുക ? ഭാരതത്തിൽ ഒരു നഴ്സിന് 300 ഇന്ത്യൻ രൂപാ ശമ്പളം / അതായത് ,75 DM; (ജർമ്മൻ മാർക്ക് ആണ് അന്ന് പ്രാബല്യത്തിലിരുന്നത്) എന്ന് അവരുടെ പരസ്യപ്രചാരണത്തിൽ എഴുതി കണ്ടു. ഈ പരസ്യം നൽകുന്നവർക്ക് ഒരു ജർമ്മൻ മാർക്കിന് 4 രൂപാ വില കൊടുക്കാൻ കാരിത്താസിനു സാധിക്കുമോ? രണ്ടാം ശമ്പള കമ്മീഷനുശേ ഷം 300 രൂപ പ്രതിമാസശമ്പളം വാങ്ങിക്കുന്ന ഒരു "ക്ലാസ് ത്രീ" ഉദ്യോഗസ്ഥനും ഇന്ത്യയിൽ കാണാനിടയില്ല. ഇക്കാര്യം ജർമൻ കാരിത്താസ് പ്രവർത്തകർ അറിഞ്ഞു കാണുകയില്ല. താജുമഹൽ ഹോട്ടൽ മാത്രമല്ലേ കാരിത്താസ് പ്രഭൃതികളും അവരുടെയോ സഹായികളായിരുന്ന ഇൻഡിഷർ സോഷ്യൽ വർക്കിലെ ചില മലയാളികളും അറിയുകയുള്ളൂ.ബോബെയിൽ അതല്ലാതെ, സാധാരണ പാവപ്പെട്ടവന്റെ ചായക്കടകളും മറ്റ് സാധാരണ ഹോട്ടലുകളുമു ണ്ട്. ഇതൊക്കെ മനസ്സിലാക്കാനുള്ള സാമാന്യ ബോധവും ഉപവിയും ഇവർക്കു ണ്ടാകണം. സർ വോപരി കാരിത്താസ് എന്ന പരിശുദ്ധമായ ആ വാക്കിന്റെ അർത്ഥം അവർ മനസ്സിലാക്കുമോ? ഉപവിയുടെ ആ പേരിനു ഇവർ കളങ്കം ഉണ്ടാക്കിയിരിക്കുന്നു".

"കാരിത്താസിന്റെ സാമൂഹ്യ സേവനം" 

ജർമ്മനിയിലെ കാരിത്താസ് സംഘടനയുടെയും, ജർമനിയിലെ ഇന്ത്യക്കാരെ സേവിക്കുവാൻ വേണ്ടി കാരിത്താസിന്റെ ഇന്ത്യൻ സോഷ്യൽ സർവീസും (കൊളോണിലും ,ഹൈഡൽബെർഗിലും) പ്രവർത്തിക്കുന്നുണ്ട്. അവരുടെ സേവനങ്ങൾ എന്താണെന്ന് അറിയുക. 5000 ലധികം മലയാളികൾ ഉള്ളതിൽ എത്രപേരെ കാരിത്താസ് ജർമ്മനിയിൽ കൊണ്ടുവന്നു? ജർമ്മനിയിലെ ഈ 5000 മലയാളികളിൽനിന്നും ചർച്ച് ടാക്‌സ് എടുക്കുന്നത് എത്ര ഭീമമായ ഒരു സംഖ്യയാണ്? 5000 x 25; DM X 12 Months =150000: DM. നല്കപ്പെടുന്ന ഇത്രയും തുക സർക്കാരിലെത്തിയാലും മലയാളികൾക്കായി ഇവർ എന്ത് ഗുണം ചെയ്‌തു? ഇന്ത്യയിൽ അനേകം പ്രശ്നങ്ങൾ ഒരു തൊഴിൽ ലഭിക്കുവാൻ ഉണ്ടാകുന്നുണ്ട്. അകാരണമായി, ജർമ്മനിയിൽ ജോലിചെയ്യുന്നവരായ, മലയാളികളെ ഇവർ എന്തിനു തിരിച്ചയയ്ക്കാൻ ശ്രമിക്കുന്നു? ജർമൻ കാരിത്താസിൽ സ്ഥിരമായ ജോലിചെയ്യുന്ന മലയാളികൾക്ക്, (മറ്റുള്ള മലയാളികളെ " റീഇന്റഗ്രേഷൻ " പദ്ധതിയുടെ പേരിൽ തിരിച്ചയക്കുകയും ചെയ്യുന്നതിന്), ബോംബെയിലും എറണാകുളത്തും ഓഫീസുകൾ തുറന്ന് ഉദ്ദേശിച്ചിരുന്ന കാര്യങ്ങൾ എളുപ്പം നടത്തുകയായിരുന്നു ലക്ഷ്യം! നാലക്കമുള്ള ഒരു സംഖ്യ അവർക്ക് ശമ്പളം നൽകിക്കൊണ്ടു കേരളത്തിലെ ചില മെത്രാന്മാരുടെ ആഗ്രഹം അതേപടി സഫലീകരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനു വേണ്ടി ജർമ്മനിയിലെ 5000 -ത്തോളം വരുന്ന മലയാളികളെ കണ്ണീരിലാഴ്ത്താൻ ശ്രമിക്കുന്നവരുടെയോ  മനക്കട്ടി എത്ര ക്രൂരമായിരുന്നു ?

കാരിത്താസിനു എന്നുമുതലാണ് ഇത്രയും മലയാളികൾ ABFALL PRODUKTTE ആയത്? ആരോഗ്യമുള്ള അവസ്ഥയിൽ അവരുടെ സേവനം വാങ്ങിയിട്ട് ഇപ്പോൾ അവർ " Abfall" പ്രൊഡക്ടായി (ഉപയോഗശൂന്യവസ്തു), മുദ്രകുത്തി കേരളത്തിലേയ്ക്ക് കണ്ണീരും കയ്യുമായി വിടുന്നതാണോ കാരിത്താസിന്റെ ഉപവി സാമൂഹ്യസേവനം? ഒരു കാര്യം വ്യക്തമായി, സാമൂഹ്യസേവനമല്ല, ചൂഷണമാണ് വർഷങ്ങളായി ഇവർ നടത്തിയത്. ഇവർ ഇന്ത്യയിൽ ചെന്നിട്ടു, പോയവർ എന്ത് നേടി? അവിടെയും കുറെ കത്തോലിക്കാ മെത്രാന്മാരെ കണ്ടു, അവരുടെ അരമനകളിൽ കുറെയേറെ  ദിവസങ്ങൾ ഉറങ്ങി. ആഗ്രയി ലെ താജ്മഹലും, ബോബെയിലെ ടാജ് മഹൽ ഹോട്ടലിൽ താമസിച്ചതും മറ്റും മറ്റും വേറെ.. ഇതിനുള്ള എല്ലാ ചെലവുകളും ജർമ്മനിയിലെ ഇന്ത്യാക്കാർക്കു വേണ്ടി ചെയ്ത സേവനപട്ടികയിലെ സാമൂഹ്യസേവനത്തിൽപ്പെടും. എന്നാൽ കേരളത്തിന്റെ കത്തോലിക്കാ അരമനകളിൽ വാഴുന്ന പ്രിയപ്പെട്ടവരായ ഏതെങ്കിലും പിതാക്കന്മാരുണ്ടോ ഇതൊക്കെ അറിയാൻ ആഗ്രഹിക്കും? " 1977 -ജൂൺ മാസത്തിൽ, കൊളോൺ മലയാളിയായിരുന്ന ശ്രീ. അനിയൻ, കവിത ജേർണലിൽ നൽകിയ ലേഖനത്തിലെ ചില പ്രസക്ത ഭാഗങ്ങളാണ് ഇവിടെ നൽകിയത്.

മോൺ. ഡോ. ക്യോനൻ നടത്തിയ ഇന്ത്യൻ സന്ദർശനത്തെപ്പറ്റി അദ്ദേഹത്തിൻറെ വിശദീകരണകുറിപ്പ് .

മലയാളികളുടെ ശക്തമായ പ്രതിഷേധം കൊളോൺ കാരിത്താസ് ഡയറക്ടർ മോൺ. ഡോ. ക്യോനൻ മനസ്സിലാക്കി. അദ്ദേഹം സ്വയം അവ ന്യായീകരിച്ചു തന്റെ നിഷ്ക്കളങ്കത ബോദ്ധ്യപ്പെടുത്തുവാൻ ശ്രമം നടത്തി. തന്റെ ഇന്ത്യൻ യാത്രയെപ്പറ്റി ഒരു സമർത്ഥമായ വിശദീകരണക്കുറിപ്പ് എഴുതി "കവിത" യിൽ പ്രസിദ്ധീകരിക്കുവാൻ അയച്ചുകൊടുത്തു. ആ വിശദീകരണക്കുറിപ്പ് "കവിത" പ്രസിദ്ധീകരിച്ചു. അത് താഴെ ചേർക്കുന്നു. 

"Meine Reise erfolgte auf Einladung der Indischen Regierung. Abgesehen von den Kosten für die 10 tage in Neu-Delhi habe ich alle übrigen kosten für die Aufenthalt in Indien aus eigener Tasche gezahlt , ein Aufenthalt, der nicht zwei, sondern einen Monat gedauert hat.

 Ein doppelte Ziel wurde verfolgt, einmal die indische Regierung auf die unmenschliche Haltung deutscher Stellung aufmerksam zu machen,wie zum Beispiel in Baden-Württemberg, ferner die indische Regierung zu bewegen, bei der deutschen Regierung zu intervenieren hinsichtlich der ermöglichung eines unbegrenzten Verbleiben der Inder in Deutschland. Dieser mein Vorschlag wurde von dem dortigen Gesundheitsminister mit Interesse aufgenommen, der versprach, die üblichen diplomatischen Schritte zu unternehmen.

Unabhängig von der akuten Situation das heißt, der Gefahr der Ausweisung aus der Bundesrepublik Deutschland, bemühen uns vom Sozialdienst der Inder in Köln aus schon seit Jahren um die Anerkkennung des deutschen Krankenpflegedipolm in Indien. In diesem Sinne wurde eine Reihe von klärenden Gesprächen mit amtlichen Stellen in Neu-Delhi geführt.

Es ist eine Tatsache, dass die eine oder andere indische Krankenschwester von sich aus vorhat, ohne dass sie ausgewiesen wird, nach Indien zurückzukehren. In diesem Sinne hat der Herr. Kardinal von Kerala den Vorschlag gemacht, für diese freiwillig Rückkehrenden eine Vermittlungstelle einzurichten, um diese Krankenschwestern nach Möglischkeit in Katholische Krankenhäuser in Kerala zu vermitteln.

Wir erhalten von der deutschen Regierung keinen Pfennig. Im übrigen scheinen gerade zu phantastische Vorstellungen zu herrschen über das Geld, worüber wir verfügen. Diese Summe ist so bescheiden, dass wir bei Festen und Feiern auch aus psychologischen Gründen durchaus glauben,
einen geringen Unkostenbeitrag erfragen zu können, wie es auch bei entsprechenden deutschen Verwaltungen der fall ist.

Unabhängig von der Tatsache, saß ich Ihrer Zeitung keine Rechenschaft schulde,wie ich meine Reise gestaltet hat und wo ich gewohnt habe, whol gemerkt auf eigene Kosten-, kann ich nur sagen dass ihre diesbezüglichen Angaben durchaus nicht immer zutreffend sind, ganz abgesehen davon, dass unsere freunde in Indien die verschiedenen quartiers verschiedenster Art in Indien besorgt haben.

Auf der selben Linie liegen ihre Behauptungen, wen und was wir in Indien besucht haben. Zu Ihrer beruhigung teile ich Ihnen gerne mit, dass zu unserem Besuch auch Lepra Stationen armsilige Dörfer am rande des Urwaldes, soziale Brennpukte und Elensquartiere gehörten.

Ich Überlasse es dem gutem geschmack und der Kinder stube Ihrer Leser, wenn hier vergleiche gezogen werden mit einer Kobra-Schlange und einen Schwarzen Gorilla.
Dr. KOENEN.
 
കൊളോൺ കാരിത്താസിലെ ഇന്ത്യൻ സോഷ്യൽ സർവീസ് ( ഇൻഡിഷർ സോഷ്യൽ ഡീൻസ്റ്റ്) താല്പര്യമെടുത്ത് സംഘടിപ്പിച്ച ഇന്ത്യാസന്ദർശനം കൊണ്ട് പലകാര്യങ്ങളും നേടിയെടുക്കുവാൻ കഴിയുമെന്ന് അവർ കരുതി. ഇന്ത്യയിലെ ക്രിസ്ത്യൻ സഭാനേതൃത്വങ്ങളെ നേരിട്ട് പരിചയപ്പെടുന്നത് അവരുടെ പ്രധാന ഉദ്ദേശമായിരുന്നു. സ്വാർത്ഥതാല്പര്യങ്ങളും മനുഷ്യത്വ രഹിത നടപടികളുമാണെങ്കിലും ഉപവിയുടെ മുഖംമൂടിയണിഞ്ഞു അവർ നടത്താനിരുന്ന മലയാളികളുടെ കുടിയിറക്ക് പദ്ധതി പ്രസ്ഥാനത്തിന് ഇന്ത്യൻ മെത്രാൻ സമിതിയുടെ പൂർണപിന്തുണ നേടിയെടുക്കാനുള്ള ഒരു ശ്രമമാണ് മോൺ. ഡോ. ക്യോനന്റെയും സഹപ്രവർത്തകരുടെയും ഇന്ത്യാ സന്ദർശനം കൊണ്ട് നടത്തിയത്. പശ്ചിമ ജർമ്മനിയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ബാഡൻവ്യൂർട്ടംബർഗിലെ ഇന്ത്യൻ നഴ്‌സുമാർ നേരിടുന്ന പ്രശ്നത്തിൽ ആരുമാവശ്യപ്പെടാതെ തന്നെ ആ വിഷയം വളച്ചൊടിച്ചു അത് ജർമ്മനിയിലെ മറ്റു പ്രദേശങ്ങളിലുള്ള എല്ലാ ഇന്ത്യൻ നഴ്‌സുമാരുടെയും മൊത്തത്തിലുള്ള പ്രശ്നമാക്കി ഉൾപ്പെടുത്തി അവർ തിരക്കഥ നിർമ്മിച്ചു.

പ്രശ്നത്തിന്റെ യാഥാർത്ഥ്യം അറിയാതിരുന്ന ഇന്ത്യൻ കാത്തലിക്ക് മെത്രാൻ കൗൺസിലിലെ ബഹുപക്ഷം മെത്രാന്മാരുടെയും നിലപാടുകൾ എന്തെന്ന് മനസ്സിലാക്കി മുന്നോട്ടുനീങ്ങാനുള്ള ബുദ്ധിപരമായ നീക്കങ്ങളാണ് അവിടെ കൊളോണിൽനിന്നെത്തിയ ഗ്രൂപ്പ് നടത്തിയത്. മനുഷ്യത്വരഹിതമാണെങ്കി ലും ഉപവിയുടെ പേരിൽ നടത്താനുദ്ദേശിച്ചിരുന്ന കുടിയിറക്ക് പദ്ധതിയ്ക്ക് അനുഗ്രഹാശിസുകൾ നേടുന്നതിനുള്ള വലിയ ശ്രമം അവർ അന്ന് നടത്തി. എന്നാൽ ഇതിനകം ജർമ്മനിയിൽ ബാഡൻവ്യൂർട്ടംബർഗ് സംസ്ഥാനത്തിലു ള്ള ഇന്ത്യൻ നഴ്‌സുമാരുടെ പ്രശ്നം സംബന്ധിച്ചുള്ള കാര്യങ്ങളിൽ ഇന്ത്യയുടെ  സർക്കാർ പ്രതിനിധികളും,പ്രത്യേകമായി,കേരളസർക്കാരിലെ തൊഴിൽ മന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും ഇന്ത്യൻ സർക്കാർ നിയോഗിച്ച ശ്രീ. ടി.ടി. പി. അബ്ദുള്ളയും ജർമ്മൻസർക്കാർ പ്രതിനിധികളും തമ്മിൽ നടന്ന നിരവധി ചർച്ചകൾക്ക് ശേഷം ക്രമീകൃതവും ദീർഘകാലപ്രാബല്യവുമുള്ള അനുകൂല മായ നിയമ നടപടിക്രമങ്ങളുടെ നീക്കങ്ങൾ പ്രാബല്യത്തിൽ വരുത്തുവാൻ ജർമൻ സർക്കാർ  തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതോടെ ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരെ ഇന്ത്യയിലേയ്ക്ക് തിരിച്ചു വിടാനുള്ള പദ്ധതിക്ക് ആസൂത്രണം ചെയ്യാനുള്ള ജർമ്മൻ കാരിത്താസ് ഗ്രൂപ്പുകളുടെയും ഇന്ത്യയിലെ മെത്രാൻ കൗൺസിലിന്റെയും അവരെ സഹായിക്കാൻ മുന്നിൽനിന്നു പ്രവർത്തിച്ച ക്രോയ്‌സ്ബർഗ് ഇന്റർനാറ്റിന്റെയും, കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യയുടേയും സ്വപ്‍ന പദ്ധതിയായ "റീഇന്റഗ്രേഷൻ" പ്ലാൻ ഫലമണിയാതെ എന്നേയ്‌ക്കുമായി തകർന്നു. കപട ലക്ഷ്യങ്ങൾ നേടാൻ കറപുരണ്ട ഇന്ത്യൻ യാത്രയുടെ ഒടുവിൽ മോഹങ്ങൾ തകർന്നടിഞ്ഞ പരസ്യമായ കുറ്റസമ്മതം ഏറ്റുപറയുന്ന ഒരു കുറ്റവാളിയായ പരാജിതന്റെ തോൽവിയുടെ പരസ്യ സമ്മതപത്രമായിരുന്നുമായിരുന്നു, മോൺ. ഡോ. ക്യോനൻ എഴുതിയ മറുപടി വിശദീകരണകുറിപ്പ്. 

