Dienstag, 12. Juni 2018

ധ്രുവദീപ്തി : ജർമൻ ഡയറി- # ജർമ്മനിയിലെ മലയാളികൾ -വെല്ലുവിളികളെ അതിജീവിച്ചവർ- // George Kuttikattu

  ജർമ്മനിയിലെ മലയാളികൾ -


വെല്ലുവിളികളെ    അതിജീവിച്ചവർ- 

George Kuttikattu

1976, 1977, 1978 എന്നീ വർഷങ്ങളിൽ പശ്ചിമ ജർമ്മനിയിൽ ജോലി ചെയ്തിരുന്ന ഏതാണ്ട് 5000 - നടുത്തുള്ള മലയാളി നഴ്‌സുമാരും മറ്റിതര ജോലിക്കാരും അവരുടെ ഭാവിക്ക് നേർക്കുനേർ വന്നെത്തിയ കനത്ത വെല്ലുവിളികളെ  അതിജീവിക്കുകയെന്നതായിരുന്നു അവരിൽ എല്ലാവരിലും പുകഞ്ഞു പൊങ്ങിയ ചിന്തകൾ. ജർമ്മനിയിലെ മലയാളികളുടെ ഭാവിയെ പിടിച്ചുലച്ച യാഥാർത്ഥ്യങ്ങൾ എന്തായിരുന്നു?. ഇതിനു മുമ്പുള്ള ചില ലേഖനങ്ങളിൽ കുറെയെല്ലാം വിശദീകരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും അക്കാലത്തെ എന്റെ ചില സത്യസമരണകൾകൂടി ഇവിടെയിപ്പോൾ രേഖപ്പെടുത്തുക ഒരു ധർമ്മമായും കരുതുന്നു. ധാർമ്മികതയാണ് എല്ലാറ്റിനും അടിസ്ഥാനമെന്നും സത്യമാണ് എല്ലാ ധാർമികതയുടെയും സാരസർവ്വസ്വമെന്നുള്ള അടിസ്ഥാന  ബോദ്ധ്യമാണത്. സത്യം മുഖമുദ്രയാക്കി മെച്ചപ്പെട്ട സേവനം ചെയ്യുന്നതിന് പ്രതിജ്ഞയെടുത്തു പരസ്പരമുള്ള സൗഹൃദ ധാരണയിൽ വളരുവാനുള്ള ഒരു സാംസ്കരിക വേദിയായി കൊളോൺ നഗരത്തിൽ ശ്രീ. ജോർജ് കട്ടിക്കാരൻ പ്രസാധകനായി 
 പ്രവർത്തിച്ചുതുടങ്ങിയ "കവിത" ജേർണൽ അന്ന് ഇൻഡോ-ജർമ്മൻ സൗഹൃദത്തിന്റെ ശക്തനായ ഒരു യഥാർത്ഥ പങ്കാളിയായി മാറി. യുദ്ധാനന്തര ജർമ്മനിയിലെ മലയാളികളുടെ ജീവിതപ്രശ്നങ്ങളും ഭാവിയും കാണുവാൻ മാത്രമല്ല, അത് ഇൻഡോ-ജർമ്മൻ സാമൂഹ്യ സൗഹൃദത്തിന്റെ പുതിയ അളവ്കോൽ ആയി മാറിയിരുന്നു. 1976 കൾക്ക് ശേഷമുള്ള കാലഘട്ടത്തിൽ ജർമ്മനിയിലെ മലയാളികൾ നേരിടുന്ന താമസ-ജോലി പ്രശ്നങ്ങളുടെ യഥാർത്ഥ ഉറവിടം അന്വേഷിച്ചു കണ്ടെത്തിയ കവിത ജേർണൽ എഴുതിയ മുഖക്കുറിപ്പുകൾ ജർമ്മൻ മലയാളികളുടെ ജർമ്മനിയിലെ നിലനിൽപ്പിന്റെ സത്യ ചരിത്രമായി മാറി. 1977 April- June പതിപ്പിൽ നൽകിയ മുഖക്കുറിപ്പും ബാഡൻവ്യൂർട്ടംബർഗ്ഗ് സംസ്ഥാനത്ത് മലയാളികൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി അവിടെ ജോലിചെയ്യുന്ന    നഴ്‌സുമാരും അന്ന് നൽകിയ വിശദീകരണവും പ്രശ്നങ്ങളുടെ സത്യാവസ്ഥയെ ആഴത്തിൽ സ്ഥിരപ്പെടുത്തുകയായിരുന്നു.  മലയാളികളുടെ വിഷമപ്രശ്നങ്ങൾ ഉൾപ്പെട്ട പ്രതികരണങ്ങൾ, ജർമ്മൻ സർക്കാരിൽ നിന്നും കവിത ജേർണ്ണലിന് ലഭിച്ച കത്ത്, ഇവയെല്ലാം പ്രസിദ്ധീകരിച്ചത് ജർമ്മനിയിലെ ഇന്ത്യൻ സമുദായ സേവനവും ലക്ഷ്യം വച്ചായിരുന്നു. ഇന്ന് അവയെല്ലാമാകട്ടെ  ചിലരുടെ അധാർമ്മികതയെ വെളിപ്പെടുത്തുന്ന തെളിവുകളായിരുന്നു.

 George Kuttikattu
ശ്ചിമജർമ്മനിയിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാന മാണ് ബാഡൻവ്യൂർട്ടംബർഗ്.  അവിടെ ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാർക്കാണ് 1976 കളിൽ  ഇന്ത്യൻ നഴ്‌സുമാർ ജർമ്മനി വിട്ടു തങ്ങളുടെ മാതൃ രാജ്യത്തേയ്ക്ക് ഉടനെ തിരിച്ചു പോകുവാൻ ആവശ്യ പ്പെട്ടുകൊണ്ടുള്ള ജർമ്മൻ സംസ്ഥാന സർക്കാരി ന്റെ മുന്നറിയിപ്പ് കത്തുകൾ ലഭിച്ചത് എന്ന് കഴിഞ്ഞ കുറിപ്പുകളിൽ ഞാൻ കുറിച്ചിരുന്നു. ഇതിനെല്ലാം പിന്നിൽ അന്ന് പ്രവർത്തിച്ചിരുന്ന പ്രധാനപ്പെട്ട പ്രേരകശക്തികൾ ജർമ്മനിയുടെ വടക്കൻ ദേശ സംസ്ഥാനം നോർത്ത് റൈൻ വെസ്റ്റ്ഫാളൻ പ്രദേശത്തുള്ള ചില മലയാളികൾ ഉൾപ്പെട്ട ജർമ്മൻ കാരിത്താസിലെ ജീവനക്കാരും, കാരിത്താസിന്റെ ഉത്തരവാദിത്തമുള്ള നേതൃത്വവും, കൂടാതെ ഇന്ത്യയിൽ ബോംബെയിലെ ഇന്ത്യൻ കാത്തലിക്ക് മെത്രാൻ കൗൺസിലും, ബോംബെയിലെ കാത്തലിക്ക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യയും ആയിരുന്നു എന്ന് കഴിഞ്ഞ ലക്കങ്ങളിൽ ഞാൻ കുറിച്ചിരുന്നതാണ ല്ലോ. മലയാളികൾ ഉൾക്കൊള്ളുന്ന കൊളോണിലുള്ള കാരിത്താസിലെ ചില മലയാളിപ്രവർത്തകരുടെ സ്വാർത്ഥലക്ഷ്യപ്രാപ്തിക്കുവേണ്ടി ജർമ്മൻ  സർക്കാർ നടപടികളെല്ലാം ധൃതഗതിയിൽ മലയാളികളിൽ എത്തിക്കുന്ന തിന് എങ്ങനെ സ്വാധീനിച്ചു പിന്താങ്ങിയിരുന്നു, അതിനായി അവർ  എന്തു ചെയ്തുവെന്നു കണ്ടുകഴിഞ്ഞു. അപ്പോൾ മലയാളികൾക്ക് അന്ന് ഉണ്ടായ ദു:ഖകരമായ ചില പ്രതികരണങ്ങൾ അവരുടെ ഭാവിജീവിതത്തിന് നേർക്കുനേർ ഉയർന്നുവന്ന ഭീഷണി അന്ന് എനിക്ക് ഏറെ ശ്രദ്ധേയമായി. ഇക്കാര്യത്തെപ്പറ്റി ജർമ്മനിയിലെ മലയാളികളുടെ ശക്തമായ പ്രതികരണം ജർമ്മനിയിലെ കൊളോൺ നഗരത്തിൽ നിന്നും ശ്രീ. ജോർജ് കട്ടിക്കാരൻ പ്രസാധകനായി പ്രസിദ്ധീകരിച്ചിരുന്ന "കവിത" ജേർണലിൽ പ്രാധാന്യം നൽകിക്കൊണ്ട് പ്രസിദ്ധീകരിച്ചു. ഈ പ്രതികരണങ്ങൾ ഒരു ജോലിതേടി ജർമ്മനിയിലെത്തിച്ചേർന്ന അയ്യായിരത്തിലേറെ മലയാളികളുടെ  ഭാവിയെ പ്പറ്റി അവരുടെ ഹൃദയത്തിലുദിച്ച  ആശങ്കകളുടെ ഇടിപ്പുകളായിരുന്നു.
  
"ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് "- (Elsy Joseph, Heidelberg ,(കവിത Nov.1977). 

"1977 സെപറ്റംബർ 10- ന് കൊളോണിൽ നടന്ന സർവ്വ ജർമ്മൻ മലയാളി സമ്മേ ളനത്തിൽ പങ്കെടുത്ത ഒരു വ്യക്തിയെന്ന നിലയിൽ സമ്മേളനത്തെപ്പറ്റിയും സമ്മേളന ഫലത്തെപ്പറ്റിയും അതിനുശേഷം അനേക ഇന്ത്യൻ നഴ്‌സുമാരിൽ ഉണ്ടായ പുതിയ ചിന്താഗതിയെപ്പറ്റിയും നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.

 George Katticaren

ജർമ്മനിയിലെ എല്ലാ ഇന്ത്യൻ നഴ്‌സുമാരുടെയും താമസം- ജോലിപ്രശ്‌നം സംബന്ധിച്ച് ചർച്ച ചെയ്യാനാണ് "സർവ്വ ജർമ്മൻ മലയാളീ സമ്മേളനം" വിളിച്ചു കൂട്ടുന്നതെന്നു സംഘാടകർ നേരത്തെ പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ മറ്റൊരു അനുഭവവിശേഷമാണ് എനിക്കവിടെ ദർശിക്കാൻ കഴിഞ്ഞത്. ഉദാ ഹരണത്തിന്, ജർമ്മനിയിലെത്തി പത്തും പന്ത്രണ്ടും വർഷങ്ങൾ കഴിഞ്ഞ ഒരു വിഭാഗം ആളുകളെ മാത്രം ഉദ്ദേശിച്ചു അവരുടെ പ്രശ്നങ്ങൾക്ക് മുൻ‌തൂക്കം കൊടുത്തുകൊണ്ട് സർക്കാർ അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. അവിടെ നീതിപരമായ യാതൊരുവിധത്തിലുമുള്ള  സാമൂഹ്യ മര്യാദകൾ കാണാൻ കഴിഞ്ഞിട്ടില്ല. ജർമ്മനിയിലെത്തിയിട്ടുള്ള എല്ലാ ഇന്ത്യൻ നഴ്‌സുമാർക്കും, അവർ ജർമ്മനിയിലോ ഇന്ത്യയിലോ പോയി പഠിച്ചവരാകട്ടെ അവരെല്ലാം ഇവിടെ തുല്യരാണെന്നും തുല്യ അവകാശവും നീതിയും അവസരവും ഉണ്ടെന്നും ഓർക്കണം.

ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരുടെ പ്രശ്നപരിഹാരത്തിനായിരുന്നു സമ്മേ ളനം വിളിച്ചു കൂട്ടിയിരുന്നതെങ്കിൽ, അന്നത്തെ ആ സമ്മേളനത്തെ പ്രതിനി ധീകരിക്കേണ്ടവർ ഇന്ത്യൻ നേഴ്‌സുമാരാൽ തിരഞ്ഞെടുക്കപ്പെട്ടവർ ആയിരി ക്കേണ്ടിയിരുന്നു. അവരുടെ ഭാവിപ്രശ്നത്തിനു യാതൊരു തരത്തിലും ഒരു പരിഹാരമാർഗ്ഗവുമായിരുന്നില്ല, ആ സമ്മേളനം. അതല്ലാതെ, ജർമ്മൻ കാരി ത്താസിന്റെ Entwicklungs hilfe യുടെ തണലിൽ ജർമ്മനിയിൽ ജോലി ചെയ്യുന്ന വർക്ക് ഇന്ത്യയിൽ ജോലി നേടിത്തരാൻ ശ്രമിച്ച സമ്മേളന സംഘാടകരായ ഒരുകൂട്ടം ആളുകളെയല്ല നമുക്കാവശ്യം. അതിനുപകരം, ഇപ്പോൾ ഇവിടെ നിശ്ശബ്ദരായിരിക്കുന്ന എല്ലാ ഇന്ത്യൻ നഴ്‌സുമാരും നമ്മുടെ ജർമ്മനിയിലെ നിലനിൽപ്പിന്റെ കാര്യത്തിൽ അതിനായി ഉച്ചത്തിൽ ശബ്ദിക്കണമെന്നും, ഇന്ത്യൻ നേഴ്‌സുമാരുടെ ജർമ്മനിയിലെ സമൂഹം ശക്തിപ്രാപിക്കണമെന്നും ഉദ്ബോധിപ്പിക്കുകയാണ്. നാം നിശ്ശബ്ദരായിരുന്നതുകൊണ്ടുമാത്രം, ഇപ്പോൾ നമ്മുടെ പ്രതിസന്ധികളെ വിളിച്ചുവരുത്തിയവർ നമ്മളെ നയിക്കുവാൻ ശ്രമിച്ചാൽ ഫലമെന്തായിത്തീരും?

നിശബ്ദത പാലിക്കുന്നതുകൊണ്ടു നമുക്കൊന്നും നേടാനില്ല. മറിച്ചു, നമുക്ക് നഷ്ടപ്പെടുവാനെയുള്ളൂ. ജർമ്മൻ നേഴ്‌സുമാരോടൊപ്പംതന്നെ നാം ജർമ്മൻ ഗവർമെണ്ടിന്റെ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലുള്ള എല്ലാ Versicherung  കളിലും യാതൊരു മുൻകാഴ്ചയും പിൻകാഴ്ചയും കൂടാതെ ചേർന്നിട്ടുണ്ട്. ഉദാ: Rentenversicherung (പെൻഷൻ പദ്ധതി), Arbeitslosenversicherung, കൂടാതെ Krankenversicherung, Kirchen Versicherung തുടങ്ങിയ എല്ലാവിധ കാര്യങ്ങളിലും ജർമ്മൻകാരെപ്പോലെ തന്നെ നാമും തവണതെറ്റാതെ പങ്കുചേരുന്നു. എന്നാൽ ഇപ്പോൾ നമ്മുക്ക് ജോലി- താമസ നിഷേധം ചില ജർമ്മൻ അധികാരികൾ വഴി പറഞ്ഞാൽ ഭാവി അപകടത്തിലാകും.

നാമെന്താണ് ഇതുവരെയും പ്രവർത്തിച്ചത്? എന്തിനുവേണ്ടി? എന്ത് ലക്ഷ്യ ത്തിനായി ചിന്തിക്കുന്നു? അതേ ലക്ഷ്യത്തിനായി കാലതാമസം വരാതെ രംഗത്തിറങ്ങണം. ലോകത്തിലെ വലിയൊരു ജനാധിപത്യരാജ്യമായ ഇന്ത്യ യിൽ ജനിച്ചു വളർന്ന നമുക്ക്, അധോലോക പ്രവർത്തനം നടത്തിയവരുടെ പ്രേരണയിൽ ആതിഥേയരാഷ്ട്രത്തിൽനിന്നും ലഭിക്കുന്നത് ഒരുതരത്തിൽ നീതിനിഷേധവും മനുഷ്യാവകാശധ്വംസനവുമാണെങ്കിൽ, അതല്ല, നമ്മൾ പ്രതീക്ഷിക്കുന്നതെന്നും മനുഷ്യസമാധാനത്തിനും സൗഹൃദത്തിനുംവേണ്ടി ആതുരശുശ്രൂഷയിലൂടെ മനുഷ്യസേവനം നടത്തുന്ന ഞങ്ങൾ ഇതിനാൽ പ്രതീക്ഷിക്കുന്നത് ജർമ്മൻ ഗവർമെണ്ടിന്റെ നീതിപൂർവ്വവും മനുഷ്യത്വപര വുമായ തീരുമാനത്തെ സ്വാഗതം ചെയ്യാനാണ് എന്ന് നമുക്ക് നാമേവരെയും പ്രതിസന്ധിയിലാക്കിയവരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയണം.

നമുക്കൊരു ഇന്ത്യൻ എംബസ്സിയുണ്ട്. നമ്മുടെ പ്രശ്നങ്ങളെ ഇന്ത്യൻ എംബസ്സി യെയും ബോദ്ധ്യപ്പെടുത്തണം. ഇത്തരം കാര്യങ്ങളിൽമേൽ ഒരു പരിഹാര മാർഗം നാം തന്നെ കണ്ടുപിടിക്കേണ്ടത് ഈ അവസരത്തിൽ ആവശ്യമാണ്. ഇന്ത്യൻ നഴ്‌സുമാർ ഒത്തൊരുമിച്ചു രംഗത്തിറങ്ങണം. അതിനൊരു പ്രവർത്ത നമാദ്ധ്യമം ആവശ്യമാണ്. പ്രശ്നങ്ങളെ അപ്പോഴപ്പോൾ അതിജീവിക്കാനും ത്യാഗങ്ങൾ സഹിക്കാനും വന്നിട്ടുള്ളവരാണ് നാമെല്ലാം. രംഗത്തിറങ്ങി പ്രവ ർത്തിക്കാൻ ഇന്ത്യൻ നഴ്‌സുമാരുടെ ഒരു തൊഴിൽ അസോസിയേഷൻ ഉണ്ടാ കണം. തീർച്ചയായും ഇന്നുതന്നെ ഒരു മഹത്തായ തീരുമാനമെടുക്കുക.  ഇത് എല്ലാവരും അവനവന്റെ ഭാവിനിലനിപ്പിന്റെ വിളിയായി കരുതണം. ഈ നിർണ്ണായക നിമിഷത്തിൽ നാം നമ്മുടെതായ താല്പര്യങ്ങൾക്കും ലക്ഷ്യങ്ങ ൾക്കുമെതിരെ സ്വാർത്ഥതയുടെ കൊടുവാൾ  ആരെങ്കിലും വീശി വിധിക്ക പ്പെടുകയാണെങ്കിൽ ലോകചരിത്രത്തിൽ ആതുരശുശ്രൂഷരംഗത്തു എക്കാല വും അതൊരു കരിനിഴലായിരിക്കും"- ( Nov-1977, Elsy Joseph).

ജർമ്മനിയിലെ കൊളോൺ നഗരത്തിൽ ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരെ കേരളത്തിലേയ്ക്ക് റീ ഇൻറ്റഗ്രേറ്റ് ചെയ്യുന്നതിന് വേണ്ടി ആസൂത്രണം ചെയ്തു വിളിച്ചുകൂട്ടിയ മലയാളിസമ്മേളനത്തെക്കുറിച്ചു കൊളോൺ പരിസരത്തെ മലയാളികളുടെ രൂക്ഷമായ വിമർശനത്തെ നേരിടേണ്ടി വന്നു. അന്ന് കവിത ജേർണൽ പ്രസിദ്ധീകരിച്ച അനേകം ആളുകളിൽ നിന്നുള്ള ശക്തമായ പ്രതി കരണത്തിൽ ഒരാളുടെ അഭിപ്രായം നോക്കാം.:

"കൊളോൺ സമ്മേളനം തികഞ്ഞ പരാജയം; ഇന്ത്യൻ നഴ്‌സുമാർ ഉടനടി സമ്മേളിക്കണം" : Annakutty George, Köln, Germany.(  കവിത Nov. 1977)

"കഴിഞ്ഞ ലക്കം കവിത കണ്ടു. സ്ഥാനമാനങ്ങൾ ഉപയോഗിച്ച് സമുദായ സേവനത്തിന്റെ പുറംചട്ടയണിഞ്ഞു ഇവിടുത്തെ മലയാളി സമൂഹത്തെ അപകടസന്ധിയിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന ഇവിടുത്തെ നേതാക്കന്മാരുടെ വഴിതെറ്റിയ ചിന്താഗതിക്ക് ഒരു ബ്രെയ്ക്കിടുവാൻ കവിതയ്ക്കുണ്ടായ ആത്മ ധൈര്യത്തെ അഭിനന്ദിക്കുന്നു. ഇവിടുത്തെ മലയാളി സമൂഹത്തിൽ വളരെ യേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന സംഘടനകളിൽ അതിനു വേണ്ടി സ്വാധീനം ചെലുത്തുന്നതിനുപകരം സ്വാർത്ഥലാഭത്തിനു വേണ്ടി ഈ സംഘടനകളെക്കൂടി കരുക്കളാക്കുന്ന അവരുടെ ചിന്താഗതിക്കെതിരെ ഒരു കൊടുങ്കാറ്റാരംഭിച്ചിരിക്കുന്നു. മനുഷ്യസമൂഹത്തിനുപകരിക്കുന്ന മനുഷ്യബുദ്ധിയും പ്രവർത്തനവും തിരിച്ചുവിട്ടില്ലായെങ്കിൽ സമൂഹത്തിന് അത് ഒരു ശാപമാണെന്ന് ചരിത്രം വിധിയെഴുതുവാൻ അധികം പോലും കാലതാമസം ഉണ്ടാകുകയില്ല.

കഴിഞ്ഞ സെപ്റ്റംബർ 10- ന് കൊളോണിൽ വിളിച്ചുകൂട്ടിയ സർവ്വജർമ്മൻ സമ്മേളനംകൊണ്ട് ആർക്ക്, എന്ത് പ്രയോജനം ഉണ്ടായി? ഇന്ത്യൻ നഴ്‌സുമാർ നേരിടുന്ന താമസ- ജോലി പ്രശ്നപരിഹാരം എന്ന് പറഞ്ഞു വിളിച്ചുകൂട്ടിയ സമ്മേളനം ചർച്ച ചെയ്തത്, ജർമ്മൻ വികസനസഹായപദ്ധതിയിലൂടെ ഇന്ത്യൻ നഴ്‌സുമാരെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുന്ന പദ്ധതിയെക്കുറിച്ചായിരുന്നു.

ഇന്ത്യൻ നഴ്‌സുമാർ യാതൊരു വികസനസഹായ പദ്ധതിയനുസരിച്ചുമല്ല ജർമ്മനിയിൽ ജോലിതുടങ്ങിയതെന്നും, ആതുരശുശ്രൂഷാരംഗത്ത് ആതുര സേവനത്തിനു ആവശ്യത്തിന് ആളുകളില്ലാതിരുന്ന ഘട്ടത്തിൽ അവരെ ഇവിടേയ്ക്ക് കൊണ്ടുവന്നിട്ടുള്ളതാണെന്നും, അവരെ തിരിച്ചയക്കുവാൻ റീ ഇന്റഗ്രേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് അപ്രസക്തമാണെന്ന് ജർമ്മൻ സർക്കാരിന്റെ കൊളോണിലെ (Regierungs Präsidium) ഗവ. വക്താവ് സമ്മേളന സംഘാടകരെ അറിയിച്ചു. കൊളോണിൽ ഇതുവരെയും പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നുംകൂടി അദ്ദേഹം ചൂണ്ടിക്കാണിച്ചു. 'ഭാവിയിൽ ഇന്ത്യൻ നഴ്‌സുമാർക്ക്‌ ഇവിടെ പ്രശ്നങ്ങളുണ്ടാകാൻ സാദ്ധ്യതയുള്ളതുകൊണ്ടു' എന്ന ന്യായവാദം ഉന്നയിച്ചവർ അതിനെ നേരിടുന്നതിനാണ് എന്ന അഭിപ്രായം വരുത്തിത്തീർക്കാനാണ് ഇങ്ങനെയൊരു പ്രഹസനം അവിടെ നടത്തിയത് എന്നറിയുവാൻ കഴിഞ്ഞു. സംഘാടകർക്ക് പറയുവാനുള്ളത് അതാണല്ലോ. അത് തികച്ചും തെറ്റാണ്. ഇത് അനാവശ്യ ആപത്തായിരിക്കും നമുക്കെതിരെ വിളിച്ചുവരുത്തുക. ആത്മഹത്യാപരമായ ഇവരുടെ നയത്തെ വിമർശിക്കുക മാത്രമല്ല, അധർമ്മത്തിനും അനീതിക്കുമെതിരെ ശബ്ദമുയർത്തുകയെന്നതു കൂടിയാണ് ഇപ്പോഴത്തെ നമ്മുടെ ആവശ്യം.