കുറച്ചു യാഥാർത്ഥ്യങ്ങൾ ഞാൻ കുറിക്കട്ടെ. മതനേതൃത്വങ്ങളുടെയോ, അഥവാ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെയോ ഉത്തരവാദിത്വം എന്താണ്? ആദ്യമായി സ്വന്തം വിവേകപൂർവ്വമായ പെരുമാറ്റങ്ങൾക്ക് ശ്രദ്ധിക്കണം. അതിന്റെ ഫലം, പാർശ്വഫലങ്ങൾ, അഥവാ അതിന്റെ അപകടാവസ്ഥയും അതിനുള്ള സാദ്ധ്യതയും തൂക്കിനോക്കണം. നേതൃത്വത്തിനേപ്പറ്റിയുള്ള വിധിയെഴുത്ത് ഇവയെ ആശ്രയിച്ചിരിക്കും. സ്വന്തം മനഃസാക്ഷിയോടുള്ള ഉത്തരവാദിത്വം ആദ്യമായി ഉണ്ടാകണം. മനഃസാക്ഷിക്ക് വിരുദ്ധമായ ഏതു പ്രവർത്തികളും കുറ്റകൃത്യങ്ങളിലേയ്ക്ക് മന:പൂർവമായ ചായ്‌വ് ഉണ്ടാക്കും. എനിക്ക്  അവയെ  തിരിച്ചറിയാൻ കഴിയുന്നതിങ്ങനെയാണ്, ക്രിസ്തീയ പ്രവർത്തനത്തിനു വേണ്ടിയാണ് നാം ഓരോന്നും പ്രവർത്തിക്കുന്നതെങ്കിൽ ഇങ്ങനെയൊരു കാഴ്ചപ്പാട്: അതായത്, മതപ്രവർത്തനമോ, രാഷ്ട്രീയമോ, ഉപവിപ്രവർത്തനമോ അവ ഏതുമാകട്ടെ, നേതൃത്വങ്ങൾ അവരുടെ സ്വന്തം മനഃസാക്ഷി നോക്കാതെയും ഉത്തരവാദിത്വമില്ലാതെയും ചെയ്യുന്ന ഓരോ പ്രവർത്തിയും ക്രിസ്തീയമല്ല. //- തുടരും ---
----------------------------------------------------------------------------------------------------------------------

    

Freitag, 3. November 2017

ധ്രുവദീപ്തി : Chavara - A Multidimensional Saint. // A Man for the people of God.-// Dr. Thomas Kadankavil

 ധ്രുവദീപ്തി : Chavara - // 

A Multidimensional Saint. // 
A Man for the people of God.//



He was a man for the poor and the marginalized. Though the modern slogan 'option for the poor' was unknown to him he literally lived that ideal. He asked his parishioners as a personal gift to him, to open an orphange for the aged and destitute, and to prepare them for a holy death(IV, pp,- 162 ff a practice totally unheard of in the Kerala Church. He suggested so many other ways to help the poor and the needy.

 FrDr. Thomas 
Kadankavil
He asked the parishes to educate annually one child at their expence. He introduced a system of setting apart a handfull of rice from the quata for each meal, everybody in families, for helping the poor. He instructed the Christians to feed the poor in the Churches and public places and to give clothing to the women and children. He encouraged those who could affordto be charitable as suggested above. He taught the people to recognize each other through service in love.

He wrote to his parishioners: "It is the Lord's command to men to extend mutual help. Any day which passes over you without you having done good to another, will not be reckoned as existing in your book of life.You should never let a beggar leave your home empty handed, for if God sees their tears, he will demand an account of it from you. Never deny or delay just wages to the labourers" (IV,pp. 143-144). Chavara had the mind of Christ and he put on the attitude of Jesus to the poor and burdened.

Moral Virtues in Chavara. 

A few questions from his chronicle are given below to show some of the precious moral virtues shining in him. He was courageous enough to reveal his thoughts even to the Archbishop. When the three priests working for the monastery at Mannanam were transfered, Chavara took this matter to  the Archbishop, who was not kindly disposed to the faoundation.

Then the Archbishop ordered :" You go back and send him to me." I replied " I have to go to Mannanam as soon as I return. When the Rt.Rev. Fr. heard my imprudent reply, he shouted and turned round in his chair.. I felt frightened.       ----------------------                            I, pp. 30-31).

The thought that the chronicles would become documents for his history, made him extra- cautious in making any derogatory remarks about his contemporaries. He says that as he writes about Fr.Antony Kudakkachira, his heart and pen shiver.

At this time there was a Father Antony of Kudakkachira belonging to the parish of Palai. He had some special characteristics of which I have to write something to enable his true worth to be assessed. Since he was the cause of what had just started my heart, and my hand which holds the pen, shiver. Why?.. Though I am recording only what I have seen and heard, it will bring discredit to him. So I pray to my guardian angel to keep me straight, so that I do not sway either right or left due to my frailties or do wrong, only then am I noting down (details)briefly. (IV,pp. 183-84).

Though he was a man of weakness, he was not afraid to face people who had to be opposed and resisted. His historic struggle against Mar Thomas Roccos is provervial in the history of the Mother Church. His virtue of humility and faith in the providence of God was remarkable. He writes: " I am not worthy of exalted, nor can I mediate deeply. Is what ever God has permitted me to achieve, of my merit? How did you reach so far? Who called you away from your home ? How did you get to being ordained? How did you come into the monastery? How was the order formed? Who called you " prior" How did you come here? Are you fit or qualified for any of these? Surely no! All that can be said God's will will be done.(III.p.13). His writings establish beyond doubt that besides all theological and cardinal virtues, Chavara was adomed with all desirable natural virtues.

His devotions

Devotions are a part of any man's prayer life. Mention has already been made of his great devotion to the Holy Family. Meditation on the person of Jesus was one of his very favourite pious practices. in this connection we shall refer just to two of his great devotions, namely devotion to the Holy Eucharist and devotion to Mary, the immaculate Mother of Mount Carmel.

The centre of Fr. Chavara's spititual life was the Eucharist as sacrament and sacrifice. He exhorted everyone to have great devotion to the Eucharist and started the forty-hour Eucharistic adoration as a feast in the monasteries . For him the tabernacle was holier than Mount Sinai.

"Oh my soul, there was brightness and thunder to frighten away Aron and the Israelites from clibimg the hillock of the land on which your angel had descended.. Now that you are not on that mound, but here on the hill of the sanctuary glorified by the divine glory. .. the almighty, your Creator .. in love bids you, my son, to come.! Why don't you come closer to your loving father? Don't be afraid.." (III.pp.26).

Eucharistic Devotion.

In the presence of the Eucharistic he was lost in ectasy. He meditated with awe and admiration on the ways Lord makes himself available to man.

You are personally present in our sanctuary openly without any cover, in all your divinity and humaneness. You receive graciously whosoever comes to you.You respond to whoever calls you and go to them. You go wherever they take you. You rest there, where they let you repose. Oh! you reign in all those hearts which deign to welcome you and install you there. You come down from heaven and stay in the hands not only of the chief priest, but of any one sealed with ordination as a priest, the moment he pronounce the sacred words of consecration.. You have condescended to stay close to my own abode, day and night, so as not to be seperated from me. (III,pp. 39-40).

He instructed his fellow religious to sing in the presence of the Holy Eucharist special canonical hours which he himself prepared for eight days after the feast of the Blessed Sacrament. Concerning this feast he wrote to the sisters of the religious community he had founded at Koonanmaavu:

" My dear children, These days you should meditate deeply on the love of our Lord Jesus Christ. All these eight days, one of you should receive communion daily, taking turns

( Note: daily communion was not permitted that time)..Abid in the love of our Lord Jesus Christ. Always stay under his watchful eyes. Walk with him Converse with him always. Whenever you feel any inordinate affection or desire or fascination towards or in anything., the Lord who loves you turns to you and says to you: You look at me; do you feel more happy with these other things ; or do they cause you pain or grief. Why should they cause you grief? I shall make you happy. Won't that suffice? (IV,pp.113-114)

This devotion to the Eucharist he also tried to transmit to the faithfull. In his letter to his parishioners he wrote:
" Hear mass daily, if posible. If it be difficult, at least do so on Mondays for the departed souls, on Fridays as a devotion to the passion of our Lord and on Saturdays in honour of the dolours of the mother of God. If all the members of the same household cannot attend mass daily, members should take turn and at least one of them should attend mass every day. At least once amonth, everyone should go to confession and receive Holy Communion.(IV,pp.144).

Eucharist was his life breath.
                Thou art my love and my fortune
                How can I live except in and by you?
                You are my breath, my food and my drink
                Where else is my consolation, if not in you.  (II, 2: 143,146)

Marian devotion

 Marian devotion
Chavara had inherited his devotion to Mary from his mother who dedicated him to mary at Vechoor, and used to go to that church every year to renew the dedication.Later when he had the occasion to eastablish an indigenous religious community, he started it in the name of mary Immaculate of Mount Carmel. Not only that, he also personally practiced various popular devotions to Mary such as the Rosary and May devotion and the celebration of various feasts. He also exhorted the faithful to practice them. The essence of the devotion to Mary that father Chavara practiced, was his conviction that, as Mary is our Mother of Jesus, it will not be possible for him to refuse to accede to her intercession. The Marian devotion of Father Chavara was centred on Christ, to Jesus through Mary. Though it is possible to discuss at lenght the theme of his Marian devotion, a single quotation from his prayer addressed to Jesus through Mary is sufficient to illastate the essential motivation of this devotion.

The sacred heart of Mary is aggrieved on our behalf. Her sacred lips pray for us. Her eyes bearming with gracioussness turn alternately to you and on us. Could you be angry after watchingall this? How can you refuse to bless us then? As our sins are grievous we do not deserve to be pardoned. But who is pleading before you? Who speaks to you? The most sacred heart heart of your beloved mother is praying to you. Her sacred eyes are beholding you. My Jesus, you cannot then be so angry with us. You cannot but grant the prayers of such a mother. So my Lord Jesus, be merciful to us on account of the holy eye of the Blessed Virgin Mary, Who is our Mother and our refuge. (III,p.46-47).//- 
----------------------------------------------------------------------------------------------------------------

Samstag, 28. Oktober 2017

ധ്രുവദീപ്തി : ജർമ്മൻ ഡയറി // തുടർച്ച: // മുൻ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയും, (Late) ശ്രീ. ടി. ടി. പി. അബ്‌ദുള്ളയുമായി എൻ്റെ ചർച്ചകൾ // George Kuttikattu

ധ്രുവദീപ്തി : ജർമ്മൻ ഡയറി-   1978 
 
 
 മുൻ കേരളാ മുഖ്യമന്ത്രി
ശ്രീ.  ഉമ്മൻ ചാണ്ടി
ജർമ്മനിയിൽ മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നു.


 

മുൻ കേരള മുഖ്യമന്ത്രി 
ശ്രീ. ഉമ്മൻ ചാണ്ടിയും, 
  ശ്രീ. ടി. ടി. പി. അബ്‌ദുള്ളയുമായി
  (Former Indian Ambassador in Saudi Arabia(1968-73) 
 നടന്ന എൻറെ  ചർച്ചകൾ
  George Kuttikattu

 Late ശ്രീ. ടി. ടി. പി. അബ്ദുള്ളയും (L)
         (Former Indian Ambassador in Saudi Arabia.(1968-73)
   
ശ്രീ ജോർജ് കുറ്റിക്കാട്ടു (R) മായുള്ള ചർച്ചയുടെ ദൃശ്യം . 
  ( BONN, Germany, 1978). 
 
ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാർ നേരിടുന്ന പ്രശ്നങ്ങൾ :
  ഇന്ത്യയിലെ ക്രിസ്ത്യൻ 
 മത നേതൃത്വങ്ങളുടെ 
"റീ ഇന്റഗ്രേഷൻ" പദ്ധതിയെ ഇന്ത്യൻ സർക്കാർ പ്രോത്സാഹിപ്പിച്ചില്ല.

1977- ന്റെ അവസാനഘട്ടമായപ്പോൾ ഇന്ത്യൻ നഴ്‌സുമാരുടെ ജർമ്മനിയിലെ താമസ ജോലി കാര്യങ്ങൾ ശരിയായ ദിശയിലല്ലാ നീങ്ങിയത്. നാമെല്ലാവരും തന്നെ ജോലികൾ ചെയ്യുന്ന ഓരോരോ നാടുകളിൽ ഒരാളുടെ ജീവിത കാലം മുഴുവൻ ഒരിടത്തു മാത്രമായി ഒതുങ്ങി ജീവിക്കാൻ ഒരുപക്ഷെ പൂർണ്ണമായി ആഗ്രഹിക്കുന്നവരല്ല. ജർമനിയിൽ മലയാളികളുടെ പൊതുവായ സാമൂഹ്യ ജീവിതത്തെ സംബന്ധിച്ചിടത്തോളം വളരെ കഷ്ടമുള്ള തരത്തിൽ ഒരു ആശങ്കയ്ക്ക് വകയില്ലതാനും. എന്നാൽ ആരുടെയെങ്കിലും പ്രേരണയുടെ സമ്മർദ്ദത്തിൽ വഴങ്ങി തങ്ങൾക്ക് ലഭിച്ചിട്ടുള്ള ഒരു ജോലിയുപേക്ഷിച്ചു കൈയും വീശി ഉടനെ എല്ലാം അവിടെ ഇട്ടെറിഞ്ഞു, ആരും തന്നെ തിരിച്ചു ഇന്ത്യയിലേയ്ക്ക് പോകാനിഷ്ട്ടപ്പെടുകയില്ലെന്നുള്ളത് തികച്ചും ന്യായമാണ്. അതുപക്ഷേ എക്കാലത്തും സമൂഹത്തിൽ ജനങ്ങളെ സ്വന്തം സ്വാർത്ഥതക്ക് വേണ്ടി ചൂഷണത്തിനിരയാക്കുന്നതിനായി നടക്കുന്നവരുടെ ഉറച്ച നിലപാട് അപ്രകാരമല്ലായിരുന്നു; "പള്ളി നേതൃത്വങ്ങൾ വഴി വന്നു, പള്ളിക്കാർ പറയു ന്നതുപോലെ തിരിച്ചു പോകണ"മെന്ന്, ഇന്ത്യയിലെ കുറെ മെത്രാൻമാർകൂടി ചേർന്ന് പ്ലാൻ ചെയ്തു. ഈ നിഗൂഢ പദ്ധതി പ്രകാരമാകട്ടെ, മനുഷ്യജീവനും അവനു ജീവിക്കാനുള്ള അവകാശങ്ങളും ഭാവിയുമല്ല അവർ അന്ന് ഉന്നം വച്ചിരുന്നത്. മറിച്ചു, കിരീടധാരികളായ നമ്മുടെ കേരളത്തിലെ പള്ളിയുടെ സർവ്വാധികാരികൾക്കു മുൻപിൽ വഴങ്ങണം. അതനുസരിച്ചു അവർ സ്വയം ഓരോരുത്തന്റെയും സ്വന്തം ഭാവി നിശ്ചയിക്കണമെന്നും ശഠിക്കുന്ന ഈ നാടുകടത്തൽ ശ്രമം മലയാളികൾക്കെതിരെ നടത്തിയത് ശരിയായില്ല. 

ചരിത്രപരമായ വസ്തുത നോക്കാം. ലോകത്തിൽ സമാധാനംആശ്രയിക്കുന്നത്, ലോകമതങ്ങൾ വിശ്വാസികളുടെമേലുള്ള തികഞ്ഞ പൂർണ്ണ ഉത്തരവാദിത്വം ശരിയായ രീതിയിൽ മനസ്സിലാക്കി അംഗീകരിക്കുന്നതിലൂടെയും, അവരെ സഹിഷ്ണതയോടെ മനസ്സിലാക്കുകയും, അങ്ങുമിങ്ങും പരസ്പര ബഹുമാനവും അവർക്കു നൽകുമ്പോഴുമാണ്. കേരളത്തിലെ ക്രിസ്തീയ സഭാനേതൃത്വങ്ങൾ നമ്മുടെ വിശ്വാസിസമൂഹത്തെ വില്പനച്ചരക്കായിട്ടാണ് കണ്ടത്. അതിനായി ചിലർ പള്ളിയെയും മറ്റുചില ഏജൻസികളെയും അവരുടെസ്വാർത്ഥതയുടെ കാര്യസാദ്ധ്യത്തിനു പ്രധാന ഉപകരണമാക്കി മാറ്റുകയാണുണ്ടായത് .   

ശരിയാണ്, ജർമ്മനിയിലേക്കെത്തിയ ആദ്യ ഗ്രൂപ് മലയാളികൾ പള്ളിവഴി തന്നെയാണ് വന്നത്. അതിനുശേഷമുള്ള കാലഘട്ടങ്ങളിൽ വന്നവരാകട്ടെ മറ്റുചില മാർഗ്ഗങ്ങളിലൂടെയാണ് എന്നത് വേറെകാര്യം. വസ്തുതകൾ ഇങ്ങനെ ആയിരിക്കെ, അവരുടെ ലക്ഷ്യങ്ങൾ സാധിച്ചെടുക്കാനാണ്, ജർമ്മനിയിലെ അവരുടെ നീണ്ട വലം കൈകളായിരുന്ന ചില മലയാളികളെ അവർക്കു വേണ്ടി പള്ളി അധികാരികൾ ഉപകരണമാക്കിയത്. അവർക്ക് നല്ല മോഹ വാഗ്ദാനങ്ങൾ കൊടുത്തു. നിഗൂഢ പദ്ധതിയായിരുന്ന "റീഇന്റഗ്രേഷൻ" പദ്ധതി ആസൂത്രണം ചെയ്തതു. അവരുടെ സ്വാർത്ഥതയുടെ വഴികളിൽ ചതിക്കുഴികൾ ഒരുക്കിയതും. ഇക്കൂട്ടർ നടത്തിക്കൊണ്ടിരുന്ന ക്രൂരത മറച്ചു വയ്ക്കാനാണ്. ഇവർ തന്നെ, (sept 10. 1977)- റീഇന്റഗ്രേഷൻ എപ്രകാരം ചെയ്യാൻ കഴിയും എന്നു വിശദമായി പറയാൻ കൊളോണിൽ അഖില ജർമ്മൻ മലയാളിസമ്മേളനം വിളിച്ചു ചേർത്തു. ഇല്ലാത്ത പ്രശ്നങ്ങളെ അവർ അന്ന് വിളിച്ചു വരുത്തുകയാണുണ്ടായത്

സന്തോഷവും സമാധാനവും ഉണ്ടായിരുന്ന ഒരു ശാന്ത സമൂഹത്തിലേയ്ക്ക് അസ്വസ്ഥതകൾ കടന്നു വരുന്നത് ചോദ്യം ചെയ്യപ്പെടും. അതിനെല്ലാം തക്ക കാരണമായി ഒരു വ്യക്തിയോ ഒരു ഗ്രൂപ്പോ ആകട്ടെ അവരെ ശല്യക്കാരായി കണക്കാക്കും. ആ സമൂഹത്തിൽത്തന്നെയോ, അതല്ല, പുറമേനിന്നുള്ളവരോ ആകട്ടെ, അവരുമായി വാദപ്രതിവാദങ്ങൾ ഉണ്ടാകുന്നതിൽ യാതൊരുവിധ കാര്യങ്ങളുമില്ല. അതെല്ലാം പൊതു ചർച്ചാവിഷയമായിരുന്നു. അതുപക്ഷേ ഇക്കൂട്ടർ ഏതെങ്കിലുമൊരു മാനുഷികമായ കോമ്പ്രമൈസിന് തയ്യാറായില്ല. ഇന്ത്യൻ സർക്കാരിനാകട്ടെ, ജർമ്മനിയിൽ ജീവിക്കുന്ന മലയാളികൾ തിരിച്ചു  അവരുടെ മാതൃരാജ്യത്തേയ്ക്ക് വരുന്ന കാര്യത്തിൽ പ്രായോഗികമായി ഒട്ടും പ്രോത്സാഹിപ്പിക്കുന്നുമില്ലായിരുന്നു. അതിനെല്ലാം അടിസ്ഥാനപരമായിട്ട് ചിന്തിക്കേണ്ടതായ ഒദ്യോഗിക കാരണങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യം ഞാൻ ബോണിലെ ഇന്ത്യൻ എംബസിയുമായി നടത്തിയ പല ചർച്ചകളിൽ നിന്നും സാമാന്യമായി ബോദ്ധ്യപ്പെട്ടിരുന്നു. അതേസമയം നമ്മുടെ മതനേതാക്കൾ അവരുടെ അധികാരകിരീടം ധരിച്ചു, സമൂഹത്തിലെ ജനങ്ങളുടെ മൗലീക അവകാശങ്ങളെ പിടിച്ചുവലിച്ചു ദുരുപയോഗം നടത്തുവാനും ശ്രമിച്ചപ്പോൾ, അതേസമയം സ്വാർത്ഥതയ്ക്ക് വേണ്ടി അവർ സമൂഹത്തിൽ അസമാധാനം വിതയ്ക്കുവാനും ശ്രമിച്ചു. 

കേരളത്തിലെ സീറോമലബാർ സഭാധികാരികളാകട്ടെ ലോകമെമ്പാടും അന്നുമിന്നും പരോക്ഷമായി ആസൂത്രിതമായ മാർഗ്ഗത്തിൽ അല്മായരുടെ മാനുഷികവും ധാർമ്മികവും ആദ്ധ്യാത്മികവുമായ ജീവിതത്തിന്റെ ദൃശ്യ അന്തകരായിട്ട് മാറുന്നുണ്ടെന്നു ഇവിടെ പറയേണ്ടതായി വരുന്നത് ഏറെ ഖേദകരമാണ്. പണലാഭത്തിന്റെ പൂർണ്ണപ്രതിരൂപം പോലെ ജനങ്ങളിൽ അവർ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന കപട പ്രവാചകരായി. കുറെയേറെ ധ്യാനഗുരുക്കളും ഓരോ വിശ്വാസികളുടെ മനസ്സിന്റെ മുൻപിൽ തെളിഞ്ഞു നിൽക്കും. ഇവരുടെ പ്രധാന ഉദ്ദേശവും ലക്ഷ്യവും യൂറോപ്പ്, അമേരിക്ക, ആസ്‌ട്രേലിയ, ഇന്ഗ്ലണ്ടു, ജർമ്മനി തുടങ്ങിയ രാജ്യങ്ങളാണ്. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയും ഇവ മനസ്സിലാക്കുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പ യുടെ ആത്മീയപരവും മറ്റ് ആനുകാലിക ആശയങ്ങളെയും മുഴുവനുമായി അനുകൂലിക്കാത്തവരാണ് സീറോ മലബാർ സഭാവൈദികരും അവരുടെ മേലധികാരികളും എന്ന് അല്മായർക്ക് അറിവുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിൽ കഴിഞ്ഞു, അരനൂറ്റാണ്ടുകൾക്ക് ശേഷം കൂടിച്ചേർന്ന സഭയുടെ നേതൃത്വം, കേരള സീറോമലബാർ സഭയിൽ  അല്മായ പ്രാതിനിധ്യത്തിന്റെ ആവശ്യങ്ങളെയും പ്രാധാന്യങ്ങളെപ്പറ്റിയും ഉത്തരവാദിത്വങ്ങളുടെയും കാര്യത്തിൽ എന്തെല്ലാം തീരുമാനങ്ങളെടുത്തു? ഇതുവരെ അക്കാര്യത്തിൽ ഒന്നും സംഭവിച്ചിട്ടില്ല. അല്മായർക്കു ഇവയെക്കുറിച്ചു എന്തറിയാം? 

യജമാനന്മാരുടെ അടിമകൾ 

ജർമ്മനിയിലെ എന്റെ ജീവിതത്തിനിടയിൽ പ്രതീക്ഷിക്കാത്ത നിരവധി കാര്യങ്ങളിൽ ഇടപെടേണ്ടിയിരുന്നതിനാൽ ചില കാര്യങ്ങളിൽ എല്ലാവിധ കണക്കുകൂട്ടലുകളും തെറ്റി. ജർമ്മനിയിൽ വന്നു ജോലികൾ ചെയ്തിരുന്ന നമ്മുടെ മലയാളി സമൂഹത്തിനു കഴിയുമെങ്കിൽ കേരളത്തിൽ ജീവിച്ചതു പോലെയോ ജർമ്മനിയിൽ വസിക്കാമല്ലോ. എന്തുമാകട്ടെ, അവരെല്ലാവരും ഒരുമിച്ചു ജർമ്മനിയിൽത്തന്നെ താമസിക്കണമെന്നും സ്വാഭാവികമായും ഒടുവിൽ  ഞാനും ആഗ്രഹിച്ചു. ഇതിനായി നടന്നു കഴിഞ്ഞ സംഭവങ്ങളുടെ തെറ്റുകളെയും ശരിയേയുംപറ്റി തീർപ്പു കൽപ്പിക്കാൻ ഇവിടെ ശ്രമിക്കുന്നത് പൂർണ്ണമായും പാഴ്‌വേലയാണ്. എങ്കിലും അവയെല്ലാം മനസ്സിലാക്കുന്നതിനും കഴിയുമെങ്കിൽ ഭാവിയിലേക്ക് അവയിൽനിന്ന് പാഠം ഉൾക്കൊള്ളുന്നതിനും പരിശോധിക്കുന്നതിനും ഏറെ പ്രയോജനപ്രദമാണ് ആ ശ്രമം എന്നെനിക്ക് അപ്പോൾ തോന്നി. എന്നാൽ ഏതെങ്കിലും മാർഗ്ഗങ്ങളെക്കുറിച്ചുള്ള കൂടുതൽ വ്യക്തമായിട്ടുള്ള അറിവ് എനിക്കറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അതിലൊരു അന്തിമ തീരുമാനം എടുക്കാനുള്ള അക്ഷമ എനിക്കുണ്ടായി. അതായത് ജർമ്മനിയിലെ കുറെയേറെ മലയാളികളുടെയും പ്രായോഗികമാ യ അവസ്ഥയിതായിരുന്നു: മറ്റുചിലരുടെ കാര്യം, കൊളോൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചില ആത്മീയ യജമാനൻമാരുടെ അടിമകളും ആയിരുന്നു എന്നതാണ്. യജമാനന്റെ സ്വാർത്ഥതാല്പര്യങ്ങൾക്ക് വിപരീതമായിട്ട് ഒരു അടിമയ്ക്കെങ്ങനെ സഹകരിക്കാനാവും? ജർമ്മനിയിലെ മലയാളികളുടെ ഏത് ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും നേരെയെങ്ങനെ ധൈര്യമായി കല്പന പ്രഖ്യാപിക്കാൻ കഴിയും? ഇത്തരം ദുഃസ്ഥിതികൾ വീണ്ടും തുടരാതെ ഏതുവിധവും ആ സ്ഥിതിമെച്ചപ്പെടുത്താനും പറ്റിയ ഒരു അവസരമായിട്ടാണ് ഞങ്ങൾ കണ്ടത്. അതിനാൽ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധനൽകാൻ ശ്രമിച്ചു.

സഹപ്രവർത്തകരുമായി മാത്രം ആലോചിച്ചശേഷം എന്റെ ഉദ്ദേശങ്ങളെല്ലാം അവരെ അറിയിച്ചു. അതിൽപ്പെട്ടതായിരുന്നു, കേരളത്തിൽപോയി കേരള സർക്കാർതലത്തിൽ ഉപദേശം തേടുകയെന്നത്. അതിനുവേണ്ടതായിട്ടുള്ള കുറെയേറെ തെളിവുകൾ ശേഖരിച്ചു. ഞങ്ങൾ മലയാളികളുടെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ മനസ്സിലാക്കി. ഇത്തരത്തിൽ മലയാളികളെപ്പറ്റിയുള്ള വിവിധ അറിവുകൾ പിന്നീടുള്ള നിരവധിയേറെ നീക്കങ്ങളുടെ പ്രായോഗികവും അപൂർവങ്ങളിൽ അപൂർവവുമായ ഇത്തരം കാര്യങ്ങളിൽ ചെയ്യേണ്ടതായി സുപ്രധാനമായ തീരുമാനങ്ങൾ അന്ന് വേഗം കൈക്കൊണ്ടു. ഞങ്ങൾക്ക് വേണ്ടത് ഫലപ്രദമായ പ്രവർത്തിയായിരുന്നു. ആരെയെങ്കിലും കൂടുതൽ പ്രീതിപ്പെടുത്താൻ മാത്രമായി എന്തെങ്കിലും ചെയ്യണമെന്ന് എന്റെ മനസ്സ് ഇത്രകാലവും ഇടപെട്ടതിൽ ഒന്നും പ്രയോഗിച്ചതായി ഞാൻ ഓർമ്മിക്കുന്നില്ല.

"കവിത" ജേർണ്ണലിന്റെ നീതിശക്തി 

ജർമ്മനിയിലെ ഇന്ത്യാക്കാരുടെ യഥാർത്ഥ സാമൂഹ്യ ജീവിതസ്ഥിതിയുടെ സത്യസന്ധമായ വിവരങ്ങൾ കിട്ടാൻവേണ്ടി പലരും അന്ന് പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ പ്രതികരണവും, വാർത്തകളും,  കാത്തിരുന്നതാകട്ടെ കൊളോണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന "കവിത" ജേർണലിനെയാണ്. "കവിത" യെ കൂടാതെ "റീഇന്റഗ്രേഷൻ "പദ്ധതി പൊളിച്ചടുക്കുക ഏറെക്കു റെ അസാദ്ധ്യവുമായിരുന്നു. ഇന്ത്യാക്കാരുടെ ഭാവി അപകടപ്പെടുത്തുവാൻ ശ്രമിച്ച ശക്തികൾക്ക് നേരെ കൊടുങ്കാറ്റിന്റെ ശക്തിയിൽ ആഞ്ഞടിച്ച "കവിത" ചീഫ് എഡിറ്റർ Mrs. VALSA. G. KATTICAREN ന്റെ മുഖപ്രസംഗങ്ങൾ വഴി ഉയർത്തിയ അലകൾ ഇന്നും, ജർമ്മനിയിലെ മലയാളി ചരിത്രത്തിൽ എന്നും നിലകൊള്ളും. എന്തുകൊണ്ടാണ് അവയെ അപ്രകാരം കാണുന്നത്? സംഭവങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിന്റെ ചരിത്രമായി മാറുമ്പോൾ നാം ഇന്നും നന്ദിയോടെ അവയെല്ലാം സ്മരിക്കുകയാണ്. കേരളത്തിലെ അന്നത്തെ സർക്കാരിനെന്ത് ചെയ്യാൻ കഴിയും? ഇത്തരം നിരവധിചിന്തകളുമായിട്ടാണ് കേരളത്തിലേയ്ക്കുള്ള എന്റെ യാത്ര തുടർന്നത്. കേരളത്തിലെ തൊഴിൽ മന്ത്രി, ശ്രീ. ഉമ്മൻ ചാണ്ടിയുമായി(1978) നേരിട്ട്കണ്ട് സംസാരിക്കാൻ  വേണ്ടി ആയിരുന്നു. അതിനു ഞങ്ങൾ ജർമ്മനിയിൽ നിന്ന് അവശ്യമായ എല്ലാവിധ പ്ലാനുകളും മുൻകൂട്ടി തീരുമാനിച്ചതിന് ശേഷം കേരളത്തിലെത്തിച്ചേർന്നു.