തെറ്റുകളെ ഏതാനും ചിലരുടെ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി നമ്മുടെ സമൂഹത്തെ മുഴുവൻ കരുക്കളാക്കുന്ന ഇവരുടെ ശ്രമം അവസാനിപ്പിക്കണം. പരിഹാരം ഉണ്ടാക്കുന്നതിനുള്ള നമ്മുടെ മാർഗ്ഗം നാമിവിടെ ഒരു സംഘടിത ശക്തിയായി ഉയരണം". //- " ( Annakutty George, Köln )-

ർമ്മനിയിലെ മലയാളി നഴ്‌സുമാരുടെ തുറന്ന പ്രതികരണമാണ് മുകളിൽ ചേർത്തത്. അന്ന് പശ്ചിമ ജർമ്മനിയിലെ ബാഡൻവ്യൂർട്ടംബെർഗ് സംസ്ഥാ നത്ത് ജോലിചെയ്തുകൊണ്ടിരുന്ന മലയാളി നഴ്‌സുമാരെ മാത്രം തിരിച്ചയക്കാ നുള്ള നിഗൂഢശ്രമം എങ്ങനെ എവിടെനിന്നുയർന്നുവന്നുവെന്നറിയുവാൻ ഏതുവിധവുമുള്ള രഹസ്യ അന്വേഷണങ്ങൾ നടത്തുവാനാണ് ഞങ്ങൾ തീരുമാനിച്ചത്. ഇത്തരം പ്രശ്നങ്ങൾ ജർമ്മനിയുടെ തെക്കൻസംസ്ഥാനത്തു മാത്രമായിരിക്കെ, കൊളോണിലെ  കാരിത്താസ് സംഘടന ഇന്ത്യൻ നഴ്സസ് പ്രശ്നം ജർമ്മനിയൊട്ടാകെ നേരിടുന്ന തൊഴിൽനിഷേധ പ്രശ്നമാക്കി സ്വയം പർവ്വതീകരിച്ചു ചിത്രീകരിച്ചു. കാരിത്താസിന്റെ സാമ്പത്തിക ആനുകൂല്യ ങ്ങൾ പറ്റി ജോലിചെയ്തിരുന്ന ചിലമലയാളികൾക്ക് മലയാളികളെ ഇന്ത്യയ്ക്കു തിരിച്ചയച്ചാൽ ലഭിക്കുന്നത് അവർക്ക് സ്വന്തം നാട്ടിൽ കാരിത്താസിന്റെ ഔദ്യോഗിക തൊഴിൽ വാഗ്ദാനമായിരുന്നു. മലയാളികളുടെ ജർമ്മനിയിലെ തൊഴിൽ ഇല്ലെന്നാക്കിക്കൊണ്ടുള്ള റീഇന്റഗഷൻ സാധിക്കണം ഇവർക്ക് മെച്ചപ്പെട്ട തൊഴിൽ ലഭിക്കുവാൻ.

അന്ന് മലയാളികളുടെ കൊലയാളിയായി മാറിയവരുടെ നിഗൂഡ  സാമൂഹ്യ സേവനത്തിന്റെ പേരിൽ നടന്ന വമ്പൻ തട്ടിപ്പിന്റെ  യാഥാർത്ഥ്യമറിയാതി രുന്ന ജർമ്മൻ  മലയാളികളുടെ മുമ്പിൽ അവർ സ്വന്തം കീർത്തിക്ക് വേണ്ടി മുന്നിട്ടിറങ്ങി പ്രചാരണം നടത്തി. അവരിൽ ചിലരാകട്ടെ, ഇന്ന് ലോകപ്രമുഖ മലയാളിസാഹിത്യകാരനെന്നു സ്വയമേ വിശേഷിപ്പിച്ച അദ്ദേഹവും തന്റെ സഹപ്രവർത്തകനും ഒരുമിച്ചു, അവർ പ്ലാൻ ചെയ്ത റീഇന്റഗ്രഷൻ പദ്ധതിക്ക് ഒരു "മാതൃക" എന്നനിലയ്ക്കു മറ്റുള്ള മലയാളികളെ ആകർഷിക്കാനായി കേരളത്തിലെ അവരുടെ സ്വന്തനാടുകളിലേയ്ക്ക് പോയി. അതുപോലെ തന്നെ കൊളോൺ സമ്മേളനസംഘാടകരായിരുന്ന മറ്റു ചിലരും പദ്ധതിയെ പ്രോത്സാഹിപ്പിക്കാൻ കേരളത്തിലേയ്ക്ക്  പോയി. ഫലിച്ചില്ല, മേൽപ്പറഞ്ഞ രണ്ടു ആളുകളും കുടുംബവുമായി ജീവിതം അവിടെ ദുഷ്ക്കരമാണെന്നു മനസ്സിലാക്കിയപ്പോൾ മനംമടുത്ത് വീണ്ടും തിരിച്ചു കുറെനാൾകഴിഞ്ഞു ജർമ്മനിയിലെത്തി പഴയ തൊഴിൽ തുടങ്ങി. അവർ ഇന്നും ജർമ്മനിയിൽ സ്ഥിരമായി ജീവിക്കുന്നു. മറ്റു ചിലർക്കാകട്ടെ വീണ്ടും തിരിച്ചെത്താനുള്ള ഭാഗ്യമുണ്ടായില്ല. റീഇന്റഗ്രേഷൻ പദ്ധതി സാദ്ധ്യമാക്കാൻ ഇന്ത്യൻ മെത്രാൻ കൗൺസിലിന്റെ സഹായത്തിനുവേണ്ടി യത്നിച്ച മദ്ധ്യവർത്തികളായിരുന്ന ബോണിൽ പ്രവർത്തിരുന്ന "ക്രോയ്‌സ്ബർഗ് ഇന്റർനാഷണൽ" എന്ന ഒരു പ്രസ്ഥാനവുമായി മേൽപ്പറഞ്ഞ "മാതൃകാമലയാളികൾ" അടുത്തു ചേർന്ന് പ്രവർത്തിച്ചു. അവർ ബോംബെയിലും മറ്റും സംഘടിപ്പിച്ച മീറ്റിങ്ങുകളിൽ സജീവപങ്കാളിയായിരുന്നുവെന്ന് ഒദ്യോഗികരേഖകളിൽ  ഉണ്ടായിരുന്നു. മാത്രമല്ല ഈ പദ്ധതിക്ക് ചേരുന്നവരെ ഇന്ത്യയിലെ വടക്കേ ഇന്ത്യൻ രൂപത കളിൽ യോഗ്യതാടിസ്ഥാനത്തിൽ നിയമനം നൽകുമെന്ന് പ്രഖ്യാപനവും ചെയ്തു. ഇന്ത്യയിലേയ്ക്ക് പോകുന്നവർ ഇന്ത്യയിൽ ചെന്ന് ഇംഗ്ലീഷ് ഭാഷ പഠിക്കണമെന്നും യോഗ്യതാനിർണയത്തിനു വ്യവസ്ഥയിലുണ്ടായിരുന്നു. അതിലൊരാൾക്ക് തിരിച്ചുവരാൻ കഴിഞ്ഞു. ഇന്ത്യയിൽ ഭാവിജോലി കണ്ട് തിരിച്ചുപോയവരിൽ മറ്റുചിലരാകട്ടെ ജോലിയില്ലാതെ എല്ലാം നഷ്ടപ്പെട്ടു  കേരളത്തിൽ നിൽക്കേണ്ടിവന്നു.  

അതു പക്ഷേ കാലം ഒരു സത്യത്തെ പുറത്തുകൊണ്ടുവന്നു. മേൽപ്പറഞ്ഞ സമ്മേളന സംഘാടകർ ആണ് സാമൂഹ്യസേവനം ചെയ്തവരെന്ന് ഇക്കാലത്തു അവരന്യോന്യം സ്വയം പുകഴ്ത്തിക്കൊണ്ടു ഇന്ന് ജർമ്മൻ കേരളീയരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു പ്രചാരണം നടത്തുന്നു. ജർമ്മൻ മലയാളിസേവകൻ എന്നൊക്കെയുള്ള അപരനാമത്തിൽ കേരളമലയാള സാഹിത്യഅക്കാദമി യുടെയും, അല്ലാത്തതുമായ കുറെ സാമ്പത്തികലാഭമുള്ള അവാർഡുകൾ സ്വീകരിച്ചു Meine Welt- ൽ (സ്വന്തം ലോകത്ത്) സ്വയം പുണ്യപ്പെട്ടവനായി പ്രഖ്യാപനം ചെയ്യുന്ന പുത്തൻ വാർത്തകളാണ് കേൾക്കുന്നത്. വ്യക്തിപര ഇടപെടലുകൾ ആയുധമാക്കി അവർ നേടുന്ന അവാർഡുകൾ സ്വന്തമാക്കി ഉറപ്പിച്ചെടുത്തത് സാഹിത്യഅക്കാദമിയംഗവുമായിട്ടുള്ള അയാളുടെ സ്വന്തം സുഹൃത്ത്ബന്ധം ഉപയോഗിച്ചാണെന്നുള്ളതും പ്രത്യേകം ഓർമ്മിക്കുവാൻ കഴിയും. ഒരു ചോദ്യം ഇവിടെ അവശേഷിക്കുന്നു, ഉത്തരങ്ങൾ കിട്ടാത്ത അവരുടെ വെട്ടിപ്പിനു നേർക്ക് ചിലർ കണ്ണടയ്ക്കുന്നു, മലയാളിക്ക് അവരുടെ സ്വന്തനാട്ടിൽ തിരിച്ചറിയൽ കാർഡില്ലാത്ത വിധം "ലോകമലയാളി" കൾ എന്നൊക്കെയുള്ള ചില വർഗ്ഗപ്പേരിൽ വെട്ടിപ്പുകൾ തുടന്നു? ഇക്കൂട്ടരാകട്ടെ അന്നും ഇന്നും ജർമ്മൻ മലയാളി സമൂഹത്തിനു വേണ്ടി ഏതുവിധമാണ് സേവനം ചെയ്തതെന്ന് അവർ തെളിയിക്കട്ടെ. 

ഒരു മലയാളി സമാജങ്ങളും, സ്വയംപുകഴ്ചയ്ക്കൊരുക്കിയ ഒരു വേദികളും സേവനത്തിന്റെ പരിധിയിൽപെടുന്നില്ല. ഒരുസംഘം കവർച്ചക്കാരൊപ്പം അവരുടെയെല്ലാം ദൂതനായി പ്രവർത്തിച്ചോ, അതോ കാവൽക്കാരായി നിന്നോ സഹായിച്ചവർ കവർച്ചക്കാരെപ്പോലെതന്നെ കുറ്റക്കാരാണ്. അവരുടെ കുറ്റത്തിൽ നിന്നു ഒഴിവാക്കപ്പെടാനാവില്ല. അതിനെയാകട്ടെ, സേവനം എന്നു ആർക്കും ഒന്നും പറയുവാൻ കഴിയില്ല. എന്നാൽ അവർക്കെതിരെനിന്നു പ്രവർത്തിച്ച ഞങ്ങൾ ഞങ്ങളുടെയും ഞങ്ങൾ ഉൾപ്പെപ്പെടുന്ന മലയാളി സമൂഹത്തിന്റെയും ഭാവിസ്ഥിതി ജർമ്മനിയിൽ എങ്ങനെയെങ്കിലും  മെച്ചപ്പെടുത്താമെന്ന് വളരെയേറെ ആശിച്ചു. ഒരു കാര്യം ഇവിടെ ത്തന്നെ പറയട്ടെ. ഞങ്ങളിലെ ഭാവിയുടെ ഭയാനക അനിശ്ചിതത്വം ആഴമേറിയതായി രുന്നു. വിദേശവാസത്തിൽ പൊതു കർത്തവ്യമെന്ന നിലയ്ക്ക് ഞങ്ങൾ ജർമ്മൻ കാരുടെ സഹകരണത്തിലൂടെയും മറ്റുചിലരുടെ ഉപദേശത്തിലും  അതിനെ തിരെ ചെയ്യാൻ കഴിയുന്ന വിധത്തിൽ ഞാനും സഹപ്രവർത്തകരുമൊപ്പം വളരെയേറെ സഹകരിച്ചു പ്രവർത്തനത്തിൽ പങ്ക് കൊള്ളുകയാ യിരുന്നു.  