പുരയ്ക്കു തീ പിടിക്കുമ്പോൾ വാഴവെട്ടാൻ പോയവർ.

ർമ്മനിയിൽ ജോലി ചെയ്തിരുന്ന മലയാളികൾക്ക് ജോലിയും ആവശ്യമായ വർക്ക്പെർമിറ്റും വിസായും സംബന്ധിച്ച കാര്യങ്ങളിൽ സർക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടികളാദ്യം ഉണ്ടായത് പശ്ചിമജർമ്മനിയുടെ തെക്ക്പടിഞ്ഞാറൻ സംസ്ഥാനമായ ബാഡൻവ്യൂർട്ടംബർഗിലായിരുന്നു. അതേസമയം മറ്റിതര ജർമൻ സംസ്ഥാനങ്ങളിലാകട്ടെ പ്രശ്നമുണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ പ്രശ്നമില്ലാത്ത നോർത്ത് റൈൻ വെസ്റ്റ്ഫാളനിലെ കൊളോൺ നഗരത്തിൽ അന്ന് പ്രവർത്തിച്ചുകൊണ്ടിരുന്ന കാരിത്താസ് സംഘടനയുടെ പ്രമുഖ പ്രവർത്തകർക്കും ഇന്ത്യക്കാർക്കു വേണ്ടിയുള്ള സോഷ്യൽ വർക്ക് വിഭാഗത്തിലെ മലയാളികൾക്കുമായിരുന്നു ഈ വാർത്തയെ ആകർഷിച്ചത്. അവർ പെട്ടെന്ന് മറ്റൊരു സംസ്ഥാനത്തുണ്ടായ സർക്കാരിന്റെ നടപടികൾ വലിയ പ്രശ്നമായി പ്രചാരണം നടത്തിത്തുടങ്ങി. ഇതിൽ അവരുടെ ദുരുദ്ദേശം എന്തായിരിക്കാമെന്ന കാര്യം ആദ്യമേ തന്നെ സംശയകരമായി വളരെയേറെ തെളിഞ്ഞുകണ്ടു. എന്നാൽ ഞങ്ങൾക്ക് മനസ്സിലാക്കാൻ തീരെ കഴിയാഞ്ഞത്, അവയെല്ലാം ആർക്കുവേണ്ടി, എന്തിനുവേണ്ടിയായിരുന്നു എന്നതായിരുന്നു. അവരിൽ നിന്നും ഒരു അതിശീഘ്രപ്രതികരണഭാവം അപ്പോൾ ഉണ്ടായത് വിചിത്രവുമായിരുന്നു ? അയൽ വീട്ടിലെ അടുക്കളയിൽ നിന്നും ശക്തമായ പുകയുയരുന്നതു കണ്ടു അയൽക്കാരൻ പുര ഉടമയുടെ വാഴ വെട്ടാൻ പോയ സമാനത അവരിൽ ഉണ്ടായിരുന്നു. ഇവരാകട്ടെ, അന്ന് ഇന്ത്യയിലെ ചില സ്വാർത്ഥമതികളായ ഇന്ത്യൻമെത്രാൻ സമിതിയിലെ മലയാളികളായ ചില മെത്രാന്മാരുടെ ഉപദേശകരും സഹായികളുമായി പ്രവർത്തനങ്ങൾ വളരെ നാളുകളായിട്ട് നടത്തിയിരുന്നു.

ജർമ്മനിയിൽ ജോലി ചെയ്തിരുന്ന മലയാളികളുടെ ചരിത്രത്തിൽ ഇന്നുവരെ ഇവിടെ വിവരിച്ചിട്ടില്ലാത്തവയോ തിടുക്കത്തിൽ അവ പറഞ്ഞു പോയവയോ ആയ ചില കാര്യങ്ങളുടെ വീക്ഷണകോണിൽനിന്ന്, പ്രസ്താവാർഹമായി എന്റെ മനസിൽ തോന്നുന്നവ മാത്രമേ അടുത്ത അദ്ധ്യായങ്ങളിൽ തുടർന്ന് വിവിവരിക്കുനുള്ളു. ഇതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചു തികച്ചും ഞാൻ പൂർണ്ണ ബോധവാനാണ്; ഞാൻ പറഞ്ഞിട്ടുള്ളതായ പലവിധ കാര്യങ്ങൾക്കും താങ്ങായി എനിക്ക് മതിയായ തെളിവുകളുണ്ട്. ഇതെല്ലാം വായനക്കാരുടെ മനസ്സിൽ വയ്ക്കുമെന്ന് ഏറെക്കുറെ ഞാൻ ഇപ്പോൾ പ്രതീക്ഷിക്കുന്നുണ്ട്. അവയെല്ലാം അപ്രകാരം ചെയ്‌താൽ ഈ അദ്ധ്യായങ്ങളെല്ലാം തമ്മിലുള്ള ബന്ധം എളുപ്പം മനസ്സിലാക്കാനേറെ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് അന്ന് വലിയ ഒരു അഗ്‌നി പരീക്ഷയായിട്ട് എന്റെ ജീവിതത്തിൽ അനുഭവപ്പെട്ടിരുന്ന ഒരു വലിയ സംഭവമായിരുന്നു, 1977- ൽ ജർമ്മനിയിലെ മലയാളികൾക്ക് നേരിട്ട ജോലി- താമസവിസാ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളുടെ അതിനിഗൂഢമായ തിരക്കഥ.

ബാഡൻവ്യൂർട്ടംബർഗ്ഗിലെ ഫ്രയിബുർഗിലുള്ള കേന്ദ്രജർമ്മൻ കാരിത്താസും സി. ബി. സി. ഐയും ചേർന്ന് നിർമ്മിച്ച രഹസ്യപ്ലാനുകൾക്ക് കൊളോൺ കാരിത്താസ് ഡയറക്ടറും, ഇൻഡിഷർ സോഷ്യൽ വർക്കിലെ മറ്റ്ചിലരും, ജർമ്മനിയിലെ ചില സി. എം. ഐ. പുരോഹിതരും, കാത്തലിക്ക് നഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യയും ചേർന്ന് രഹസ്യ പദ്ധതി ആസൂത്രണം ചെയ്തു. അവർ ഇന്ത്യയിൽ പോയി ന്യൂഡൽഹിയിലെ കേന്ദ്ര സർക്കാരുമായും അതുപോലെ ജർമ്മനിയുടെ ഭരണതലത്തിലും നിരവധിയേറെ തവണ ജർമ്മനിയിലെ മലയാളികളുടെ കാര്യത്തിൽ ചർച്ചകൾ ചെയ്തുനോക്കി. എന്നാൽ ജർമ്മൻ മലയാളികൾക്കെതിരെ ഉയർന്നു വന്നിരുന്ന ഈ പദ്ധതി മറയില്ലാതെ അവ പുറത്തുവന്നതോടെ ഇന്ത്യൻസർക്കാരും, കേരളസർക്കാരും, ജർമ്മൻകാരും ജർമ്മൻ മാദ്ധ്യമങ്ങളും ഇതിനെതിരെ അതിശക്തമായി അവർക്കെതിരെ പ്രതികരിച്ചു.

ഇന്ത്യൻ എംബസിയുടെ തെളിഞ്ഞ സഹകരണവും പ്രതികരണവും . 
   
ബോണിലെ ഇന്ത്യൻ എംബസിയുടെ ക്രിയാത്മകമായ ഉറച്ച സഹകരണം ഞങ്ങൾക്ക് ലഭിക്കുന്നുണ്ടായിരുന്നു. അതുപക്ഷേ സർക്കാർതലത്തിലാകട്ടെ, വരേണ്ടതായ ഇടപെടലുകളിലേയ്ക്ക് വരണമെങ്കിൽ, ഇന്ത്യയിലെ നമ്മുടെ കേന്ദ്രസർക്കാരിന്റെ നിർദ്ദേശം ഇക്കാര്യത്തിൽ വേണ്ടിയിരുന്നു. കാരണം, ജർമ്മനിയിൽ അന്ന് ജോലിചെയ്യുന്ന നഴ്‌സുമാർക്ക് ഇരുസക്കാരുകളും അന്ന് യോജിച്ചു രൂപപ്പെടുത്തിയ യാതൊരു ജോലി കരാറുകളും ഉണ്ടായിരുന്നില്ല. ജർമ്മനിയിലെ മലയാളികൾ നേരിട്ടിരുന്ന അന്നത്തെ പ്രശ്നങ്ങളെ കേരള സർക്കാരിന്റേയും കേന്ദ്രമന്ത്രിസഭയുടെയും ശ്രദ്ധയിൽപ്പെടുത്തണമെന്ന് എനിക്ക് തോന്നി. എന്റെ വിചാരം തെറ്റാണെന്ന് എനിക്ക് തോന്നിയില്ല. അതുകൊണ്ട് എനിക്കാവശ്യം വന്നാൽ ബന്ധപ്പെടാവുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും അന്നത്തെ (1978) കേരളത്തിന്റെ തൊഴിൽ മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുമായി നേരിട്ടുള്ള ഒരു ചർച്ചയ്ക്ക് വേണ്ടി ഞാൻ പ്ലാൻ ചെയ്തു, താമസിയാതെ ഞാനും എന്റെ ഭാര്യയും കേരളത്തിലേയ്ക്ക് പുറപ്പെട്ടു. എന്തെങ്കിലും ഫലപ്രദമമായ മാർഗ്ഗം കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ആ യാത്രയുടെ ഉദ്ദേശം.

 ശ്രീ ഉമ്മൻ ചാണ്ടി, . 
Minster For Labour, 
Kerala,
11-4-1977- 27-10-178
ശ്രീ. ഉമ്മൻ ചാണ്ടിയുമായി നേരിട്ട്കണ്ടു തന്നെ  ഉടനെ സംസാരിക്കണം. എന്നെ  അപ്പോൾ ഏറെയേറെ അതിന് പ്രേരിപ്പിച്ച കാര്യങ്ങളാണ്, ആരെയും ഭയപ്പെടുത്തുന്ന കാപട്യം പ്രേതതുല്യ പൂർണ്ണരൂപത്തിൽ പ്രാപിച്ചിരുന്ന "റീഇന്റഗ്രേഷൻ" പദ്ധതി. അത് നടത്തിയെടുക്കാൻ വേണ്ടി ശമിച്ച ബോംബെയിലെ ഇന്ത്യൻ കത്തോലിക്കാ മെത്രാന്മാരുടെയും ശക്തരായ അവരുടെ ജർമ്മൻ   കൂട്ടാളികളുടെയും  പരസ്പരമുള്ള അനേകം ബന്ധപ്പെടലുകൾ കൊണ്ട് നടത്തിയ എഴുത്തുകളാണ് കാര്യങ്ങളുടെ ഗൗരവം അന്ന് പുറത്ത് കൊണ്ടുവന്നത്. ജർമ്മനിയിലെ മലയാളികളെ മുഴുവൻ ഒരു  "റീഇന്റഗ്രേഷൻ" എന്ന വൻ ചതിക്കുഴിയിൽ ചാടിക്കാൻശ്രമിച്ച പ്രമുഖന്മാരാരായിരുന്നെവെന്ന്, നമുക്കിവിടെ കാണാം. അന്നത്തെ ഇന്ത്യയിലെ മെത്രാൻ സമിതിയുടെ  പ്രധാന ചെയർമാൻ ഊട്ടി രൂപതയുടെ മുൻ മെത്രാൻ ബിഷപ് മാർ അരുൾദാസ് ജെയിംസ്, മലയാളികളായ തൃശൂർ രൂപതയുടെ മെത്രാൻ ബിഷപ് മാർ ജോസഫ് കുണ്ടുകുളം, വടക്കേ ഇന്ത്യൻ സാഗർ രൂപതയുടെ മെത്രാൻ മാർ. T. ക്ലെമെന്റ് തോട്ടുങ്കൽ സി. എം. ഐ. തുടങ്ങിയവർ ആയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എല്ലാ മര്യാദകളെയും അവഗണിച്ചു ഒരു സമൂഹത്തെ മുഴുവൻ അവരുടെ വരുതിയിലാക്കുകയും അതിലൂടെ സാധിക്കുന്ന  കോടികളുടെ  സാമ്പത്തിക നേട്ടം കൊയ്യാൻ വഞ്ചനയുടെ കളമൊരുക്കിയ വർ, ഇന്ത്യൻ മെത്രാന്മാരുടെ ലേബലിൽ ജർമനിയിൽ വന്നു.


പണിചെയ്തത് തൃശൂർ സ്വദേശികളായ മെത്രാന്മാരായിരുന്നു. അവരിൽ സി. എം. ഐ. സഭക്കാരും ആയിരുന്നു. ഇവരുടെ അധോലകസമ്പർക്കങ്ങളുടെ തിരക്കഥയുടെ തനി രൂപങ്ങൾ കാണാം. ഇവയിൽ ചിലതിന്റെ ഒറിജിനൽ പതിപ്പ് ഇവിടെ മുകളിൽ ചേർക്കുന്നു.

 Sr . Ella Bröiskamp- ന് അയച്ച കത്ത് -തുടർച്ച 



ഭീഷണികൾ, പീഡനങ്ങൾ -

മലയാളികളുടെ "റീഇന്റഗ്രേഷനെ"തിരെ പ്രതികരിച്ചിരുന്ന എനിക്കും ശ്രീ. ജോർജ്. ജെ. കട്ടിക്കാരനും, പല എതിർപ്പുകളെയും നേരിടേണ്ടി വന്നു.  അതു പോലെ തന്നെ അക്കാലത്ത് ഞങ്ങളിരുവർക്കും ധാർമ്മികമായ പിന്തുണ നൽകിയിരുന്ന മറ്റുചിലർക്കും ചില ഭീഷണികൾ നേരിടേണ്ടിവന്നു. അവർ അക്കാലത്തു കൊളോണിലെ സി. എം. ഐ. സഭയിലെ ചില മലയാളികളായ  വൈദികരായിരുന്നു. അവരുടെ സഭയിൽപ്പെട്ട ചില യജമാനപ്രമാണിമാർ ആണ് പീഡനങ്ങൾക്ക് പിന്നിൽ നിന്നത്. ധിക്കാരപരമായ പെരുമാറ്റം ഞാനും ശ്രദ്ധിക്കാതിരുന്നില്ല. എന്നാൽ കത്തോലിക്കാ സഭയിൽ വൈദികരാകുന്നത് വഞ്ചന പരിശീലിച്ചു കൊണ്ട് അത് സമൂഹത്തിൽ അപ്രകാരം പ്രതികാരം നടപ്പാക്കുവാനല്ല. അവരവരുടെ സഭാസമൂഹത്തിലെ സഭാ വൈദികർക്കും മാത്രമല്ല ഞങ്ങൾക്കും നേരിട്ടതുപോലെ ചില ഭീഷണികൾ സൃഷ്ടിക്കാനല്ല പുരോഹിതരാകേണ്ടത്. കപടസ്നേഹം കാണിച്ചും അല്ലാതെയുമായിട്ടുള്ള ഓരോ തരത്തിലുള്ള പല വിഷമങ്ങൾ അവർ  ഉണ്ടാക്കിയിരുന്നു. ഞങ്ങൾക്ക് ധാർമ്മികമായി പിന്തുണ നൽകിയിട്ടുള്ള "നാടൻ കത്തിന്റെ" (ജർമ്മനിയിൽ മലയാളികൾക്കായി തുടങ്ങിയിരുന്ന ആദ്യത്തെ "കയ്യെഴുത്തു വാർത്ത മാദ്ധ്യമം) പത്രാധിപൻ ഒരു സി. എം. ഐ. വൈദികനെപ്പോലും ഹീനമായിട്ട് അവർ പീഢിപ്പിച്ച ചില സംഭവം പോലും അന്ന് ഉണ്ടായിട്ടുണ്ട്. മൈഗ്രേഷൻ അധികാരികളെ സ്വാധീനിച്ചു അവർ ശ്രീ. ജോർജ്. ജെ. കട്ടിക്കാരനെതിരെ മൈഗ്രേഷൻ വകുപ്പിൽ നിന്നും നാടുകടത്തൽ ഭീഷണിക്കത്തുകൾ പോലും എഴുതിപ്പിച്ചു. കാലം ഇവരുടെയെല്ലാം തെറ്റുകളെ കണ്ടു പിടിക്കുകയില്ലെന്ന് എന്താണുറപ്പ്? ശരിയായതിനെ ഈശ്വരൻ രക്ഷിക്കട്ടെ.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു ദുഷ്ട സംഭവം എഴുതട്ടെ.     ഹൈഡൽബർഗിൽ
അക്കാലത്ത് കലാ- സാംസ്കാരിക ഫിലിം പ്രദർശനം മലയാളികൾക്കുവേണ്ടി പള്ളിവക ഹാളിൽ പ്രദർശിപ്പിക്കുവാൻ ജോർജ് കട്ടിക്കാരനെത്തി. മലയാളി സമാജം ഹൈഡൽബെർഗ് നേതാക്കളെന്നു സ്വയം മറ്റുള്ളവർക്ക് നേരെയും വിശേഷിപ്പിക്കുന്നവർ അദ്ദേഹത്തെ കടുത്ത ദേഹോപദ്രവം ചെയ്യുവാൻ പ്രദർശന ഹാളിൽ എത്തി മുഷ്ടിചുരുട്ടി ഭീഷണി മുഴക്കി. ശ്രീ. ജോർജ്. ജെ. കട്ടിക്കാരൻ പോലീസ് സംരക്ഷണം അപ്പോൾ ആവശ്യപ്പെടേണ്ടതായ ദുരന്ത സാഹചര്യം പോലും ഉണ്ടായി. ഈ സംഭവത്തിനു ഞാൻ ദൃക്‌സാക്ഷിയാണ്. 1977 കാലഘട്ടം. ജർമ്മനിയിൽ അവിടെയും ഇവിടെയും ചില മലയാളികൾ കൂടി സമാജങ്ങൾ സൃഷ്ടിച്ചു നേതാക്കളാകുന്ന കാലമാണ്. കൊളോണിലെ ഇന്ഡിഷർ സോഷ്യൽ വർക്കിലെ ചിലരുടെ നിർദ്ദേശമനുസരിച്ചാണ് അന്ന് ഇത്തരം കാര്യങ്ങൾ പലപ്പോഴും ഉണ്ടായിട്ടുള്ളത്. അക്കാലത്തു, മലയാളികൾ  പുരുഷന്മാർക്ക്  നിയമപരമായി വർക്ക് പെർമിറ്റ് ലഭിക്കാത്ത അവസരത്തിൽ ഇവരെല്ലാം തൊഴിൽരഹിതരായ ഇത്തിൾക്കണ്ണികളായി മാത്രം ജീവിക്കാൻ തുടങ്ങിയവരായിരുന്നു. സമാജം നേതാക്കളിലേറെയും ഇന്ത്യൻ നഴ്‌സുമാർ നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങളിൽ, അവരോ അവരുടെ സമാജങ്ങളോ ഒന്നും ഇടപെടാൻ തയ്യാറായില്ല. കൊളോൺ കാരിത്താസിലെ ചില "അങ്കിൾ" മാർക്ക് ആമ്മേൻ പറയുന്നവരോ, സമയം ചെലവഴിക്കാൻ പോലും ഒട്ടും തയ്യാറായില്ല. സാമൂഹിക സേവനമായിരുന്നില്ല അവരുടെയും ലക്‌ഷ്യം.

ആൾമാറാട്ടം നടത്തിയ വില്ലൻ വൈദികൻ 

അതുപോലെ മറ്റൊരു അനുഭവം വേറെയുണ്ടായി. എനിക്ക് നേരെ എതിരെ ഭീഷണി മുഴക്കാൻ കൊളോണിൽ നിന്നുള്ള ഗൂഡാലോചന സംഘത്തിലെ ഒരു അധോലോക മലയാളിവൈദികനെ എന്റെയടുക്കലേയ്ക്ക് പറഞ്ഞു വിട്ടു. ഹൈഡൽബെർഗ്ഗിൽ എന്റെ താമസ മുറിയിൽ അയാൾ അന്വേഷിച്ചു നേരിട്ടു കയറി വന്നു. എന്ത്തേടി  വന്നു  അയാൾ, എന്റെ താമസവീടിനു പരിസരത്തുണ്ടായിരുന്ന ഒരു ഇന്ത്യാക്കാരിയുമായി എന്നെപ്പറ്റി വളരെയേറെ വിചിത്ര ചോദ്യങ്ങൾ ചോദിച്ചുവെന്ന് പിന്നീട് ആ ഇന്ത്യാക്കാരി എന്നോട് വിശദമായി പറഞ്ഞു. എന്നെ അന്വേഷിച്ചു എന്റെയടുക്കൽ അപരനാമത്തിൽ വന്നെത്തിയിരുന്ന അയാളെ, സാമാന്യ മര്യാദയുടെ അതിരുവിട്ട് ഒട്ടും കൂടുതൽ ചിന്തിക്കാതെ ഞാൻ മുറിയിലേയ്ക്ക് സ്വീകരിച്ചിരുത്തി. ഞങ്ങൾ നല്ല പരിചിതരെപ്പോലെ തന്നെ സംസാരിച്ചു. ഒരു മലയാളിയല്ലേ, എന്റെ നിഷ്ക്കളങ്കതയ്ക്ക് ഞാൻ വഴങ്ങിയാണപ്പോൾ നിലകൊണ്ടത്. ഞങ്ങൾ സംസാരം തുടരുംതോറും എന്റെ മനസ്സിൽ ചില സംശയങ്ങളുടെ സൂചിമുനകൾ എന്നിൽ വളരെ ആഴത്തിൽ തുളയുന്നതായി തോന്നി. "റീഇന്റഗ്രേഷൻ" പദ്ധതിയെ അനുകൂലിക്കണമെന്ന് എന്നോടപ്പോൾ അയാൾ വിശദീകരിച്ചു. അതല്ലെങ്കിൽ ജർമ്മനിയിൽ ജോലിയുള്ള മലയാളികൾക്ക് പ്രതീക്ഷിക്കാത്തവിധം വിപരീതഫലങ്ങൾ നേരിടുന്നത് ഞാൻ പിന്നീട് കാണേണ്ടി വരുമെന്നും വരെ എനിക്ക് നേരെ ഭീഷണി മുഴക്കി.

വൈകിട്ട് എട്ടു മണിയോടെ  എന്നെത്തേടി എന്റെ താമസ മുറിയിൽ ഉറ്റ സൗഹൃദ മനോഭാവത്തിൽ അന്വേഷിച്ചെത്തിയ ആ മലയാളി, ഇന്ത്യയുടെ മെത്രാൻ സമിതിയിലെ ഒരു ഉത്തരവാദപ്പെട്ട ജോലിയുള്ള 'വൈദികനാണ്' എന്ന് അല്പസമയത്തിനുള്ളിൽ സംസാരത്തിനിടയിൽ  ഞാൻ അറിയുന്നു. അയാളുടെ ആവേശത്തിലും പരിസരബോധം മറന്നുള്ള പ്രകോപനപരമായ സംസാരത്തിനുമിടയിൽ ആയിരുന്നു അങ്ങനെയൊരറിവ് ലഭിച്ചത് :, രാത്രി പതിനൊന്ന് മണിവരെയായപ്പോഴാണ് വസ്തുത വെളിയിൽ വന്നത്. ഇതിനിടെ എനിക്ക് ഒരു ജോലി വാഗ്ദാനവുംകൂടി അദ്ദേഹം എനിക്ക് മുമ്പിൽ പ്രതിഫല മായി വച്ചിരുന്നു. ഒരുനിമിഷം ചിന്തിച്ചു: ഞാൻ ഉടൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റിട്ട് അദ്ദേഹത്തോട് ചോദിച്ചു : "നിങ്ങൾ വൈദികനാണല്ലേ ,..ഇനി നിങ്ങൾക്ക് ഇവിടെനിന്നും ഉടൻ പോകാം". ഞാൻ മുറിയുടെ വാതിൽ തുറന്നു അപരിചിതമലയാളിയായ കപട വൈദികനെ പുറത്തേയ്ക്ക് ഇറക്കി വിട്ടശേ ഷം വാതിലടച്ചു. ജർമ്മനിയിലെ വിദേശവാസത്തിൽ നമ്മെത്തേടി ആരെങ്കി ലും അപരിചിതരാണെങ്കിലും ഒരു മലയാളി മാന്യവേഷത്തിൽ വന്നെത്തി പരിചയപ്പെടാൻ വന്നാൽ നാം സ്വീകരിക്കുന്ന ഒരു സാമാന്യമായ ചിന്തയിലാ ണ് അന്ന് ഞാൻ അയാളെ ഞങ്ങളോടൊപ്പം സ്വീകരിച്ചിരുത്തി സംസാരിക്കാ നുറച്ചത്. എങ്ങനെയായാലും ഞാൻ നടത്തിയ അന്വേഷണത്തിൽ വന്നയാൾ ആരായിരുന്നു എന്നോട് വന്നു സംസാരിച്ചതെന്നും, അടുത്ത ദിവസം തന്നെ എനിക്ക് ശരി വിവരം ലഭിക്കുകയും ചെയ്തു. കൊളോണിലെ വൈദികരിലെ അധോലോകം പറഞ്ഞുവിട്ട, ഇന്ത്യൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ് നേതൃനിരയിലെ ഒരു പ്രമുഖനായ വില്ലൻ വൈദികൻ ആയിരുന്നു,    അയാൾ.

 
 
സിസ്റ്റർ ELLA  ക്ക് അയച്ച പ്രതിഷേധ കത്ത് മുകളിൽ -


അതുപക്ഷേ, മറ്റു ചില നിഗൂഢമായ നീക്കങ്ങളേപ്പറ്റിയും ഇതിനിടെ   ഞങ്ങൾ നിരീക്ഷിച്ചു മനസ്സിലാക്കി. ഇന്ത്യയിലെ കാത്തലിക്ക് ബിഷപ്‌സ് സമിതിയും, ബോംബെയിലെ കാത്തലിക്ക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും മലയാളികളുടെ "റീ ഇന്റഗ്രേഷൻ" പദ്ധതിയുടെ പ്ലാനറുമായിരുന്ന    സിസ്റ്റർ   ELLA. STUEWART, കൂടാതെ ബോണിലെ ഇവരുടെ ചീഫ് ഏജന്റായി       ജോലി ചെയ്തിരുന്ന ക്രോയിസ് ബർഗ് ഇന്റർനാറ്റ് ഡയറക്ടർ മിസ്റ്റർ. ബ്രോയിസ്‌കാംപ് തുടങ്ങിയവരുടെ ചില രഹസ്യ നീക്കങ്ങളുടെ കാര്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. അവയുടെ യഥാർത്ഥവും അതിതീവ്രവുമായ അപകടത്തിന്റെ  അടിസ്ഥാന പശ്ചാത്തലം മനസ്സിലാക്കിക്കൊണ്ട് ഉടൻ എന്റെ ഭാര്യ കാത്തലിക്ക് നഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് സിസ്റ്റർ ELLA STUEWART- നു Heidelberg-ൽ നിന്നും ഒരു പ്രതിഷേധക്കുറിപ്പ് 1. 02. 1978 നു നേരിട്ട് അയച്ചു.                                                     
പ്രതീക്ഷിക്കാതെ, ക്ഷണിക്കാതെ, 
കയറിവന്ന രണ്ടു അതിഥികൾ :
സിസ്റ്റർ ELLA STUEWART ന്റെയും 
Mr. HERMAN BRÖSKAMP ന്റെയും 
മിന്നൽ സന്ദർശനം.

സിസ്റ്റർ ELLA. S ന് അയച്ച പ്രതിഷേധക്കുറിപ്പ് അവരിൽ ശക്തമായി തുളച്ചു കയറിയെന്നധികം വൈകാതെ തന്നെ അത്യത്ഭുതകരമായ വിധത്തിൽ നേരിട്ട് മനസ്സിലാക്കി. പ്രതിഷേധക്കുറിപ്പു അയച്ചു കഴിഞ്ഞശേഷം ഏതാണ്ട് ഒരു മൂന്നാഴ്ചകൾ കഴിഞ്ഞു കാണും. 1978 ആരംഭകാലഘട്ടം. ഞാൻ Karlsruhe -ൽ ഒരു എൻജിനീയറിങ് സ്‌കൂളിൽ പഠിക്കുകയാണ്. ഒരു ശനിയാഴ്ച ദിവസമായി രുന്നു. അവധിയായിരുന്നതുകൊണ്ടു ഞങ്ങൾ ഞങ്ങളുടെ താമസമുറിയിൽ തന്നെ ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള ഒരു ആശുപത്രി ഇൻഫൊർമേഷനിൽ നിന്ന് ഒരാൾ എന്നെ ടെലഫോൺ ചെയ്തു: "എന്നെ തേടി രണ്ടു പേർ ഇവിടെ കൊളോണിൽ നിന്ന് വന്നിരിക്കുന്നു. ഒട്ടും വൈകാതെ അവർ അഞ്ചാമത്തെ നിലയിലെ മുകളിലുള്ള ഞങ്ങളുടെ താമസ മുറിയെ ലക്ഷ്യമാക്കി നടന്നു കയറിയെത്തി എന്റെ അടുക്കൽ എത്തി..                                                                                                                                                                                        
  

             റീ ഇന്റഗ്രേഷൻ പ്രോഗ്രാമിൽ ഇന്ത്യയിലേയ്ക്ക്തിരിച്ചു 
                                       പോകാൻ താല്പര്യപ്പെടുന്നവരുടെ 
                                        സ്ഥിതിവിവരക്കണക്ക് എടുക്കൽ.

ഞങ്ങളെ അവരിരുവരും സ്വയം പരിചയപ്പെടുത്തി. ഞാനവരെ മുറിയിൽ പ്രവേശിപ്പിച്ചു. അവർക്ക് ഇരിപ്പിടം നൽകി. അപരിചിതരായിരുന്ന സിസ്റ്റർ ELLA STUEWART ന്റെയും Mr. HERMAN BRÖSKAMP ന്റെയും അപ്രതീക്ഷിത മായ സന്ദർശനം! ഞാൻ യഥാർത്ഥത്തിൽ അല്പം ചിന്താക്കുഴപ്പത്തിൽ ഒരു നിമിഷം ചിന്തിച്ചു നിന്നു. "ജർമ്മനിയിലേയ്ക്ക് ഞാൻ വരരുതെന്ന് Mr. ജോർജ് കുറ്റിക്കാട് എന്നെ വിലക്കിയിട്ടുണ്ടല്ലോ, അത്കൊണ്ടാണ് ഞങ്ങൾ താങ്കളു ടെയടുത്തു ഇപ്പോൾ നേരിട്ട്തന്നെ ഇവിടെ വന്നത്". കസേരയിൽ ഇരുന്നുകൊ ണ്ട് തികച്ചും ആക്ഷേപസ്വരത്തിൽതന്നെ ഉടൻ സിസ്റ്റർ ELLA STEUWART എ ന്നോട് പറഞ്ഞു തുടങ്ങി. സിസ്റ്റർ. ELLA. STUEWART. ഒരു ഐറിഷ് വംശജയായ ഒരു കന്യാസ്ത്രിയായിരുന്നു. മാത്രമല്ല, അവർ കാത്തലിക്ക് നഴ്സസ്സ് ഗിൽഡ് ഓഫ് ഏഷ്യൻ പ്രസിഡന്റ് കൂടിയായിരുന്നു. Mr. H. BRÖSKAMP എന്റെ ഇടത് വശത്തു ഇരുന്നു. ഞാൻ ക്ഷണിക്കാതെ എന്റെ അടുത്തു എത്തിയ രണ്ടു അപരിചിത അതിഥികൾ. തുടർന്നുള്ള സംസാരത്തിനു മുടക്കമുണ്ടായില്ല. സിസ്റ്റർ Ella. S. ന്റെ ആമുഖവാക്കിനുള്ള മറുപടിയായി ഉടനെ എന്റെ നാവുയർന്നു. "ഇപ്പോൾ മലയാളികളുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങൾ ഇരുവരും ജർമ്മനിയിലേക്കാകട്ടെ, നിങ്ങൾ വരുന്നതിനെ ഞാൻ എതിർക്കും. കാരണം ജർമ്മനിയിലെ മലയാളികളുടെ ഏതു പ്രശ്നത്തിലും അവർക്ക്  എന്ത് തീരുമാനം, അവയെല്ലാം എപ്പോൾ എങ്ങനെയും ഉണ്ടാകണമെന്ന് അവർക്ക് സ്വയമേവ തന്നെ തീരുമാനിക്കാൻ കഴിയും എന്നെനിക്കറിയാം.