റീഇന്റഗ്രേഷന് ശക്തിയായ പ്രചാരണം കൊടുത്തുള്ള കൊളോൺ സർവ്വജർ മ്മൻ മലയാളി സമ്മേളനത്തിന്റെ സംഘാടകർ  ഉദ്ദേശിച്ചിരുന്ന പ്രതീക്ഷകൾ ക്ക് നേരെ എതിരെയാണ് ജർമ്മൻ സർക്കാരിന്റെ ഒരു പ്രതിനിധി അന്നത്തെ സമ്മേളനത്തിൽ പങ്കെടുത്തു പ്രതികരിച്ചത്. ചൂടേറിയ ചർച്ചകൾ കൊണ്ട് സമ്മേളനത്തിന്റെ ഉദ്ദേശവും സംഘാടകരുടെ വിശദീകരണവും ശരിയായി നടന്നില്ല. അപ്പോൾ അന്നവിടെ സന്നിഹിതരായ മലയാളികളുടെ ഭാവിയുടെ താൽപ്പര്യങ്ങളും തമ്മിൽതമ്മിലാകട്ടെ ഒരുതരത്തിലും കാരിത്താസിലെ മലയാളി ഗ്രൂപ്പിന്റെ ആഗ്രഹങ്ങളും വാദഗതിയുമായി പൊരുത്തപ്പെട്ടില്ല. അന്നത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനമായ കാരണങ്ങളും, പ്രേരകശക്തിയും, അവയുടെ സത്യാവസ്ഥയുടെ അന്വേഷണവുമായി ശ്രീ ജോർജ് കട്ടിക്കാരൻ പ്രസാധകനായിരുന്ന "കവിത" ജേർണൽ സർക്കാരുമായി ബന്ധപ്പെട്ടു. അന്ന് "കവിത"യുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഉടൻതന്നെ വിശദീകരണം ലഭിക്കുകയും ചെയ്തു.

ജർമ്മൻ തൊഴിൽ വകുപ്പ് മന്ത്രാലയത്തിൽ നിന്നും ഇപ്രകാരം വിശദീകരണം നൽകി. ജർമൻഭാഷയിൽ നൽകിയ കത്തിന്റെ മൂലരൂപം താഴെച്ചേർക്കുന്നു.

Der Bundes Minister                                                                5300 Bonn den 1. juni 1977.
für Arbeit und Sozialordnung                                                   Postfach, Fernsprecher 741
IIa 5 -24 226  I 1                                                                       Durchwahl 74 2453
----------------------------------------------------------------------------------------
An
KAVITA
VON-Sandt -Platz 9,
5000-Köln 21

Betr:- Indische Krankenpflegepersonal in der Bundesrepublik Deutschland.

Sehr geehrte Damen und Herren!

Für ihr Schreiben vom 5.Mai. 1977 . hier eingegangen am 23.Mai 1977 - danke ich Ihnen.

Ausländische Arbeitnehmer benötigen zur Ausübung einer Beschäftigung in der Bundesrepublik Deutschland eine Arbeitserlaubnis. Diese Erlaubnis wird nach § 19 des Arbeitsförderungsgesetzes nach Lage und Entwicklung des Arbeitsmarktes unter Berücksichtigung der Verhältnisse des einzeln Falls erteilt. Demnach ist die Arbeitserlaubnis in der Regel zu versagen, wenn für den Arbeitsplatz ein geeigneter deutscher Arbeitnehmer zur Verfügung steht.

Der in § 19 des Arbeitsförderungsgesetzes normierte Vorrang deutscher Arbeitnehmer gilt jedoch nicht, wenn ein ausländischer Arbeitnehmer fünf Jahre ununterbrochen in Bundesgebiet gearbeitet hat. In diesen fällen wird die Arbeitserlaubnis mit einer fünfjährigen Geltungsdauer erteilt. Die Darstellung im Kölner Stadtanzeiger -August vom 28,Märch 1977, wonach einer indischen Krankenschwester nach 14 jähriger Tätigkeit die Arbeitserlaubnis deshalb nur "Kurzfristig" verlängert wird, weil mehr deutsche Schwestern verfügbar sind, trift demnach nicht zu.

Ich verkenne nicht, daß es Härten geben kann, wenn eine ausländische Krankenschwester vor Ablauf der Fünfjahresfrist in konkurrenz zu einer deutschen Bewerberin tritt. Für diese Fälle enthält die Arbeitserlaubnis Verordnung eine Härteklausel, die allerdings zur Wahrung des gesetzlichen Vorrangs deutscher Arbeitnehmer eng auszulegen ist.

Der Präsident der Bundesanstalt für Arbeit hat sine nachgeordneten Dienststellen angewiesen, Überregionale Vermittlungsbemühungen einzuleiten, wenn die Arbeitserlaubnis einer ausländischen Krankenschwester wegen des Vorrangs deutscher Bewerberinnen für die bisherige Beschäftigung nicht verlängert werden kann. Diese Regelung soll dazu beitragen, Härten nach Möglichkeit zu vermeiden.
In übrigen teile ich Ihnen folgendes mit :

Das Indische Krankenpflegepersonal dürfte nur angeworben werden, wenn die nach § 18 des Arbeitsförderungsgesetzes erforderliche Zustimmung der Bundesanstalt für Arbeit vorlag. Diese Zustimmung wird u.a. von folgenden Voraussetzungen abhängig gemacht:
1). Dem Beschäftigungsverhältnis muß der von der Deutschen Krankenhausgeselschaft in Zusammenarbeit mit den Bundesministerium für die Arbeit und Sozialordnung entworfene Arbeits Vertrag zugrunde gelegt werden,der auf drei Jahre befristet ist und vorsieht, daß die Anreisekosten vom Krankenhausträgr gezahlt werden.
2. Die Arbeitnehmer müssen über die allgemeinen Lebens und Arbeitsbedingungen in der Bundesrepublik Deutschland und die für die Einreise und den Aufenthalt in Deutschland zu erfüllenden Voraussetzungen unterrichtet werden.
Hierzu gehört auch die Unterrichtung darüber, das nach Ablauf des Dreijahresvertrag die Arbeitserlaubnis nur verlängert werden kann, wenn keine geeigneten deutschen oder ihnen gleichgestelten ausländischen Arbeitnehmer für den Arbeitsplatz zur verfügung stehen.

Es wäre bedauerlich, wenn bei dem Indischen Krankenpflegepersonal Enttäuschungen dadurch hervorgerufen werden, daß die jenigen, die die Anverbung vorgenommen haben, die ihnen obliegenden Aufklärungspflichten nicht oder nur unvollkommen efüllt haben.
Mit freundlichen Grüßen
Im Auftrag
(Sd)
 Hr. Weidenbörner.
-------------------------------------
ബാഡൻവ്യൂർട്ടംബർഗിലെ മലയാളിനഴ്‌സുമാരുടെ ജർമ്മനിയിലെ താമസ-ജോലി നിരോധനവാർത്ത ഒരു വിഭാഗം മലയാളികളെയാകെ മന:പൂർവം തെറ്റിദ്ധരിപ്പിച്ചുകൊണ്ടു കൊളോണിൽ നടന്ന സർവ്വജർമ്മൻ മലയാളീ സമ്മേളനത്തിന്റെ തനിനിറം ബോദ്ധ്യപ്പെട്ട ജർമ്മൻ മലയാളി നഴ്‌സുമാരും അവരുടെ കുടുംബങ്ങളും അവരുടെ നീക്കത്തെ അപലപിച്ചു. അങ്ങനെ ഒരു വശത്തു കാരിത്താസ് കമ്മിറ്റിയുടെ നിഗൂഢ റീഇന്റഗ്രേഷൻ പ്ലാനിനെതിരെ അതിഗൗരവമായി ജർമ്മൻ മാദ്ധ്യമങ്ങളോടൊപ്പം അവർ പ്രതിഷേധസ്വരം ഉയർത്തി. മറുവശത്തു സർക്കാരിന്റെ നയം നടപ്പാക്കുകയെന്ന പദ്ധതിയ്ക്ക് അധികമധികം നിർബന്ധം പിടിക്കുകയാണ് സമ്മേളന സംഘാടകരെല്ലാം ചെയ്തത്. ജർമ്മനിയിലെ ജീവിതത്തിന്റെ ആരംഭഘട്ടത്തിൽ ആദ്യമായാണ് ഞാൻ മലയാളികളുടെ ജീവിതവഴികളിൽ അവർക്ക് നേരിട്ട് ഉണ്ടായ കടുത്ത ചതിയുടെ പ്രതിസന്ധികൾ നിരീക്ഷിച്ചത്. അന്ന്  ഇത്തരമൊരു കടുത്ത പ്രതി സന്ധിയെ നേരിടാനുള്ള എളുപ്പവഴികളെക്കുറിച്ചു ഞാനും മലയാളികളുടെ പ്രശ്നത്തിൽ സഹായിക്കാൻ തയ്യാറെടുത്ത ജർമ്മൻകാരൻ വൈദികൻ ഹൈഡൽബെർഗ്ഗിലെ ഫാ. ലുഡ്വിഗ് ബോപ്പുമായി നിരന്തരം ചർച്ചചെയ്തു.