നിങ്ങൾ മുന്നോട്ടുവച്ചിരിക്കുന്ന പ്രശ്നം ജർമ്മനിയിൽ ഇപ്പോൾ ജോലിചെയ്തു ജീവിക്കുന്ന മലയാളികളുടെ നീറുന്ന പ്രശ്നമല്ല. അവർ സ്വയം സൃഷ്ടിച്ചിട്ടുള്ള തിരക്കഥയല്ല, അത്. മലയാളികളെ തിരിച്ചയക്കുന്നതിന് ഇന്ത്യൻ മെത്രാൻ കൗൺസിൽ ഒരുക്കിയ പദ്ധതിയാണ്. സാമ്പത്തിക സഹായം നിങ്ങൾവഴി ജർമ്മൻ സർക്കാരിൽ നിന്നും വാങ്ങിയെടുക്കുന്നതിനുവേണ്ടി, ഓരോരോ കാരുണ്യ പ്രവർത്തിയുടെ പേരിന്റെ നിഴലിൽ ഒരു "റീഇന്റഗ്രേഷൻ" എന്ന പ്രോഗ്രാമിന് വിധേയമാക്കി മലയാളികളെ ഇന്ത്യയിലേയ്ക്ക് പറിച്ചുനടാൻ നിങ്ങളിവിടെ ശ്രമിക്കുന്നത് ശരിയല്ല, ഞങ്ങൾ ശക്തമായി എതിർക്കും. നിങ്ങൾ ഈ ശ്രമത്തിൽ നിന്നും വിട്ടു മാന്യമായി പിന്തിരിഞ്ഞു പദ്ധതിക്ക് മാന്യമായ അവസാനം കാണുകയാണുത്തമം എന്ന് ഞാൻ പറയുന്നു. ഞാൻ   "താക്കീതു നൽകി". സംസാരം വീണ്ടും തുടന്നു: അവരുടെ താൽക്കാലിക മറുപടി ഇപ്രകാരമായിരുന്നു: "ഇതിനു ഞങ്ങളിരുവരും, ഇവിടെയിരിക്കുന്ന യാൾ ക്രോയിസ്ബർഗ് ഇന്റർനാറ്റിന്റെ ഡയറക്ടർ Mr. HERMAN BRÖSKAMP- ഉം താങ്കളെ തേടി ഇവിടെയെത്തിയത്, താങ്കളുടെ കടുത്ത എതിർപ്പുകളെല്ലാം  നേർക്ക് കാണുവാനല്ല, മറിച്ചു, താങ്കളിപ്പോൾ ഞങ്ങളോട് പൂർണ്ണമായിട്ടും  സഹകരിക്കണമെന്ന് പറയുവാനാണ്," സിസ്റ്റർ ELLA STEUWART ഉടനെ തന്നെ സഗൗരവം പറഞ്ഞു നിറുത്തി. "എനിക്കെതിരെ അവരുയർത്തിയ "കമൻറ്" ഒരു ഭീഷണി മാത്രമായിരുന്നില്ല, അതൊരു യാഥാർഥ്യമായിരുന്നു. അവരുടെ വാക്കുകൾ എന്നെ പ്രകോപിപ്പിച്ചു." അവരിരുവരുടെയും നേർക്ക് തിരിഞ്ഞു, ഞാൻ ഇപ്രകാരം പറഞ്ഞു:"അവസാനമായി, എനിക്ക് നിങ്ങളോടു തുറന്നു ഇപ്പോഴുള്ള നിർദ്ദേശത്തിന് ഒരു മറുപടിയെ ഉള്ളൂ. ഇപ്പോൾ  "ജർമ്മനിയിലെ നിലവിലുള്ള മലയാളികളുടെ കൂട്ടപ്പാലായനം സാധിച്ചെടുക്കുവാൻ ഇനിയും നിങ്ങളുടെ  ശ്രമം തുടർന്നാൽ നിങ്ങൾ ജർമ്മൻ കോടതിയിൽ നിയമപരമായ നടപടിയെ നേരിടേണ്ടിവരും". ആ മറുപടി ചെന്ന് തറച്ചത് Mr. BRÖSKAMP ന്റെ നെഞ്ചിൽ. എന്റെ വലത്തുകരം അദ്ദേഹം തേടി പിടിച്ചു ഇപ്രകാരം എന്നോട് പറയുകയാണ്: "Mr. KUTTIKATTU, I will give you now an open word, I will not interfere to this Project in future, I can  understand your deep feeling, I will be sure I will leave from this work." അദ്ദേഹം ഇത്രയും പറഞ്ഞു നിറുത്തി, ഒരു വിഷമകരമായ ഭാവവികാരം നിറഞ്ഞ പുഞ്ചിരിയിൽ സമ്മാനിച്ചുകൊണ്ട് പ്രതീക്ഷിക്കാത്ത ഗാരണ്ടിയുടെ തരത്തിലുള്ള ഒരു വലിയ ഉറച്ച പ്രതികരണം ഞാൻ ഒട്ടുമേ പ്രതീക്ഷിച്ചതല്ല, അത് എന്നെ അത്ഭുതപ്പെടുത്തി. ഉടൻതന്നെ അവരിരുവരും എന്നോടു യാത്ര പറഞ്ഞു മുറിവിട്ടുപുറത്തേയ്ക്ക് പോയി.


സിസ്റ്റർ Ella Stuewart Mr. Herman Bröskamp നു 19 സെപ്. 1977 -ൽ അയച്ച കത്ത് - 


കേരളത്തിലെ മുൻ തൊഴിൽമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുമായുള്ള ചർച്ച- 

   

 മുൻ കേരളാ മുഖ്യമന്ത്രി
ശ്രീ.  ഉമ്മൻ ചാണ്ടി ജർമ്മൻ മലയാളികളുടെ വിഷയം പഠിക്കുന്നു.
       സംഭവങ്ങൾ ഏറെ ഗൗരവതരമായി അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ഞാൻ ഇന്ത്യൻ എംബസിയുടെ ഉത്തരവാദപ്പെട്ട ഫസ്റ്റ് സെക്രട്ടറി ശ്രീ. പട്ട്വർദ്ധനുമായും കൂടാതെ ജർമ്മൻകാരനായ ഫാ. ലുഡ്‌വിഗ്‌ ബോപ്പിനോടും  ഇന്ത്യയിലേക്കുള്ള എന്റെ യാത്രയെക്കുറിച്ചും സർക്കാർതലത്തിൽ എന്ത് ചെയ്യാനാകും എന്നുള്ള വിവിധ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. നേരെ മറിച്ചു അന്ന് മറ്റൊരു മലയാളി സുഹൃത്തുക്കളുമായി ഈ ആശയങ്ങൾ പങ്കുവച്ചാലുള്ള ദോഷകരമായ ഫലാവസ്ഥയെപ്പറ്റിയും പഠിച്ചു. ഇപ്രകാരം പ്ലാനിട്ടശേഷം ഞാൻ 1978 ആദ്യമേതന്നെ എന്റെ ഭാര്യയുമൊത്ത് കേരളത്തി ലേയ്ക്ക് യാത്ര തിരിച്ചു. അന്ന് കേരളത്തിലെത്തിയ ഞങ്ങൾക്ക് അന്നത്തെ കേരള തൊഴിൽ വകുപ്പ് മന്ത്രിയുമായി നേരിൽ ഈ പ്രശനം ചർച്ചചെയ്യാനു ള്ള ഒരു അവസരത്തിനായി എന്റെ ഒരു സുഹൃത്ത് തോമസുമായി ഉടനെ ഇടപ്പെട്ടു, അന്നദ്ദേഹം കാഞ്ഞിരപ്പള്ളി ഫെഡൽബാങ്കിന്റെ അക്കാലത്തെ മാനേജർ ആയിരുന്നു, അങ്ങനെ അദ്ദേഹം മന്ത്രിയുമായുള്ള നേരിട്ടുള്ള ഒരു കൂടിക്കാഴ്ച ഞങ്ങൾക്കായി തയാറാക്കി ഉറപ്പാക്കിയശേഷം ഞാനും എന്റെ ഭാര്യ ലൂസിയും എന്റെ സുഹൃത്ത് ശ്രീ. തോമസും ഒരുമിച്ചു അടുത്ത ഒരു ദിവസം ഉച്ചകഴിഞ്ഞു പാമ്പാടിയിലെ യാക്കോബായ പള്ളിയിലെത്തി. അന്ന് അവിടെ ഞങ്ങൾക്കായി കേരളത്തിന്റെ തൊഴിൽമന്ത്രിയായിരുന്ന മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി കാത്തിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച സമയത്തിന് ഞങ്ങൾ അദ്ദേഹത്തിന്റെയടുക്കൽ എത്തി. അദ്ദേഹവുമായി ജർമനിയിലെ  മലയാളികളുടെ വിഷയം ചർച്ചചെയ്തു.

നമ്മുടെ കേരള സഭാധികാരികൾക്കു യാഥാർത്ഥ്യബോധം കൂടുതൽ വേണ മെന്ന ലളിത അഭിപ്രായം എന്നോട് സൂചിപ്പിച്ചു." ഇന്ന് തന്നെ ഞാൻ തിരുവന ന്തപുരത്ത് എത്തി കേന്ദ്രമന്ത്രിയുമായി ജർമനിയിലെ മലയാളികളുടെ നില വിലുള്ള പ്രശനം സംസാരിക്കും. ശ്രീ. എ. ബി. വാജ്‌പേയ് ആണല്ലോ നമ്മുടെ വിദേശകാര്യമന്ത്രി (മുൻ ഇന്ത്യൻ പ്രധാനമന്ത്രി ), അദ്ദേഹത്തിന് ഇക്കാര്യത്തി ൽ സഹായിക്കാനാകും. നിങ്ങൾ ധൈര്യമായി ജർമ്മനിക്ക് പോവുക." മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഒടുവിൽ ഞങ്ങൾക്കുറപ്പ് തന്നുവിട്ടു. പിറ്റേദിവസംതന്നെ മലയാള മനോരമ പത്രത്തിലെ ഒരു നല്ല വാർത്തയിതായിരുന്നു. "കേരളത്തി ലെ തൊഴിൽ മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഇന്ത്യൻ വിദേശകാര്യമന്ത്രി ശ്രീ. എ. ബി. വാജ്പേയിയുമായി ഇന്ന് ജർമ്മനിയിലെ മലയാളികളുടെ ജോലി താമസ - പ്രശ്നത്തിൽ അനുകൂലമല്ലാത്ത വിധത്തിൽ പശ്ചിമ ജർമ്മൻ സർക്കാരിന്റെ അടിയന്തിര നടപടി കാര്യങ്ങളെപ്പറ്റി ടെലിഫോണിൽ ബന്ധപ്പെട്ടു അറിയി ച്ചു. ജർമ്മനിയിലെ മലയാളികളുടെയും നിലവിലുള്ള നിലനിൽപ്പിനുവേണ്ടി ഏറ്റവുംവേഗം ജർമ്മൻ അധികാരികളുമായി പരിഹരിക്കുവാനുള്ള ശ്രമങ്ങ ൾ ഉടനെ ചെയ്യുമെന്ന് അന്നത്തെ വിദേശകാര്യമന്ത്രി ശ്രീ. വാജ്പേയ്‌ ഉറപ്പു നൽകി"യെന്നും ശ്രീ. ഉമ്മൻ ചാണ്ടി നൽകിയിരുന്ന സ്വന്തം വാർത്ത കുറിപ്പ് വാർത്തയായി പ്രസിദ്ധീകരിച്ചു. പാമ്പാടിയിൽ വച്ചുള്ള ചർച്ചയിൽ മന്ത്രി ശ്രീ. ഊമ്മൻ ചാണ്ടി ഞങ്ങളോട് ഓർമ്മിപ്പിച്ചു: "നിങ്ങളിവിടെനിന്നുപോയി ജർമ്മനിയിലേയ്ക്ക് തിരിച്ചെത്തുമ്പോൾ എനിക്ക് ഉടനെതന്നെ വിശദമായി തിരുവനത്തപുരത്തേയ്ക്ക് തന്നെ എഴുതുക. ആശങ്ക കൂടാതെ ജർമ്മനിക്ക് തിരിച്ചു പോവുക". ആദ്ദേഹം ശക്തമായ ഉറപ്പു തന്നു നല്ല യാത്ര പറഞ്ഞു പാമ്പാടിയിൽ നിന്നും ഞങ്ങൾ പിരിഞ്ഞു.

 കേരളത്തിന്റെ തൊഴിൽ മന്ത്രി 
ശ്രീ ഉമ്മൻ ചാണ്ടി എനിക്ക് അയച്ച
കത്ത് -1978 
കേരളത്തിലെത്തിയ ഞാനും എന്റെ ഭാര്യയും അധികം നാളുകൾ കഴിയാ തെ തന്നെ തിരിച്ചു വീണ്ടും ജർമ്മനിയിലേക്ക് പുറപ്പെട്ടു. ജർമ്മനിയിലെ വിവിധ വിശേഷങ്ങൾ ഞാനും എൻ്റെ സുഹൃത്ത് ശ്രീ. ജോർജ്. ജോസഫ്. കട്ടിക്കാരനും (കവിത മാസിക), (അതുപോലെതന്നെ ഹൈഡൽബെർഗ്ഗിലെ ഫാ. ലുഡ്വിഗ് ബോപ്പുമായി പങ്കുവച്ചു. ഞാൻ കേരളത്തിലെ അന്നത്തെ (1978 ) തൊഴിൽവകുപ്പ് മന്ത്രിയായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിക്ക് അടുത്ത ദിവസം തന്നെ പുതിയ കാര്യങ്ങൾ അറിയിച്ചു ഞാൻ ഒരു കത്തയച്ചു. അധികം വൈ കാതെ അദ്ദേഹം എനിക്ക് തിരുവനന്തപുരത്തു നിന്ന് മറുപടി അയച്ചു. അദ്ദേഹം എനിക്ക് അയച്ചിരുന്ന മറുപടിക്കത്ത് മുകളിൽ ചേർക്കുന്നു.

 Late T .T.P. Abdulla
(Former ambassador in Sudi Arebia), (L) 
George Kuttikattu-
1978.
    
അദ്ദേഹത്തിൻറെ കത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി ശ്രീ. എ .ബി. വാജ്‌പേയ് യുമായി അദ്ദേഹം നേരിട്ട് സംസാരിച്ചുവെന്നും ഇന്നുവരെയുള്ള ആരെയും ഇന്ത്യയിലേയ്ക്ക് തിരിച്ചയയ്ക്കാതിരിക്കാനുള്ള നടപടികളെല്ലാം അദ്ദേഹം സ്വീകരിച്ചതായും അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് കത്തിലൂടെ അറിയിച്ചു. കൂടാതെ, ഓവർസീസ് കോർപ്പറേഷൻ ചെയർമാൻ ശ്രീ. ടി.ടി.പി അബ്ദുള്ളയെ ജർമ്മനിയിൽ വരുവാനും ഞാനുമായി നേരിട്ട് കണ്ടു പ്രശ്നങ്ങളെ കൂടുതലായി പഠിക്കുവാനും വേണ്ടി ആവശ്യപ്പെട്ടിരിക്കുകയാണെന്നും ആശങ്കയ്ക്ക് ഒരു വകയില്ലെന്നും മന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എന്നെ കത്തെഴുതി അറിയിച്ചു. ഉടനെ അതിനുശേഷം ഞാൻ എന്റെ ചില അടുത്ത സുഹൃത്തുക്കളും ജർമ്മൻകാരു മായ സുഹൃത്തുക്കളുമായും ഇക്കാര്യങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട പുതിയ നടപടികളെപ്പറ്റി ആലോചിച്ചു.


ശ്രീ. T. T. P. Abdulla, ഇന്ത്യയുടെ മുൻ സൗദി അറേബ്യൻ അംബാസഡർ (1968-73) ആയിരുന്നു.  Indian Overseas Employment Corporation ന്റെ Chairman- ശ്രീ. T. T. P. Abdulla യും ഞാനുമായി നേരിട്ട് ജർമ്മനിയുടെ മുൻ തലസ്ഥാനമായിരുന്ന ബോണിൽ, അക്കാലത്തെ ജർമ്മനിയിലെ ഇന്ത്യൻ അംബാസഡർ ശ്രീ. അഹമ്മദിന്റെ ഔദ്യോഗിക വസതിയിൽ വച്ച്, ജർമ്മനിയിലെ വിവിധ സ്ഥലങ്ങളിലുള്ള മലയാളികളുടെ വിവിധ തരത്തിലുള്ള പ്രശ്നങ്ങളെപ്പറ്റി സംസാരിക്കുവാൻ തക്ക ഇടപാട് ചെയ്തു. ഇതിനെല്ലാം ബോണിലെ ഇന്ത്യൻ എംബസി ചെയ്തുതന്ന സേവനം ഈയവസരത്തിൽ ഓർമ്മിക്കുകയാണ്. അധികം താമസിയാതെ തന്നെ ശ്രീ. ടി. ടി. പി .അബ്ദുള്ളയെ ജർമ്മനിയിലേയ്ക് അയക്കാനുള്ള ഔദ്യോഗിക നടപടികളെല്ലാം കേരള സർക്കാർ ഇതിനകം തന്നെ ചെയ്തന്നറിയിച്ചുകൊണ്ട് മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തു നിന്ന് ഏറെ സന്തോഷത്തോടെ എനിക്ക് കത്തയച്ചു.