 Dr. Mathew Mandapathil
അതുപോലെ സമ്മേളനത്തിൽ പങ്കുകൊണ്ട  ശ്രീ. ജോർജ് കട്ടിക്കാരനുമായും, മറ്റുപലരുമാ യും, മലയാളികളുടെ ജർമ്മനിയിലെ ഭാവി ജീവിതത്തിനു തടസം വരുത്തി വച്ച പ്രശ്നവു മായി ഞാൻ അടുത്തിടപെട്ട്  ശ്രമിച്ചത് സമ്മേ ളന സംഘാടകർ ഏറെ സംശയത്തോടേ ശ്ര ദ്ധിച്ചുകൊണ്ടിരുന്നു. അന്ന് കൊളോൺ സ മ്മേളനത്തിൽ പ്രായോഗികമായി എന്തെല്ലാം  സംഭവിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാൻ വേണ്ടി കഷ്ടപ്പെട്ട് ജർമ്മനിയുടെ മറ്റ് വിവിധ ഭാഗങ്ങളിൽ നിന്നു യാതചെയ്ത് മലയാളികളും ജർമ്മൻകാരും അവിടെയെത്തി. ഹൈഡൽ ബെർഗ്ഗിൽ നിന്നും കൊളോണിലെ സമ്മേളനഹാളിലെത്തിയ ഫാ. ലുഡ്വിഗ് ബോപ്പിനെ സംഘാടകരാരും അന്ന്  പരിഗണിച്ചില്ല, ആരും തന്നെ അദ്ദേഹത്തെ  ശ്രദ്ധിച്ചതേയില്ല. പ്രധാന സ്റ്റേജ് ചർച്ചകളിൽ ശ്രീ ജോർജ് കട്ടിക്കാരനൊപ്പംനിന്ന് മ്യുൻസ്റ്റർ രൂപതയുടെ Ausländerreferent Dr. മാത്യു മണ്ഡപത്തിൽ തുടങ്ങിയവർ,    ജർമ്മനിയിലുള്ള മുഴുവൻ മലയാളികളെയും, റീഇന്റഗ്രേഷൻ പദ്ധതി വഴി ഇന്ത്യയിലേയ്ക് തിരിച്ചയക്കുവാൻ നിർദ്ദേശിച്ച വിഷയം അപ്പാടെ  തള്ളിക്കളഞ്ഞു. റീഇന്റഗ്രേഷൻ പദ്ധതിക്കുവേണ്ടി വാദിച്ചവർ കൊളോൺ കാരിത്താസിലെ ഇന്ത്യൻവിഭാഗം ജീവനക്കാരായി രുന്ന ചില മലയാളികളും അവരുടെ ആശയങ്ങളെയെല്ലാം പിന്തുണയ്ക്കുന്ന വരുമായിരുന്നു. കൊളോണിൽ വിളിച്ചുകൂട്ടിയ അഖില ജർമ്മൻ മലയാളി സമ്മേളനം ചർച്ചചെയ്തത് ജർമ്മനിയിലെ മലയാളികൾ റീഇന്റഗ്രേഷൻ പദ്ധതിയിലൂടെ ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകാൻവേണ്ടി പ്രേരിപ്പിക്കുകയാ യിരുന്നു. ഈ വിഷയം അവതരിപ്പിച്ചു അതിനുവേണ്ടി ശക്തമായി വാദിച്ചവർ കൊളോൺ കാരിത്താസിൽ ജീവനക്കാരനായിരുന്ന എബ്രഹാം ഉമ്മൻ, മാത്രമല്ല ജോർജ് അരീക്കൽ, ജോസ് പുന്നാംപറമ്പിൽ, കൂടാതെ മറ്റുചില മലയാളികളും ആയിരുന്നു. റീഇന്റഗ്രേഷൻ പദ്ധതിയെ നടപ്പാക്കുകയാണ് അവരുടെ പ്ലാൻ. നിഗൂഡമായ പ്ലാനിട്ടു കേരളത്തിലേയ്ക്ക് പുന്നാം പറമ്പിലും അരീക്കലും തിരിച്ചു പോയി ചെറുനാടകകഥ സൃഷ്ടിച്ചു വീണ്ടും ഒരുവർഷം കഴിഞ്ഞു മടങ്ങിയെത്തിയവർ, ഇവരായിരുന്നു.  അന്നു മുതൽ അവർ  ജർമ്മനിയിൽ സ്ഥിരതാമസ്സം നടത്തിക്കൊണ്ടിരിക്കുന്നു. അതിലുമുപരിയായി നമ്മെയൊക്കെ  ഏറെ അതിശയപ്പെടുത്തുന്നമാതിരി പ്രഖ്യാപിതമായ  സംഘ ടിത ഗൂഢതന്ത്രം മെനഞ്ഞെടുത്ത് മലയാളികൾക്കെതിരെ റീഇന്റഗ്രേഷൻ പദ്ധതിക്ക് വേണ്ടി ഇവർക്കെല്ലാം പിന്തുണ നൽകിയത് ഒരു വശത്ത് കൊളോൺ ആസ്ഥാനമായി ആത്മീയജോലി ചെയ്തിരുന്നവരിൽ പ്രമുഖനായ ഫാ. ജെറോം ചെറുശ്ശേരി സി. എം. ഐ. യും സഹവർത്തികളും മറ്റുചിലരുമായിരുന്നു.

 Mrs. റീത്ത ദേശായി(+)
അന്ന്  സമ്മേളനസംഘാടകർ പ്ലാൻചെയ്തു മുന്നോട്ടു വച്ച പദ്ധതിയനുസരിച്ചു മലയാളികളെ മുഴുവൻ തിരിച്ചയക്കുന്നതിനുള്ള  നിർദ്ദേശത്തെ എതിർത്ത ശ്രീ. ജോർജ് കട്ടിക്കാരനെ സമ്മളനത്തിൽ പങ്കെടുത്ത വരായ മലയാളികൾ അവരുടെ മുഴുവൻ പിന്തുണ അദ്ദേഹത്തിന് പ്രഖ്യാപിച്ചു ചർച്ചയ്ക്ക് വേണ്ടി അവ രെയെല്ലാം പ്രാധിനിധീകരിച്ചു അന്നത്തെ സമ്മേളനത്തിൽ  തുടർച്ച തീരുമാനങ്ങൾ കൈക്കൊള്ളുവാൻ വേണ്ടി ഉത്തരവാദപ്പെടുത്തി. അന്നത്തെ അവരുടെ തീരുമാനം തന്നെ കൊളോൺ സമ്മേളന സംഘാടകർക്ക് ലഭിച്ച കനത്തതരം തിരിച്ചടിയായിരുന്നു. ബാഡൻവ്യൂർട്ടംബർഗ്ഗിലെ പ്രശ്നങ്ങളിൽ ഒരുത്തമമാ യിട്ടുള്ള സ്ഥിരപരിഹാരം തേടുവാൻ അതിലേറെ സജ്ജീവമായ പ്രവർത്ത നങ്ങളെല്ലാം അന്ന് മലയാളികൾക്ക് വേണ്ടി ഹൈഡൽബർഗിലും, കാൾസ് റൂഹയിൽ ജർമ്മൻ വനിത ശ്രീമതി റീത്ത ദേശായിയുടെ പരിശ്രമത്തിലും നടക്കുമ്പോഴാണ് മലയാളികളുടെ പൊതുസമ്മേളനം കൊളോണിൽ നടന്നത്. ഞാൻ കൊളോണിലെ സമ്മേളനത്തിൽ ചെന്നെത്തി പങ്കെടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണ് അന്ന് ചെയ്തത്. സമ്മേളനം നിരീക്ഷിച്ചു തിരിച്ചെത്തിയ ഫാ. ബോപ്പ് സമ്മേളനചർച്ചകളിൽ ഉണ്ടായ അവരുടെ ആശയങ്ങൾ മലയാളികൾക്ക് ഭാവിയിൽ യാതൊരുവിധവും നല്ല ഫലങ്ങൾ ഉളവാക്കുകയില്ലെന്ന വളരെ വലിയ ആശങ്ക നിറഞ്ഞ സ്പഷ്ടമായ അഭിപ്രായമാണ് എന്നെ അറിയിച്ചത്.

 Fr. Ludwig Bopp, St. Bonifatius,
Heidelberg
കൊളോൺ സമ്മേളനത്തിന്റെ തിക്തഫലം മനസ്സിലാക്കിയാണ് ഞാനും ഫാ. L. ബോപ്പും ബാഡൻവ്യൂർട്ടംബർഗ്ഗിലെ ഫ്രെയ്‌ബുർഗ്ഗിലുള്ള അന്നത്തെ കാരിത്താസ് പ്രസിഡണ്ടുമായി ചർച്ച യ്ക്ക് പദ്ധതിയിട്ടത്. അന്ന് ഫാ. ലുഡ്വിഗ് ബോപ്പി ന്റെ നിർദ്ദേശപ്രകാരം എന്നോടപ്പോൾ  ഈക്കാര്യ ത്തിൽ ബന്ധപ്പെടുന്ന ഹൈഡൽ ബെർഗ്ഗിലെ ചില മലയാളികളെക്കൂടിവിളിച്ചു ചേർത്തു ഫ്രെയ്‌ബുർഗ് കാരിത്താസ് പ്രസിഡന്റുമായി ഹൈഡൽബെർഗ് ബോണിഫാസിയുസ്സ് പള്ളി ഓഫീസിൽ വച്ച് ചർച്ച നടത്തി. മലയാളിപ്രശ്നം ജർമ്മൻ കാരിത്താസിന്റെ റിപ്പോർട്ടിലുള്ളതിൻ പ്രകാരം, സർക്കാരിന്റെ നീക്കങ്ങളും തെളിവുകളും കൊണ്ട് അവയെ ന്യായീകരിക്കാ നോ അതിനു കീഴടങ്ങാനോ സാധിക്കുകയില്ലെന്ന അഭിപ്രായം അദ്ദേഹത്തെ നേരിട്ട് അറിയിക്കു വാൻ   ഞങ്ങളപ്പോൾ ശ്രമിച്ചിരുന്നു.  എന്നാൽ  അന്ന്  ഈ ചർച്ചയിൽ സജ്ജീവമായി പ്രതിനിധീകരിക്കേണ്ടിയിരുന്ന ഹൈഡൽബെർഗ്ഗിലുള്ള കാരിത്താസ് ഇന്ത്യൻ സോഷ്യൽസർവീസ് വിഭാഗത്തിലെ ഒരു  മലയാളിയായ ജീവനക്കാരി ചർച്ചയിൽ പങ്കെടുക്കുവാൻ തയ്യാറായില്ല.  ഹൈഡൽബെർഗ് ബോണിഫാസിയൂസ് ഇടവകവികാരി യായ ഫാ. ലുഡ്വിഗ് ബോപ്പിന്റെ ഒപ്പം നിന്ന് കൂടുതൽ സജ്ജീവമായി പ്രവർത്തിക്കുവാനുള്ള  തുടക്കം മുതലേ തന്നെ അദ്ദേഹത്തിൻറെ സ്വത സിദ്ധവും അത്ഭുതകരവുമായ വ്യക്തിഗത കഴിവുകളെപ്പറ്റിയുള്ള  വ്യക്ത രൂപം ഉണ്ടായത് ജർമ്മനിയിൽ അന്ന്  എനിക്ക് ഏറെ പ്രവർത്തിക്കാൻ ഏറെ  പ്രചോദനം ലഭിച്ചിരുന്നു.

അതെന്തായാലും ചിലരുടെ കുബുദ്ധികളിൽ രൂപംപ്രാപിച്ച പദ്ധതികളേറെ അധികകാലം ജീവിക്കാനിടയില്ലെന്ന് എനിക്ക് തോന്നിയിരുന്ന സ്പഷ്ടമായ ചിന്ത യാഥാർത്ഥ്യമായി. ഏതവസരത്തിലും കൂടുതൽ കാര്യങ്ങളിൽ ചർച്ച ചെയ്യുവാൻ ഞാൻ ഫാ. ലുഡ്വിഗ് ബോപ്പുമായി ദിവസവും ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിക്കൊണ്ടിരുന്നു. വിവിധ മാർഗ്ഗങ്ങളും അതിനുള്ള ആലോചനകളും നടത്തിക്കൊണ്ടിരുന്നു. അതിനുശഷമാണ് കേരളത്തിലെ രാഷ്ട്രീയതല ചർച്ചകൾക്ക് 1978-ഞാൻ കേരളത്തിലെത്തി തൊഴിൽമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി യുമായി ചർച്ചനടത്തിയത്.

അതേസമയം ഞങ്ങളുടെ ശ്രമങ്ങൾക്ക് ശ്രദ്ധതിരിച്ചുവിടുവാനെന്നവണ്ണം പല സ്ഥലങ്ങളിലും ചില മലയാളികൾ, ഉദാഹരണമായി, കൊളോണിലും, ഹൈ ഡൽബെർഗ് തുടങ്ങിയ സ്ഥലങ്ങളിലും സമാജങ്ങളെന്ന പേരിൽ ചില സംഘ ടനകൾ ആരുടെയോ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തനങ്ങൾ ആരംഭി ച്ചു. അങ്ങനെ ഹൈഡൽബെർഗിലും മലയാളികളുടെ സംഘടനയും നിലവി ൽ 1977- ൽ നിലവിൽ വന്നു. എന്നാൽ മലയാളികളുടെ നിലനിൽപ്പിനു ഉതകുന്ന പ്രവർത്തനങ്ങൾ നൽകുവാൻ അവർ ശദ്ധിച്ചില്ല. അവർക്കാവശ്യം സദസിന്റെ കൈയടിയും നേതൃപദവിയുമായിരുന്നു.
  
ഞാൻ തുടങ്ങിവച്ച പ്രവർത്തനങ്ങൾക്ക് മേല്പറഞ്ഞ സംഘടനകൾ പിന്തുണ പറഞ്ഞതല്ലാതെ ഞാൻ പ്രതീക്ഷിച്ചത് കാണാനായില്ല. പ്രശ്നം രൂക്ഷമാണ്. എങ്കിലും എന്റെ നിലപാട് ശരിയാണെന്നു എന്റെ പരിചയക്കാരെയും കുറേ ദിവസങ്ങൾ കൂടെ നടന്നവരെയും ബോദ്ധ്യപ്പെടുത്തുവാൻ അപ്പോൾ സാധി ച്ചിട്ടില്ലെന്ന് എനിക്കറിയാം. അങ്ങനെ പ്രവർത്തിച്ചതിൽ ഞാൻ ഒട്ടുംതന്നെ ഖേദിക്കുന്നുമില്ല. അങ്ങനെ ഇതിനിടയിൽ ജർമ്മനിയിലും ഇന്ത്യയിലും ഉള്ള എന്റെ മറ്റു പരിചിതരായിരുന്ന  സുഹൃത്തുക്കളുമായി എന്റെ തുടർ നീക്കങ്ങളുടെ ആശയങ്ങൾ തുറന്നു ചർച്ച ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. ജർമ്മനിയിൽ എങ്ങനെയും തുടരണമെന്ന ആവശ്യത്തിനുള്ള  മുൻ‌തൂക്കം കൊടുത്തത് മാത്രമല്ല, മറ്റു മലയാളികളുടെയും അവകാശസംരക്ഷണത്തി നായി പ്രവർത്തിക്കുകയെന്നതാകട്ടെ  എന്റെയും ധാർമ്മികമായ വ്യക്തി കർത്തവ്യമാണെന്ന് നിശ്ചയിക്കുകയും ചെയ്തു. അക്കാലത്തെ ജർമ്മനിയുടെ  തലസ്ഥാനനഗരിയായ  ബോണിലെ ഇന്ത്യൻ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി ശ്രീ. പട് വർദ്ധനുമായി ഞാൻ നിരന്തരം ആശയകൈമാറ്റങ്ങൾ നടത്തുകയും ഉപദേശങ്ങൾ തേടുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തു. അന്ന് അദ്ദേഹത്തെ ആദ്യമായിട്ടു പരിചയപ്പെടുന്നതുതന്നെ എംബസിയിൽ വച്ചു ജർമ്മൻ മലയാളികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ നടത്തിയ   ഒരു ചർച്ചാ വേളയിലായിരുന്നു. 

മലയാളികളുടെ പ്രശ്നങ്ങൾ ഇന്ത്യൻ എംബസിയുമായി ചർച്ചചെയ്യുവാനായി എനിക്ക് സൗകര്യം അന്ന് ഒരുക്കിത്തന്നത് അക്കാലത്തു ജർമ്മനിയിലെ ഓസ്നാംബ്രൂക്കിൽ സഭാജോലി ചെയ്തിരുന്ന കേരളത്തിലെ യാക്കോബായസഭ മിഷനറിയായിരുന്ന മലയാളികളായ ഫാ. കോര വർഗ്ഗീസും, ജർമ്മനിയിൽ പ്രവർത്തിച്ചിരുന്ന സി. എം. ഐ സഭയിലെ ഒരു പ്രമുഖ വൈദികനും ദീപിക പത്രത്തിന്റെ മുൻ ചീഫ് എഡിറ്ററും പത്രാധിപരുമായിരുന്ന ഫാ. സിറിയക്ക് തുണ്ടിയിലുമായിരുന്നു. നഴ്‌സുമാരുടെ പ്രശ്നം സംബന്ധിച്ച് എംബസിയിൽ വച്ച് നടത്തിയ ചർച്ചയിൽ അന്ന് എന്നോടൊപ്പം അവരിരുവരും, കവിത ജേർണലിന്റെ പത്രാധിപർ ആയിരുന്ന ശ്രീ ജോർജ് കട്ടിക്കാരനും ഉണ്ടായിരുന്നു. ജർമ്മനിയിലെ മലയാളി നഴ്‌സുമാരുടെ പ്രശ്നം പഠിച്ചു അവരെ സഹായിക്കുവാൻ അദ്ദേഹവും കൊളോണിലെ  TUSCULUM  ( Gemeinschaft Junger Deutscher und Ausländer eV.) സംഘടനയുടെ തലവൻ ആയിരുന്ന Fr. Albrecht Hasselberg O. P. യും സഹായിക്കാൻ മുന്നിട്ടിറങ്ങി. ഫാ. ആൽബ്രെഹ്ട് ഹാസ്സൽബെർഗ് കൊളോണിൽ തന്റെ ജീവനുപോലും ഭീഷണിയുണ്ടായ അവസരത്തിലും മാനുഷികമായ വിവേകബുദ്ധിയിൽ എല്ലാം തരണം ചെയ്തു മലയാളികളെ സഹായിക്കുവാൻ നിറസാന്നിദ്ധ്യമായിരുന്നു. കൊളോൺ മലയാളി സമ്മേളനത്തിൽ അദ്ദേഹവും പങ്കെടുത്തു. വർഷങ്ങൾക്കു മുൻപ് അന്തരിച്ച അദ്ദേഹത്തിൻറെ നന്മകൾ ആ കാലത്തിന്റെ മുറിവുകൾ ഉണക്കുവാൻ സഹായകമാകട്ടെ.

അനവധി ഭീഷണികളും വെല്ലുവിളികളും നേരിടേണ്ടിവന്നു. ജർമ്മനിയിലെ മലയാളിനഴ്‌സുമാരുടെയും അവരുടെ കുടുംബങ്ങളുടെയും നിലനില്പിനു വേണ്ടിയുള്ള തീരാത്ത യുദ്ധത്തിൽ കേരളത്തിൽനിന്നും അതുപോലെ ജർമൻ സമൂഹത്തിൽ നിന്നും എനിക്കും എന്നോടൊപ്പം പ്രവർത്തിച്ചവർക്കും ശക്തമായ സഹകരണം ലഭിച്ചു. കഴിഞ്ഞ ലക്കത്തിൽ, എന്റെയടുത്തേയ്ക്ക് വന്നു എന്റെ പ്രവർത്തനങ്ങളെ നിശ്ചലമാക്കണമെന്നു സമ്മർദ്ദം ചെലുത്തുന്നതിനുള്ള പരീക്ഷണങ്ങളുമായി സമീപിച്ചവരെപ്പറ്റി ഞാൻ കുറിച്ചിരുന്നല്ലോ. അതേസമയം കൊളോണിൽ മലയാളികളുടെ നിലനിൽപ് പ്രശ്നം സജ്ജീവമായി നിരീക്ഷിച്ചു പ്രവർത്തിച്ച ശ്രീ ജോർജ് കട്ടിക്കാരനെ എങ്ങനെയും അപായപ്പെടുത്തുവാൻ ചിലർ ശ്രമിച്ചു. കാരിത്താസിന്റ സഹായികൾ ആരോപണങ്ങളും കള്ളക്കേസുകളുമായും കുടുക്കി ജർമ്മൻ സർക്കാർ ഫോറിൻ ഓഫീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചു ഇന്ത്യയിലേയ്ക്ക് നാടുകത്താൻപോലും ശ്രമിച്ചു. തെളിയുന്ന പ്രകാശം ഇരുട്ടാക്കുവാൻ എളുപ്പം. അതുപക്ഷേ ഒരുവിഭാഗം സ്വാർത്ഥമതികളുടെ തെറ്റുകൾ എല്ലാവരെയും ഒരുപോലെ ബാധിക്കാതെ വരില്ല. ഈ തെറ്റുകൾ തികച്ചും അധാർമ്മികവും ഇരുട്ടിനു തുല്യവുമാണെന്നും ഞങ്ങൾക്കെല്ലാം ഉറച്ച ബോധ്യം ഉണ്ടായിരുന്നു. എങ്കിലും അപ്പോൾ ഞാനിപ്പടെയുള്ള ജർമ്മനിയിലെ മലയാളികളുടെ സ്ഥിതി ഇൻഡോ- ജർമ്മൻസർക്കാരുകളുടെ സഹകരണത്തിൽ മെച്ചപ്പെടും എന്നു ഞങ്ങൾക്കെല്ലാവർക്കും മനസ്സിലുറച്ച വിശ്വാസം ഉണ്ടായിരുന്നു.  

ബാഡൻവ്യൂർട്ടംബർഗിൽ ഞങ്ങളുടെ, അതായത് എനിക്കൊപ്പം നിന്ന് ഫാ. ലുഡ്വിഗ് ബോപ്പ്, കാൾസ് റൂഹെയിൽ ജർമ്മൻ വനിതയായിരുന്ന ശ്രീമതി റീത്ത ദേശായി, മറ്റുള്ള സഹപ്രവർത്തകർ കൊളോണിലും പരിസരത്തും ശ്രീ ജോർജ് കട്ടിക്കാരൻ, ഫാ. ആൽബ്രെഹ്റ്റ് ഹാസ്സൽബെർഗ് O.P (TUSCULUM), ഫാ. സിറിയക്ക് തുണ്ടിയിൽ സി.എം.ഐ., ഫാ. കോര വർഗീസ് (+), Dr. മാത്യു മണ്ഡപത്തിൽ തുടങ്ങിയ മറ്റുപല  മലയാളിപ്രവർത്തകരുടെയും സഹകരണ പ്രവർത്തനം, അന്നത്തെ സമാധാനപരമായ നീക്കങ്ങളുടെ ഫലം നൽകിയത് അതിശയകരമായിരുന്നു. പലപ്പോഴും ഉപദേശങ്ങൾ നൽകിയ ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി ശ്രീ പട് വർദ്ധൻ ഞങ്ങളുടെ പ്രവർത്തങ്ങളിൽ യോജിക്കുകയും ചെയ്തിരുന്നു. ജർമ്മൻമലയാളികളിൽ ഒരു വിഭാഗം നേരിട്ടിരുന്ന പ്രതിസന്ധി പരിഹാരത്തിനു നിലപാടുകൾ സ്വീകരിക്കുക  വെല്ലുവിളിയായിമാറി.

 മുൻ കേരള മുഖ്യമന്ത്രി
ശ്രീ ഉമ്മൻ ചാണ്ടി 
കേരളത്തിന്റെ മുൻ തൊഴിൽ മന്ത്രിയായിരുന്ന  ശ്രീ. ഉമ്മൻ ചാണ്ടിയുടെ ആത്മാർത്ഥമായ ശ്രമത്തിൽ മലയാളിക്ക്  ഒരു പുതിയ വഴി തുറന്നു. ഇക്കാര്യത്തിൽ ഞാനുമായി നേരിട്ട് സംസാരി ക്കുവാൻ ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെ നിർദ്ദേശത്തിൽ അക്കാലത്തെ സൗദി അറേബ്യാ ഇന്ത്യൻ അംബാസിഡറും ഇന്ത്യൻ ഓവർസീസ് എംപ്ലോയ്‌മെന്റ് കോർപ്പറേഷൻ ചെയർമാനാ യിരുന്ന ശ്രീ. ടി. ടി. പി. അബ്ദുള്ളയെ ശ്രീ ഉമ്മൻ ചാണ്ടി ജർമ്മനിയിലേയ്ക്ക് അയച്ചു. ബോണിലെ ഇന്ത്യൻ അംബാസിഡർ ശ്രീ. അഹമ്മദിന്റെ വസതിയിൽ ഞാനും ശ്രീ. ജോർജ് കട്ടിക്കാരനും ശ്രീ. ടി. ടി. പി. അബ്ദുള്ളയുമായി വിശദമായി ചർച്ച ചെയ്തു. അംബാസിഡർമാരുടെ വ്യക്തിപരവും  നിസ്വാർത്ഥവുമായ സഹകരണം പ്രതിസന്ധികൾക്ക് അയവുവരുത്തുവാൻ വഴി തെളിച്ചു. ഇത്പോലെയുള്ള ഇടപെടലുകൾ ഭാവിയിൽ ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ ചുവടു വയ്പുകളിലും ആത്മവിശ്വാസം ഉണ്ടാക്കി. അന്ന് ജീവിതത്തിനാവശ്യമായ പണത്തിനായി ചെയ്യുവാൻ തൊഴിൽ ചെയ്യുവാൻ അനുവാദമില്ലാതിരുന്ന, മറ്റുതരത്തിൽ ജർമ്മനിയിലെ പല ബുദ്ധിമുട്ടുകളും നിറഞ്ഞ അന്നത്തെ ജീവിതത്തെ അവരുടെയെല്ലാം അടുപ്പം ഏറെ മാധുര്യമുള്ളതാക്കി. ഇതിനുവേണ്ടി ജർമ്മൻ മലയാളികൾക്ക് ഹൃദയം നിറഞ്ഞ സഹായവും താങ്ങുമായിരുന്നത് അന്നത്തെ കേരളത്തിന്റെ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയായിരുന്നു എന്ന യാഥാർത്ഥ്യം എക്കാലവും നന്ദിയോടെ നിലനിൽക്കും. //-       
-------------------------------------------------------------------------------------------------------------------




Dienstag, 1. Mai 2018

ധ്രുവദീപ്തി: Autobiography //Journey of a missionary priest: // Unforgettable moments- Madanpur mission // Fr. George Pallivathukal



ധ്രുവദീപ്തി: Autobiography // 


Journey of a missionary priest: 

 Unforgettable moments- 

 Madanpur mission- 

Fr. George Pallivathukal


 Fr.George Pallivathukal 
Madanpur was the farthest out station of Junwani mission about 35 km.from the centre. When we visited Madanpur we used to spend five to seven days there. Camping in Madanpur we used to visit all the sourrounding villages up to Ghughri, a distance about 15 km.from Madanpur where there christians and chteschuments. We had built a hall, made of mud walls in Madanpur and therefore we had a clean and independent place to stay there. 