ശ്രീ. ടി. ടി. പി. അബ്ദുള്ളയുടെ വരവ് 

അതിന്ശേഷം അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം ജർമ്മനിയിലെ ഇന്ത്യൻ എംബസിയുമായി ശ്രീ ടി. ടി. പി. അബ്ദുള്ളയുമായുള്ള  കൂടിക്കാഴ്ചയുടെ വിശദ കാര്യങ്ങളുമായി ഞാൻ ബന്ധപ്പെട്ടു. ബോണിലെ ഇന്ത്യൻ എംബസിയു മായും, ODEPC- യുമായും ടെലിഫോണിലും കത്തുകളിലൂടെയും ബന്ധപ്പെട്ടു തുടങ്ങി. ഇന്ത്യൻ എംബസിയുടെ പൂർണ്ണമായ സഹകരണം എന്നെ ആശ്വസി പ്പിച്ചു. ബോണിലെ അന്നത്തെ ഇന്ത്യയുടെ അംബാസിഡർ ശ്രീ. അഹമ്മദ്, എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ. പട്ട്വർത്ഥൻ എന്നിവരുടെ ക്രിയാത്മക അടിയന്തിര ശ്രദ്ധ നമ്മുക്കായി നൽകിയത് ഇവിടെ പറയാതെ പോകുന്നത് തന്നെ നീതിയല്ല. ശ്രീ. ടി. ടി. പി. അബ്ദുള്ളയുടെ ജർമൻ സന്ദർശനത്തെപ്പറ്റി നടന്നിട്ടുള്ള കത്തിടപാടുകളിൽ നിന്ന് ചിലതു മാത്രം ചുവടെ ചേർക്കുന്നു. പക്ഷെ മലയാളികളുടെ ജർമ്മനിയിലെ ഭാവിയുടെ നിലനിൽപ്പിനെ    


അപകടപ്പെടുത്തിയ ചിലരുടെ സ്വാർത്ഥതയുടെ നീചമായ നീക്കങ്ങ ൾക്കെതിരെ നടത്തിയ ശ്രമങ്ങളുടെ ഏകദേശ ചരിത്രമാണിവിടെ വായന ക്കാർക്ക് സാക്ഷ്യപ്പെടുത്തുന്നത്.

ഇതേയവസരത്തിൽ മറ്റു ചില ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ ഉണ്ടായി. 1977 ജനുവരി ഫെബ്രുവരി മാസത്തിൽ ജർമ്മൻ കാരിത്താസിന്റെ കൊളോൺ ഓഫീസ് ഡയറകരുടെ ഇന്ത്യാ സന്ദർശനം. അദ്ദേഹത്തിൻറെ അഭിപ്രായത്തി ൽ ഇന്ത്യാ ഗവണ്മെന്റിന്റെ ക്ഷണം സ്വീകരിച്ചു തങ്ങൾ ഇന്ത്യയിലേയ്ക്ക് പോയി എന്നാണു ഭാഷ്യം. കാരിത്താസ് ഡയറക്ടർ Dr. Koenen ന്റെ കൂടെ കൊളോൺ കാരിത്താസിന്റെ ഇന്ത്യൻ സോഷ്യൽ സർവീസിൽ ഉള്ള ഒരു മലയാളിയും പങ്കെടുത്തുവെന്ന് തെളിവ് സഹിതം അറിഞ്ഞു. അവർ അന്ന് നടത്തിയ കത്തിടപാടുകളിൽ നിന്ന് കൊളോണിലെ ഏതു മലയാളിയാണ് പോയതെന്ന് വ്യക്തമായിരുന്നു.


അദൃശ്യ ജീവികൾ 

ജർമ്മനിയിൽ ഇതിനകം ഓണാഘോഷങ്ങൾ നടത്താനും ഗ്രൂപ്പ് പാർട്ടികൾ നടത്താനും മാത്രം ഉദ്ദേശിച്ചുള്ള മലയാളി സമാജങ്ങളുമായിട്ട് ബാഡൻ വ്യൂ ർട്ടം ബർഗ് മലയാളികളുടെ വിസാ-ജോലി പ്രശ്നങ്ങളേപ്പറ്റി സംസാരിക്കാൻ നേരിട്ട് ഞാൻ ബന്ധപ്പെട്ടുനോക്കി. ഈ പ്രസ്ഥാനങ്ങൾ എല്ലാം നിയന്ത്രിച്ചിരു ന്നത് അന്നത്തെ കൊളോൺ കാരിത്താസ് ജീവനക്കാരും അവരിൽ ചില മല യാളികളായ ഇൻഡിഷർ സോഷ്യൽ വർക്കിന്റെ ചിറകുകളും ആയിരുന്നു. യഥാർത്ഥ വസ്തുതകൾ മറച്ചു വയ്ക്കുന്നത് വിവേകമല്ലല്ലോ. 



ജർമ്മനിയിലെ ചില മലയാളികളും, അത്പോലെതന്നെ കേരളത്തിൽനിന്നു കൊളോണിലെത്തി പുരോഹിത വൃത്തി ചെയ്തിരുന്ന കർമ്മലീത്താ സഭാ വൈദികരുടെ നേതൃത്വവും മറ്റുചില ജർമ്മൻ മലയാളി പ്രമുഖരുംകൂടി ആയിരുന്നു ജർമ്മനിയിൽ മേല്പറഞ്ഞവരുടെയും ഇടനിലക്കാരായിട്ട് വേണ്ട സഹായികളായിട്ട് അന്ന് ഇരുളിന്റെ മറയിൽ നിന്നു പ്രവർത്തിച്ചത്. ആ മലയാളികൾ ആകട്ടെ, അവർ ജർമ്മൻകാരിത്താസ് സംഘടന നൽകിയ ജോലിയു ടെ ആനുകൂല്യങ്ങളെല്ലാം സ്ഥിരമായി പറ്റുന്നവരായരുന്നു. ഇന്നും ജർമ്മൻ മലയാളികളുടെ സാംസ്ക്കാരിക ജീവിത വഴികൾ തെളിക്കുന്നവർ തങ്ങളാണെന്ന് പ്രചാരണം ചെയ്യുന്നുണ്ട്. മലയാളിയുടെ സാമൂഹ്യജീവിത ക്ഷേമത്തിനാണെന്നാണ് അവരുടെ ഭാഷ്യം. അവരവരുടെയോ, സ്വന്തവും സ്വാർത്ഥതാൽപ്പര്യകാര്യത്തിനുവേണ്ടിയോ ആണ്, ജർമ്മൻ കാരിത്താസിൽ നിന്നും സാമ്പത്തിക ആനുകൂല്യം സ്വീകരിച്ചുകൊണ്ടുള്ള പ്രവർത്തനം. ജർമ്മനിയിലെ മലയാളിയുടെ ജീവിതയാഥാർത്ഥ്യത്തെ മറുവേഷം കെട്ടി ഉണ്ടാക്കിയ വെറും നുണക്കഥകളുടെ സ്ഥിരം ജേർണൽ വേലകൾ അവർ സൃഷ്ടിക്കുന്നുണ്ട്. ഇതാർക്ക് വേണ്ടി? "ജർമ്മൻ മലയാളികളുടെ ക്ഷേമ കാര്യ പ്രവർത്തകാരാണ് എന്ന് ഇക്കാലത്തും പറഞ്ഞു പരസ്യം നൽകിയിരുന്നു. പരസ്പരം അങ്ങു മിങ്ങും അവാർഡുകൾ നൽകി സ്വയം പുകഴ്ചകൾമാത്രം തേടുന്ന ഇക്കൂട്ടർ തിരിവെളിച്ചത്തിലെത്തുന്ന വെള്ളീച്ചകളെയാണ് ഇവിടെ ഓർമ്മിപ്പിക്കുന്നത്.  

ജർമ്മനിയിൽ മാത്രമല്ല, പ്രവാസിമലയാളിസമൂഹത്തിൽ ചിലരിൽ ഇപ്പോഴും കാണാനുള്ളത്, കേരളത്തിലെ മലയാളിയുടെ ഒറിജിനൽ ക്രിമിനൽ തട്ടിപ്പ് മനോഭാവത്തിന്റെ കടുംനിറം ഒട്ടും മാറാത്ത തനി മകുടോദാഹരണമാണ്. ഇവരുടെയെല്ലാം പിന്നാമ്പുറവേദികളാണ് സ്വയം അവർ തന്നെ പലപല രൂപം നൽകി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതായ ഓരോ പേരിലുള്ള മലയാളികളുടെ സമാജങ്ങൾ. ഉദാഹരണങ്ങളാണ്, നമ്മുടെ ലോകം, ലോകമലയാളി, വേൾഡ്‌ മലയാളി എന്നിങ്ങനെ നമ്മുടെയല്ലാം മാതൃഭൂമി നൽകിയ മലയാളിക്കുള്ള സ്വന്തം വ്യക്തിത്വം ഇല്ലാതാക്കുന്ന ചില ലോകമലയാളിയുടെ ഭൗതികലോക ത്തിനു പ്രതിരൂപാത്മകമല്ലാത്ത പ്രസ്ഥാനങ്ങൾ. ഇവയൊന്നും മലയാളിയുടെ അന്തസ്സിന്റെ തനിമയ്ക്ക് ഒട്ടും പൂർണ്ണത നൽകുന്നവയല്ലല്ലോ പേരുകൾ മാറ്റി മലയാളിക്ക് സർവ്വനാമം നൽകുക.. ഇവയൊന്നും പ്രവാസിമലയാളികൾക്ക് പ്രയോജനപ്പെട്ടിട്ടില്ല. കേരളത്തിന്റെ തനിമ നിറഞ്ഞ മലയാളികളെങ്ങനെ ലോകത്തിലെ പൊതുനിരത്തിന്റെ ഐഡന്റിറ്റി മാത്രം പ്രതിഫലിക്കുന്ന അർത്ഥപൂർണ്ണതയില്ലാത്ത ലോകമലയാളിയാകും?. മലയാളിയുടെ ഉറവിടം കേരളഭൂമിതന്നെ. നമ്മളാരും ലോകമൊട്ടാകെയലഞ്ഞു നടക്കുന്ന പ്രത്യേക പതിപ്പ് വർഗ്ഗമലയാളികളല്ല. ഒരു ലോകമലയാളി!! അങ്ങനെ നോക്കുമ്പോൾ ബ്രിട്ടീഷുകാരെ "ലോക ഇംഗ്ളീഷുകാരൻ", ലോക ഇന്ത്യാക്കാരൻ, ലോക അമേരിക്കക്കാരൻ, ലോകജർമ്മൻകാരൻ, ലോക ജപ്പാൻകാർ എന്നൊക്കെ ആ സമൂഹങ്ങളെ വിളിക്കാനുള്ള ആശയം വൈകാരികമായ ഇണക്കമുള്ള അർത്ഥശൂന്യതയെ പൂശുകയാണ്.   


മലയാളികളെ ജർമ്മനിയിൽ നിന്നും വടക്കേ ഇന്ത്യൻ രൂപതകളുടെ കാട്ടു പ്രദേശത്തേയ്ക്ക്ഉദാ: സാഗർ കത്തോലിക്കാ രൂപതയുടെ വനപ്രദേശത്തും, ബോംബെയിലെ ചില അവികസിതഗ്രാമപ്രദേശങ്ങളിലും റീഇന്റഗ്രേഷൻ പദ്ധതി നടത്താൻ സഹായിക്കുന്നവരുടെ ചിറകുകൾ ഇവരായിരുന്നുവെന്ന് മനസ്സിലായി. ജർമ്മനിയിൽ ബാഡൻ വ്യൂർട്ടംബർഗ് സംസ്ഥാനത്താണ് അന്ന് മലയാളികൾക്ക് പ്രശ്നമുണ്ടായത്. ഫ്രാങ്ക്ഫർട്ട് മലയാളിസമാജം, പ്രവർത്തകരുമായിട്ട് ഞാൻ നേരിട്ട് പ്രശ്നങ്ങളെപ്പറ്റി വിശദമായി സംസാരിച്ചുനോക്കി. ഓ ! അവർക്ക് അവിടെ പ്രശ്നമില്ലല്ലോ, അവർ തികച്ചും മൂകതയുടെ നയപരമായ മറുപടി മാത്രം സമ്മാനിച്ചു എന്നെ അയച്ചു. എന്റെ താല്പര്യങ്ങളോട് ചേർന്ന് സഹകരിക്കുന്നതിനു തയ്യാറായില്ല. അവർ എങ്ങനെയും മെത്രാൻസമിതിയുടെ രഹസ്യപദ്ധതിക്കനുകൂലമല്ലാത്തതായ ഞങ്ങളുടെ എതിർപ്പിനെതിരെ അവരുടെ മൗന നിസഹകരണത്തിലൂടെ ഈ വിഷയം അവിടെവച്ചുതന്നെ ഇല്ലെന്നാക്കുകയെന്ന തന്ത്രം സമാജനേതൃത്വം സമർത്ഥമായി സ്വീകരിച്ചു. 

മലയാളികൾ മറുനാടുകളിൽ എവിടെയെല്ലാം എത്തിച്ചേരുന്നുവോ, അവിടെ നാലുപേരുണ്ടെങ്കിൽ അവരിൽ ഒന്നുരണ്ടുപേർ തലക്കെട്ട് അലങ്കരിക്കാൻ ഉടൻ തയ്യാറായി നിൽക്കും. പ്രസിഡന്റും; ചെയർമാനും ഒക്കെ:  ഇവരൊന്നും മലയാളികളുടെ സാമൂഹ്യജീവിത വഴിയിൽ ഒരിക്കലും പ്രതിബദ്ധതയുള്ള സഹായികളായിട്ടില്ല. മറുരാജ്യത്തു നിന്നും വന്നവരുടെ യാതൊരു രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും ഒരു ലോകരാജ്യങ്ങളിലും അതിന്റെതായ തനി അർത്ഥത്തിൽ പ്രായോഗികമായ ഒരു  ക്രിയാത്മക ശക്തിപ്രാപിക്കുകയില്ല. സൗത്ത് ആഫ്രിക്കയിൽ മഹാത്മാഗാന്ധി പലതും പരീക്ഷിച്ചു, പല സമാജങ്ങളും പല സംഘടനകളും: ഈ സത്യം നന്നായിട്ട് മനസിലാക്കി. നാലാൾ കൂടുന്നിടത്ത് മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാക്കളുടെ പാർട്ട് അഭിനയിക്കാൻ ഓരോ സമാജങ്ങൾ നല്ലതാണ്. തൂത്തുകുണുക്കി പക്ഷികളുടെ നൃത്തം ചവിട്ട് മാത്രം കാണാനാവും, അവിടെ. ജർമ്മനിയിലെ മലയാളികളുടെ കാര്യത്തിൽ അന്ന് കൊളോണിൽ വിളിച്ചു ചേർത്തു നടത്തിയ അഖിലജർമ്മൻ സമ്മേളനവും ഇത്തരക്കാർ വിഭാവന ചെയ്തു നടത്തിയതാണ്. ഉദ്ദേശശുദ്ധിയില്ലാതെ അവർ നടത്തിയ കൊളോൺ സമ്മേളനമാകട്ടെ അക്ഷരാർത്ഥത്തിൽ ഒരു തികഞ്ഞ പരാജയമായിരുന്നു.

ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തിന്റെ, വിശിഷ്യാ, മലയാളിയുടെ മാന്യത ജർമ്മൻകാരുടെയിടയിൽ വർദ്ധിച്ചിരുന്നു. അവരുടെ പരിചിതർക്ക്‌ നമ്മുടെ ജർമ്മനിയിലെ ജീവിതത്തിനു തടസ്സം സൃഷ്ടിച്ചവരുടെ നേർക്ക് വിദ്വേഷം ഉണ്ടാകാൻ കാരണമായി. അങ്ങനെ കൊളോൺ സമ്മേളനത്തിന്റെ അനന്ത രഫലം, അതിന്റെ ചില സംഘാടകർക്ക് നേരേ വിദ്വേഷം ഉയരുകയും ചെയ്തു വെന്നതാണ് വസ്തുത.  ജർമ്മനിയിലെ മലയാളികളുടെ മേൽ "റീ ഇന്റഗ്രേഷൻ പ്ലാൻ" അടിച്ചേൽപ്പിക്കാൻ ശ്രമിച്ച അപകടകാരികൾ ആരാണ്, അവർക്കെതി രെ  പൗരുഷത്തോടെ  എതിർക്കാൻ   കഴിയുമെന്നും     ബാഡൻവ്യൂർട്ടംബർഗ്  സംസ്ഥാനത്തുള്ള മലയാളികൾ തെളിയിച്ചു. എന്നാൽ ജർമ്മനിയിലെ ചില മലയാളികളുടെയോ അന്തഃഛിദ്രത്തിന് അത് കൃത്യമായി വഴിതെളിയിച്ചു. സങ്കടകരമായ സാഹചര്യങ്ങൾ മലയാളിസമൂഹത്തിൽ രൂപപ്പെട്ടത് ഞാൻ കേരളത്തിലായിരിക്കുമ്പോഴാണ്. അന്ന് കേരളത്തിൽ നിന്നും ഞാൻ വീണ്ടും തിരിച്ചു ജർമ്മനിയിലെത്തിയപ്പോൾത്തന്നെ ശ്രീ. ടി. ടി. പി. അബ്ദുള്ളയുടെ ജർമനിയിലേക്കുള്ള വരവിനെപ്പറ്റിയുള്ള ആവശ്യമായ ശ്രമങ്ങൾ ആരംഭിച്ചു.

ശ്രീ ടി. ടി. പി.അബ്ദുള്ളയുടെ വരവിനെക്കുറിച്ചു ലിബിയയിൽനിന്നും എനിക്കയച്ച ടെലിഗ്രാം സന്ദേശമാണ് ചുവടെ കാണുന്നത്.



ശ്രീ. ടി. ടി. പി. അബ്ദുള്ളയുടെ വരവ് അറിയിച്ചുകൊണ്ടുള്ള ടെലിഗ്രാം ലിബിയയിൽ നിന്നും എനിക്ക് ലഭി ച്ചു. ഉടനെ തന്നെ ഞാൻ ഇന്ത്യൻ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി ശ്രീ. പട്ട്വർദ്ധനെ വിളിച്ചറിയിച്ചു. അതുപോലെ തന്നെ പിറ്റേദിവസം നടക്കുന്ന കൂടിക്കാഴ്ച എങ്ങനെയെ ല്ലാമെന്നും, എപ്രകാരം എവിടെ എന്നെല്ലാം തീരുമാനിച്ചു. ഞാൻ അക്കാലത്ത് ഹൈഡൽബർഗിൽ താമസിക്കുന്നു. അക്കാലത്തെ ഇന്ത്യൻ അംബാസിഡറുടെ ജർമ്മനിയിലെ ബോണിലുള്ള ഔദ്യോഗിക വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തുവാൻ ശ്രീ ടി. ടി. പി. അബ്ദുള്ളയും ഇന്ത്യൻ എംബസിയും തമ്മിൽ ആലോചിച്ചു വേണ്ട തീരുമാനമെടുത്തു. 

ടി.ടി.പി. അബ്ദുള്ളയുമായി നടന്ന ചർച്ചയുടെ ദൃശ്യം.

ടി.ടി.പി. അബ്ദുള്ളയുമായി
നടന്ന ചർച്ചയുടെ ദൃശ്യം
ഉടനെ തന്നെ ഞാൻ ശ്രീ. ജോർജ്. ജെ. കട്ടിക്കാരനെയും, ഫാ. ലുഡ്വിഗ് ബോപ്പിനെയും വിവരം അറിയിച്ചു. ചർച്ചയിലും കൂടിക്കാഴ്ചയിലും പങ്കു ചേരണമെന്ന് ശ്രീ. കട്ടിക്കാരനെ ഓർമ്മിപ്പിച്ചു. പിറ്റേദിവസം അദ്ദേ ഹം കൊളോണിൽ നിന്നും ബോണിൽ നിശ്ചയിച്ചുറപ്പിച്ച സമയത്തു വന്നു. ജർമ്മനിയിൽ അപ്പോൾ മല യാളികൾ നേരിടുന്ന പ്രശ്നങ്ങളെ ക്കുറിച്ചും റീഇന്റഗ്രേഷന് വേണ്ടി ചില മലയാളികൾ വിശ്രമമില്ലാതെ മലയാളിക്കെതിരെ അക്കാലത്ത് ജർമ്മൻകാരുടെ സഹായത്തോടെ വൻ തട്ടിപ്പ്  ചെയ്യുന്നവരുടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്തു. ഇന്ത്യാ ഗവണ്മെന്റിന്റെ അടിയന്തിരമായിട്ടുള്ള പല  സഹായവും സഹകരണവും ജർമ്മൻ മലയാളികളുടെ കാര്യത്തിൽ ഉടനെ ഉണ്ടാകുമെന്നു അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പശ്ചിമ ജർമ്മനിയും ഇന്ത്യയും തമ്മിലുണ്ടാകേണ്ടതായ നല്ല ബന്ധം തുടരുന്നതിൽ ആശങ്കയ്ക്ക് വകയില്ല എന്ന ഉറച്ച ആധികാരിക അഭിപ്രായമാണ് അപ്പോൾ അദ്ദേഹത്തിൽ നിന്നും കേട്ടത്. ജർമ്മനിയിൽ എല്ലാ മലയാളിനഴ്‌സുമാരുടെ കാര്യത്തിൽ ജർമ്മൻ സർക്കാരുമായി ഇടപെടുമെന്നും ഇന്ന് വരെയുള്ള ആരെയും ഇന്ത്യയിലേക്ക് അകാരണമായി തിരിച്ചയക്കാതിരിക്കാനുള്ള എല്ലാ നടപടികളും ചെയ്യും  എന്നദ്ദേഹം അപ്പോൾ ഞങ്ങൾക്ക് പൂർണ്ണ ഉറപ്പു നൽകി. ഈ വിഷയത്തിൽ  ഇന്ത്യയിലെ കത്തോലിക്കാ സഭാധികാരികളുടെ നിലപാടിൽ അദ്ദേഹം നിരാശാനായിരുന്നെങ്കിലും ചെറിയ മൗനമായ നിലപാടുകൾ സ്വീകരിച്ചു.  "അവരുടെ നടപടി വിവേകപൂർവ്വമല്ലാ, ഇതും, അതല്ല, അതിലപ്പുറവും ഇനി പ്രതീക്ഷിക്കാം" എന്ന ഒരു കമന്റ് പറഞ്ഞു നിർത്തി. ശ്രീ. ടി. ടി. പി. അബ്ദുള്ള യുമായി നടത്തിയ ചർച്ചയിലൂടെ ജർമ്മനിയിൽ ജോലിചെയ്യുന്നവരായിട്ടു ള്ള ഓരോരോ മലയാളികളുടെ താമസ- ജോലി സംബന്ധിച്ച വിഷയങ്ങളിൽ നിർണ്ണായക ഫലവും ആശ്വാസവും ഭാവിയിൽ നൽകുവാൻ കഴിയുമെന്ന് ലഭിച്ച ഉറപ്പിൽ അന്ന് ഞങ്ങൾക്കുണ്ടായ ഉറച്ച ആത്മവിശ്വാസത്തോടെയാണ് അദ്ദേഹത്തോട് ഞാനും ശ്രീ ജോർജ് കട്ടിക്കാരനും വിടപറഞ്ഞിറങ്ങിയത്.

ജർമ്മനിയിലെ മലയാളികളെ മുഴുവൻ കാരിത്താസ് എന്ന കരുണയുടെ സേവകരുടെ സഹായത്താൽ "റീ ഇന്റഗ്രേഷൻ" എന്ന നിഗൂഢ പദ്ധതിയിൽ പിടിച്ചു കെട്ടി ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ എത്തിക്കുവാനുള്ള തന്ത്ര ങ്ങൾ ചിലർ സ്വയം മെനഞ്ഞുനോക്കി. അത് തന്നെ തീരാവിനയായി അവർ ക്ക് നേരെ തിരിച്ചു വന്നു. കൊളോൺ കാരിത്താസിൽ അവരോടടുത്തേറെ ബന്ധപ്പെട്ട് നിന്നിരുന്ന ചില മലയാളികൾ മറ്റുള്ളവരുടെ മുൻപിൽ അവരുടെ മാതൃകാനടപടി മറ്റുള്ളവരെ  ബോധ്യപ്പെടുത്തുവാൻ കേരളത്തിലേയ്ക്ക്  വീണ്ടും തിരിച്ചു പോകുവാൻ പദ്ധതിയിട്ടു. മോഡൽ റീഇന്റഗഷൻ പദ്ധതി മറ്റുള്ളവരെ ആകർഷിക്കുവാനുള്ള ഒരു തന്ത്രം പ്രയോഗിച്ചു നോക്കി. അതു പക്ഷേ അവർ രണ്ടു വർഷങ്ങളോളം കേരളത്തിൽപോയി താമസിച്ചതല്ലാതെ മറ്റൊന്നും ജർമ്മനിയിൽനിന്നും അവർക്കാർക്കും പ്രത്യേക സഹായമായിട്ട്  പ്രതീക്ഷിക്കാനായില്ല. അവർക്ക് കൈയിൽ ഉണ്ടായിരുന്ന കാശ് അത്രയും കേരളത്തിൽ ചെലവായി. ജർമ്മനിക്ക് തിരിച്ചുപോരേണ്ടതായ നാണക്കേട് സഹിച്ചു. അതിനുശേഷം അവർക്കാർക്കും ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ എന്നെന്നേയ്ക്കുമായി ജർമ്മനിയിലേക്ക് തിരിച്ചെത്തി. അവരൊ, ഇപ്പോഴും ജർമ്മനിയിൽ ജീവിക്കുന്നു.

"റീഇന്റഗ്രേഷൻ" എന്ന നിഗൂഢ പദ്ധതി ആവിഷ്ക്കരിച്ചവരുടെ വലിയ പരാജയം സ്വയം സമ്മതിച്ചതാണ് ചില മലയാളികൾ രണ്ടു വർഷത്തോളം കേരളത്തിലേയ്ക്ക് പോയി താമസിച്ചു നോക്കിയത്. അവിടെ കത്തോലിക്ക മെത്രാന്മാർക്കെല്ലാം പിന്തുണ നൽകാൻ താമസിച്ചതും, ഒടുവിൽ നാണം കെട്ട് അവർ ജർമ്മനിയിൽനിന്നും അന്ന് തോളിലിട്ട മാറാപ്പുംകെട്ടി വീണ്ടും തോളിലിട്ട് ജർമ്മനിയിലെത്തിയത്, കൊളോൺ കാരിത്താസിന്റെ വളരെ അനുസരണയുള്ള അടിമകളാകാൻ തന്നെ വീണ്ടും തീരുമാനിച്ചെത്തിയ  അവരാരും തിരിച്ചു ഇന്ത്യയിലേയ്ക്ക് ഇന്നും പോയിട്ടില്ല. അവരെ കൊളോൺ നഗര പരിസരത്ത് ഇന്നും കാണാനുണ്ട്. നാമൊക്കെ പലപ്പോഴും യാഥാർത്ഥ്യ രംഗം കണ്ടിട്ടുണ്ട്. ഇറച്ചിക്കടയുടെ മുമ്പിൽ പോത്തിന്റെ തല വെട്ടിമുറിച്ചു  വച്ചിരിക്കുന്നു. "ഇത് എന്റെ ഇറച്ചി തന്നെയാണ്" എന്ന സാക്ഷ്യപത്രംപോലെ. ഇപ്രകാരമാണ്  മറ്റുള്ള മലയാളികളെയെല്ലാം സാക്ഷ്യപ്പെടുത്തുന്ന ബോർഡ്  പോലെ ചിലരെയിന്നും നമുക്ക് അവിടെ കാണാൻ കഴിയും. ഇതായിരുന്നു, മലയാളിയെ വില്പന നടത്താൻ വേണ്ടി സ്വന്തം സഭയുടെ ഔദ്യോഗിക ഉന്നത പദവികൾ മറന്നുകൊണ്ട് സ്വാർത്ഥത നിറഞ്ഞ സഭാധികാരികൾ സ്വയം പ്ലാനിട്ടിരുന്ന മനുഷ്യവിരുദ്ധ "മാതൃകാ റീഇന്റഗ്രേഷൻ" രൂപപ്പെടുത്തിയ രക്തക്കറപൂണ്ട മനുഷ്യസേവനം!! ഇക്കൂട്ടർ കുഴിച്ച ചതിക്കുഴികൾക്കാകട്ടെ  സത്യത്തിന്റെ മുഖത്തിന്റെ തനി ശോഭയെ ഇരുട്ടിലാക്കാൻ പ്രാപ്തമായ ഒരു  ശക്തിയുണ്ടായില്ല. 

ഇതിനിടയിൽ കേരളത്തിലെ തൊഴിൽമന്ത്രിയും മുൻ കേരള മുഖ്യമന്ത്രിയും ആയിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെയും ഇന്ത്യയുടെ വിദേശകാര്യമന്ത്രി ശ്രീ. എ. ബി. വാജ്പേയിയുടെയും, ശ്രീ. ടി. ടി. പി. അബ്ദുല്ലയുടെയും, ബോണിലെ  ഇന്ത്യൻ എംബസിയുടെയും ജർമ്മൻ സർക്കാരുമായുള്ള ശക്തമായ നയതന്ത്ര ഇടപെടലുകളും ഉണ്ടായി. മനുഷ്യത്വപരവും, ശക്തവുമായ പല ചർച്ചകളും  ജർമ്മനിയിലെ മലയാളികളുടെയെല്ലാം ജോലി- താമസ- വിസാ കാര്യങ്ങൾ  നമ്മുടെ പ്രതീക്ഷൾക്കപ്പുറമുള്ള ഫലം ഉണ്ടാക്കി. ജർമൻ പാർലമെന്റും, പാർലമെന്റേറിയൻമാരും, ജർമ്മൻ കത്തോലിക്കാസഭയും, ജർമ്മയിലെ പ്രാദേശിക ഭരണകർത്താക്കളും ഇന്ത്യാക്കാർക്ക് അനുകൂലമായി എടുത്ത മഹത്തായ തീരുമാനത്തെ സ്വാഗതം ചെയ്തു. അത് ജീവനുള്ള സത്യത്തിന്റെ പരസ്യമായ വിജയമായിരുന്നു ! സ്വാഭാവികമായിട്ട് ഇപ്രകാരമുള്ള പഴയ ചരിത്രം ഇന്നത്തെ ചില യുവജനങ്ങൾക്ക് അതിശയകരവും അഥവാ ഏറെ അവിശ്വസനീയവും ആയി തോന്നാം. ഒരു വസ്തുതയിതാണ്: എന്റെ ഭാഷ മലയാളമാണ്. ഞാൻ ചിന്തിക്കുന്നതും മലയാളത്തിൽ. ഞാൻ വെറുക്കുന്നതും സ്‌നേഹിക്കുന്നതും അപ്രകാരംതന്നെ. ഞാൻ ഇന്നും കൃത്യമായി ഓർക്കുന്നു, ആ ഒരു പ്രത്യേക കാര്യം, ദൈവമേ, എന്തിനാണ്, ജർമ്മനിയിലെ മലയാളി സമൂഹത്തിനു വിഷമ സാഹചര്യങ്ങൾ ഇന്ത്യയിലെ മെത്രാൻ സമിതിയുടെ നേതൃത്വം വിതച്ചതെന്ന്. ദൈവത്തിന്റെ നീതി ഏറെയേറെ ചിന്തനീയമാണ്. കാരണം, നീതിയെ വെല്ലുവിളിക്കുന്ന ക്രൂരതകളും കുറ്റകൃത്യങ്ങളും വളരെ ഏറെ അഴിഞ്ഞാടുന്ന സംഭവങ്ങളെ നമ്മുടെ ജീവിത വഴികളിൽ നാം നിത്യം കാണുന്നു. ഫലത്തിൽ ധാർമ്മികമായിത്തന്നെ, നമ്മുടെ കേരള ക്രിസ്ത്യൻ സഭയുടെ പ്രവർത്തന സാന്നിദ്ധ്യത്തിന്റെ സാദ്ധ്യതകളിൽ തികച്ചും ഞാൻ നിരാശനാണ്.//- 
-------------------------------------------------------------   Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu

*********************************************************