However there was no well in the village. Therefore like the villagers we were also drinking water from the nallah (stream) flowing through the village. I had instructed Prakash, my cook,to boil the water well for drinking. One day when Indal, the local catechist and I were visiting the houses, we found that the Kotwar (village guard) of the village was suffering from high fever. We prayed for him. The fever slowly left him and after two hours he joined our team visiting houses. The Kotwar was a catechumen. The news of this miraculous incident spred like wild fire increasing the faith of the local residents. They believed that Jesus heard our prayers and cured the man of his fever as he did to the mother-in-law of Peter in Caphernahum. Today both madanpur and Ghughuri are independent mission stations.

First vist to Ghoreghat.   

 A mission School in Madanpur
Ghoreght is a village in " Chaurassi ", the rice bowl of mandla district. There were many rich farmers in Ghoreghat. I was told that there was a catholic family, that of Shri Panku Lal in that village. Indal, Prakash and I decided to visit the village. We wanted to come in touch with the other villagers through Panku Lal. It was evening when reached the village. To our great disappointment Panku and family were not at home. It was dusk and getting dark and there was no time to reach the next halting place, Tavalpani. So we decided to spend the night sleeping under the shade of a mango grove near a well. It was summer time and the stay under the shade of trees was pleasant. We drew water from the well and had a good bath and we felt fresh. We cooked our food., prayed the rosary together and ate our food. Then we spread our sheets on the ground under the trees and lay down observing the galaxy of stars in the sky. After some time I had a good sleep although the pebbles underneath were piercing through my skin. Later on when the diocese bought a pieace of land to establish an independent mission station in Ghoreghat these trees were providentially included in the land purchased for the purpose. The trees are still standing in front of of the convent building. Today Indal is staying in this village with his family and doing catechetical work.

Saved from the mouth of a tiger.


My team of missionaries, Indal, Prakash, and I were our way to Soda-salaiah area on mission visit. After crossing the river Burner we had to cross a dense forest, a distance of about 5 Km to reach our destination. As usual I was walking ahead of the other two praying the rosary. I heard behind me some one running and when I looked back I saw my two companions running back. I turned back and started walking towards them. They shouted to me and said " Father go ahead, don't come back, there is a tiger sitting close to where you are standing." I looked around and saw a huge tiger sitting at a distance of about 20 feet away from the path we were walking. I got the shock of my life. I clung to my rosary for my dear life although the animal was cool. He was in turn looking at me and looking at my companions who were running back. I quietly walked back. He continued to sit there without threatening any body. After some time my companions joined me . They took a different route to come to the place where I was standing. All of us had the shock of our lives. I thought of Daniel in the Lion's den. God protects his children. These are unforgettable moments, when we experienced the protecting hand of the Lord.


Attempt to train catechists locally. 

Catechists have a vital role to play in the building up of faith communities at the grassroots level. I remember one African Bishop telling us, while in the seminary, about the importance of catechists in a parish. He said that he would prefer to have one good priest and ten good catechists and ten priest. The first is more effective pastorally than the second". Junwani station had about 20 catechists when I was there. Less than half of them were trained and the rest were untrained. The untrained were new in faith and were not much educated . They knew only that much of catechism which was taught to them when they were catechumens. They knew very little about the Sacramentsabout the word of God. At that time we did not have a full Bible in Hindi. Wald- Bulke edition of the Bible was still in preparation.


I told Fr. Paymans that our catechists needed training in contacting people, what they had to teach the people and how to conduct a Sunday service etc. Fr.Paymans was not in favour of it thinking that my attempt would antagonise the catechists. One evening I gave them a simple questions on faith and told them to give me the answer. Half of them did not know who Jesus Christ was, what was the significance of the cross they were wearing etc. I shared the answers of the catechists with Fr. Paymans. He could scarcely believe that they were so ignorent about their religion. He advised me that we should spend at least one day teaching catechism to the catechists when they come for their monthly meetings.I told the catechists that my intention was not to get rid of them but to help them in their job and to make them more efficient and confident. They were very co-operative and we had these catechetical sessions for catechists every month as long as I was in Junwani.//-
--------------------------------------------------------------------------------------------------------------------


Donnerstag, 29. März 2018

ധ്രുവദീപ്തി // Easter Message: Easter, the Celebration of love’s Triumph- // Fr. Sebastian Thottippattu



ധ്രുവദീപ്തി // Easter  Message:


 Fr. Sebastian Thottippattu

Easter, 

the  Celebration of love’s  Triumph-


Fr. Sebastian Thottippattu



 love’s triumph-
The Solemnity of Easter is the most significant feast in the Christian Liturgical calendar because it ratifies in a mystical manner the culmination and purpose of every human life. It is not the mere commemoration of a historical event in the life of Christ but rather it enunciates what life is all about. When the Christian churches all over the world resound with Alleluias on Easter morning and the weeks following, it is actually the proclamation of a victory beyond all telling. It is the accomplishment of the very purpose of the incarnation in Christ. When Jesus rose again from the cruelest form of death on Calvary, it was looked upon as a terrible defeat of his claims as Son of God. But through his resurrection from death, which we celebrate at Easter, he vindicated the validity of the power of love to overcome all things. He had foretold more than once what was awaiting him in Jerusalem. But his apostles never took it seriously because they could not reconcile it with their concept of the Messiah. Peter even sought to dissuade him from going through it and got a firm rebuke from the Master. However, Jesus did not leave them at that but gave the inner core of his apostolic band a glimpse of his true glory at the Transfiguration on Mount Tabor.

The one truth that any careful reader of the New Testament cannot fail to notice is the paradoxical eagerness of Jesus towards his suffering and death. In speaking to Nicodemus Jesus makes plain the purpose of his life: “God so loved the world that he sent his only Son that whoever believes in him may not perish but may have eternal lifeAs Moses lifted up the serpent in the desert, so must the son of man be lifted up so that whoever believes in him may have eternal life” (Jn.3:14-16).  Jesus repeats the same words again before he is about to embark on his final journey to Jerusalem. When the Greeks come seeking to meet him he knew that his hour had come and in their presence he proclaimed: “…Now sentence is being passed on this world; now the ruler of this world is to be driven out. And when I am lifted up from the earth, I shall draw everyone to myself” (Jn.12: 31-32). Jesus speaks of his death as a means of drawing people to himself because he had spoken of it as something that he would embrace voluntarily out of love. “No one takes it from me but I lay it down of my own free will” (Jn.10:18). Through love he meant to draw people to him but it was a love that hurt him to the core. St Mother Teresa spoke of love that should hurt if it is true. The cup of suffering that Jesus would drink offering no resistance was the perfect proof of that. It was not the cruelty of the cross that made it redemptive but the immensity of love behind the acceptance of it. In the metaphor of the seed that falls to the ground and dies producing much fruit, Jesus was drawing a perfect parallel to his life and death that would bring about new life for all.

 The sufferings and death of Jesus 
The sufferings and death of Jesus had eternal value because there was pure and unconditional love underlying it. Devoid of love, suffering is evil and is to be avoided but when love qualifies it, all suffering can turn to joy. St. Francis of Assisi bears testimony to it in his sermon on perfect joy. Love always calls for sacrifice and it hurts and hurts terribly sometimes. As a matter of fact, the prospect of the suffering awaiting him, made Jesus cringe and pray at Gethsemane, “Father, if it is your will, remove this cup from me; yet not my will but your will be done” (Lk.22:42). His human nature shrank before pain but his love for his Father and for every human being on earth overcame its bitterness. It is the same with every human being who is confronted with pain. However, the love that one brings into it can transcend the bitterness of any suffering and make one capable of embracing it. We have concrete examples of it in mothers who can endure any trouble for the sake of their children. It is known that Blessed Rani Maria, the Franciscan Clarist Sister who was martyred in India, uttered the name of Jesus at every stab wound her assassin inflicted upon her, because she was in love with Jesus to whom she had surrendered her life on entering the convent. Anything else would have drawn a different reaction from her. What made her blessed was not the cruelty of the suffering she endured but the love that sustained her through it. This is the power of the resurrection that every Christian, nay every human being, has been bequeathed at the cross. St. Paul speaks of it in his letter to the Galatians: “I am crucified with Christ and it is no longer I who live but it is Christ who lives in me. I now live my life by faith in the Son of God who loved me and gave himself for me” (Gal.2:20). This ought to be the state of every Christian who has taken his/her Christian life earnestly.

 The victory of Easter
is the victory of love.
The victory of Easter is the victory of love. Anywhere and everywhere where love triumphs over evil and pain, the power of the resurrection is witnessed. Easter is an open invitation to the whole of humanity to embark upon loving to the extent of losing oneself for the sake of another. “There is no greater love than this that one gives one’s life for one’s friends” (Jn. 15:13). Everyone who is on the path of love acts by the power of the resurrection. We can all truly exclaim: “Christ is Risen, Alleluia!” if we let Jesus Christ the Risen Lord, accomplish his death and resurrection in us through the occurrences of daily life that bear the shadow of the paschal mystery.

HAPPY EASTER!!
-----------------------------------------------------------------------------------------------------------------------

Sonntag, 4. März 2018

ധ്രുവദീപ്തി : Christianity- Chavara A Saintly Person // Loving Words of a Founding Father to his Community: A Commentary on his Testament. // Fr. Dr. Thomas Kadankavil

ധ്രുവദീപ്തി : Christianity- Chavara A Saintly Person //


Loving Words of a Founding Father 
to his Community: 
A Commentary on his Testament.


Fr. Dr. Thomas Kadankavil CMI 


Intoduction 

The word testament is used chiefly in the phrase " Last will and testament"a written document providing for the disposition of all that belong to oneself after death. Some aspect of covenant is also implied here, for it is an agreement made by two or more persons or parties to uphold and effectively discharge all that is stipulated in the testament.

The latest revised text of the Constitutions of the CMI Congregation published on March 19, 2014 incorporates, in accordance with the resolution of the General Synaxis 36(2008), the following testament as epilogue with the title Testament of Blessed Kuriakose Elias Chavara to his Brethren. It is regarded as his authentic statement on the way his brethren should live in the congregation.

1. Submission to God's will: 

Dear Children, by the special grace of God, we have been called to be members of the congregation, dear to the Mother of God. This has been so, because willed it so and notbecause man planned it thus. I am sure of this as I am sure of this being paper. The founders of theis congregation, Rev. Fathers, Thomas Palackal and Thomas Porukara, had sought and arranged for this being Dominican order. That is why we stared unprecedentedly wearing the the white cassock and took other steps. But our blessed Mother, seeing our frailty took us into her special love. But so far, neither you nor I have become true monks. The sign of a monk is complete surrender of self and practice of obedience, as if he had no eyes or ears. If one has that, he is true religious. Realizing this make strenuous effort to practice it, for we must offer ourselves to obey in all things our superiors, thus practicing the virtue of obedience to perfection. Don't be discouraged. Although in the begining, you may find it difficult and against your inclinations and tendencies, after sometime you will find it good and you will begin to feel that this is the right attitude. Beside you will also enjoy great peace of mind. We owe the same obedience to the other Sub-Superiors and finally to one another. He who practices perfect obedience in all these spheres will enjoy heavenly peace in this monastery itself(Vol.4,70, 71, English edition,1990).

2- Mutual love and Concern :


My dear brethren, let the Vicars of each of our monasteries foster real charity amoung themselves and maintain a true bond. However numorous the monasteries are, all must be like the members of one family, children born to, nursed and brought up by the same mother. Never let this love weakens, but let it grow stronger from day to day. Bear this in mind as an important piece of advice.,in order that this love may not weaken. Let the vicars of the monasteries vie with one another and show greater interest in meeting the needs and request coming from the other monasteris rather than those of one's own. When you assemble periodically to discuss different matters, settle your mutual financial account till that date. Lest this love weaken in course of time, let the vicars of the monasteries, though not compelled by necessity or circomstances,exchange letters amoung themselves communicating the good news here and enquiring about the needs of other others and render any help that might be required (vol. 4, 100).

3- Not man-made:

a Beloved brother, this congregation of ours is not man-make. You are witness to the truth that God has nurtured it with genuine care and helped it to grow. Persecution by men or discourgements from them cannot destroy it. But one thing can cause its distraction. It happens if we forget our holy vocation and neglect the sacred duties of our state and fail in humility, charity, religious modesty and genuine devotion and are satisfied with valuing them only in spirit and not in deeds(vol- 4, 90).

4-Thapasa Bhavanam:

Seeing that a lot of good has not been done due to the absence of Thapasa Bhavanam (House of Discipline) in Kerala even for the priest, it was desired by all means to start a Darsana Veedu (House of Vision) at least for priests.(vol-1,1).

5-Purpose of our call:

Jesus Christ, the Divine Master has called you to follow his footsteps, by purchasing your soul and the souls of your brethren with His precious blood, to save you from sin and make you an instrument of salvation for othres; and make virtuous and through you to make other virtuous, thus to unite you all with him.

6- Model of the first Christian Community:

As there exited a deep spiritual brotherhood among us and because we wanted to have fellowship also in the things of the body similar to the spiritual fellowship, we decided to put together all our material earnings and the fruits thereof belonging to us, following the example showed by St. Peter in the beginning as a replica and foundation stone (Vol.1, 208).

7- Spiritual Reading and Mystical Union:


I wish that all of you listen to and learn this little advice. The straight way to the summit of perfection and the means not to tumble down from the hight is simply this: avoid wasting your time in useless conversation. The time you save after your proper work and recreation should be spent in spiritual reading. It nourishes a religious with love and enables him to enjoy solitude and when a soul delights in solitude, Jesus Christ will come to converse with it. At first you will not understand the language. Then it is the Lord himself who will lead you to the wine -celler and pour out some wine for you- a little at first. In the course of time you will begin to understand the language. When your spouse sees that you understand his speech, he will speak more and more distinctly and show you the magnitude of His love. Then the bride will love him more and the bridegroom will rejoice over it and adorn her with ornaments. Thus commences the divine union. Consider how sweet the voice of your loving spouse is. He is always accompanying you wherever you are, looking for all your needs and watching whether you love him more than anything else. Then on there will be nothing to fear. This is the clear way to spiritual life and perfection ( Voll.4,116,117). //-
--------------------------------------------------------------------------------------------------------------------------

Sonntag, 4. Februar 2018

ധ്രുവദീപ്തി // politics // Opinion // കേന്ദ്ര- കേരള സംസ്ഥാന ധനകാര്യ ബജറ്റ് കാലഘട്ടത്തിനു ചേരുന്നതാണോ? // George Kuttikattu

ധ്രുവദീപ്തി // politics // 


കേന്ദ്ര- കേരള സംസ്ഥാന 
ധനകാര്യ ബജറ്റ് 
കാലഘട്ടത്തിനു ചേരുന്നതാണോ?

George Kuttikattu 


 പ്രധാനമന്ത്രി നരേന്ദ്ര മോഡി (M) ,
ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലി ( L ) 
മ്മുടെ രാജ്യത്തെ ഒരു പൗരൻ സ്വന്തം ഒരു വസ്തുവോ, ഒരു വീടു  വാങ്ങുകയോ, പണിയിക്കുകയോ, വിൽക്കുകയോ ചെയ്‌താലുടൻ സർക്കാർ     നിശ്ചയിച്ചിട്ടുള്ളതായ അടിസ്ഥാന നികുതികൾ ഉടൻ വാങ്ങിയെടുക്കും. രാജ്യത്തുള്ള ക മ്മ്യൂണൽ ആവശ്യങ്ങൾക്കെല്ലാം വേണ്ടി മുഴുവൻ ചെലവുതുകയും ഓരോരോ വില്ലേജുകളിലോ ഓരോപഞ്ചായത്തുകളിലോ സ്ഥിരമായി  താമസിക്കുന്ന ജനങ്ങൾ അവയെല്ലാം സ്വയം ക്രമമായി നികുതിയിനത്തിൽ  വഹിക്കണമെന്നാണ്. എന്തിനാണ്, എല്ലാവർഷവും ഒരോരോ അടിസ്ഥാന കാരണങ്ങളില്ലാതെ പുതിയ പുതിയ നികുതികളെന്നനിലയ്ക്കു വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത്? പൗരന്മാർ  നികുതികൾ വില്ലേജിലും പഞ്ചായത്തിലും നൽകേണ്ടിയിരിക്കുന്ന ത്, കൊടുംകുറ്റവാളികൾക്ക് ചില കോടതി നൽകുന്ന ശിക്ഷയ്ക്കു തുല്യമാ ണ് ? നടപടികൾ തികച്ചും ശരിയല്ല

ജനാധിപത്യ രാജ്യത്തിലെ ജനങ്ങളുടെ മൗലീക അവകാശ നിയമം അപ്പാടെ ലംഘിക്കലാണ് ജനപ്രതിനിധികളും അവർ രൂപീകരിക്കുന്ന സർക്കാരും മറ്റും ചെയ്യുന്നത്. ആകട്ടെ, അടിസ്ഥാന നികുതി കൊടുക്കണം, അതിനെല്ലാം പുറമെ മറ്റനേകം നികുതികൾ കൂടി സർക്കാർ പിടിക്കുന്നു. അതുമാത്രമോ?വില്ലേജുകളും പഞ്ചായത്തുകളും അഹിതമായി പിടിച്ചെടുക്കുന്ന പണം; ഡിജിറ്റൽ റിക്കാർഡുകളിൽ തിരുത്തലുകൾ നടത്തി പണംപിടിച്ചെടുക്കുന്ന തന്ത്രങ്ങൾ വളരെയേറെയാണ് ! അവ ഉദാ: ഇപ്രകാരം ആണ്: "കുടിശിക" എന്നെഴുതി തട്ടിപ്പു നടത്തുന്ന പതിവ് വില്ലേജ് ഓഫീസുകളിൽ പതിവായി നടക്കുന്നുണ്ട് . സാധാരണ ജനങ്ങൾ രസീതിൽ കാണുന്ന തുക ശരിയോ തെറ്റോ എന്ന് നോക്കാതെ പണമടച്ചശേഷം പോകുന്നു. പണം കിട്ടിയാൽ ഉടൻ കമ്പ്യൂട്ടറിൽ തിരുത്തൽനടപടി ചെയ്തു തുടങ്ങും. ഇതാണ് ചില വില്ലേജ് ജോലിക്കാർ ചെയ്യുന്ന അഴിമതി. കരമടയ്ക്കുന്ന രസീതുകൾ കൃത്യമായി പൂർണ്ണ പരിശോധന നടത്തേണ്ടതാണ്.  ഇത്തരം ഉദ്യോഗസ്ഥ അഴിമതികൾ തന്നെ നാം ഓരോരുത്തരുടെയും, അതായത്, ഒരുവന്റെ സ്വന്ത ഉടമസ്ഥതയി ൽ സ്വത്തുക്കളുടെ പൂർണ്ണ അവകാശമായ തനത് ഉടമസ്ഥതയ്ക്ക്നേരെയുള്ള പരസ്യ അതിക്രമമാണെന്ന് തന്നെയാണ് ഇതർത്ഥമാക്കേണ്ടത്. സ്വന്തമായ കൃഷി സ്ഥലങ്ങളുടെയോ താമസിക്കുന്ന വീടുകളുടെയോ ഉടമസ്ഥത ഒരു പൗരന് സ്വന്തമായിട്ട് അവകാശപ്പെട്ടതാണ്.  ഒരോരോ രാഷ്ട്രീയപാർട്ടികളു ടെയോ  അഥവാ ഒരു  നേതാവിന്റെയോ, അഥവാ ഏതെങ്കിലും  ഒരു മന്ത്രി നിശ്ചയിക്കുന്നതോ അല്ല "അവകാശം". അത് ഭരണഘടനാനിയമം വഴി നമുക്ക് ഗാരണ്ടി നൽകി അനുവദിച്ചിട്ടുള്ള അവകാശമാണ്, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം. ഇതിനാൽത്തന്നെ പൊതുജനങ്ങളാരും ഒരു ജനാധിപത്യ രാജ്യത്തിലെ  ഭരണാധികാരികളുടെ അടിമകളല്ല, അവരുടെ വാടകവീട്ടിലെ താമസക്കാരുമല്ല. പൊതുജനങ്ങളുടെ അവകാശപ്പെട്ട ആവശ്യങ്ങളിന്മേൽ ഉണ്ടാകാവുന്ന കാര്യങ്ങളിളെല്ലാം സഹായിക്കേണ്ട സേവകരാണ്, ഇത്തരം ജനപ്രതിനിധികൾ. ഒരു രാജ്യത്തിലെ നിയമസഭകളെയും ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ജനങ്ങളാണ് നിയന്ത്രിക്കേണ്ടത്. പൊതു ജനങ്ങളുടെ സേവകർ ആണ് ജനപ്രതിനിധികൾ.

ഉടമസ്ഥാവകാശങ്ങളെ കേരളത്തിൽ അട്ടിമറിക്കുന്നു:

 ബജറ്റ് അവതരണം
കേന്ദ്രധനമന്ത്രി ജെയ്റ്റ്‌ലി 
ഭൂമിയുടെ അടിസ്ഥാന നികുതി വർദ്ധനയിലൂ ടെ നടക്കുന്നത്, പടിപടിയായി ഒരാളുടെ സ്വ ത്തിന്റെ ആകെ അവകാശപ്പെട്ടതായ സ്വന്തം ഉടമസ്ഥതയെ അപ്പാടെ അട്ടിമറിക്കുകയാണ്. ആ നടപടിതന്നെ ജനാധിപത്യരാജ്യത്തെ ഭരണഘടനാനിയമത്തിനുവിരുദ്ധമാണ്,   നിഷേ ധമാണ്. ജനാധിപത്യസംവിധാനത്തിൽ രാജ്യ ത്തിലെ ഓരോ പൗരന്റെയും ഉടമ സ്ഥതയിലുള്ള ആസ്തികളിൽ ഓരോരോ രാഷ്ട്രീ യക്കാർ നിയമസഭകൂടി കയ്യേറ്റം നടത്തുന്നത് പ്രായോഗിക നിയമനിഷേധമാ ണ്, ജനങ്ങളെ ജനപ്രതിനിധികളെന്ന് പേരുള്ള രാഷ്ടീയക്കാർ പൗരന്മാരുടെ മൗലിക അവകാശങ്ങളെ ഇല്ലെന്നാക്കുകയാണ്. അതിനാൽ ത്തന്നെ പൊതു ജീവിതം തകർക്കുന്നവരായ മുഴുവൻ ജനപ്രതിനിധികളും ജീവിതകാലം മുഴുവൻ ജയിലഴികൾക്കുള്ളിൽ മാത്രം കഴിയേണ്ടവരാണ്‌.

ഉടമസ്ഥാവകാശത്തിന്മേലുള്ള കടന്നുകയറ്റം.
 കേരള ധനമന്ത്രി തോമസ് ഐസക്ക്
ബജറ്റുമായി നിയമസഭയിലേക്ക് 


ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ അനാവശ്യ നികുതികൾ ചുമത്തി ബലഹീനരാക്കി അവരെ ക്രൂരമായി തകർക്കുകയാണ്. ഇന്ന്  അതുപോലെ തന്നെയാണ് നമ്മുടെ  കേരളത്തിലും അനാവശ്യമായിട്ട്  നികുതിവർദ്ധനവ് ഓരോ പാർട്ടി  രാഷ്ട്രീയക്കാരും നടത്തുന്നത്. ഒരു
പൗരന്റെ സ്വന്തം വസ്തുക്കളുടെ വിൽപ്പന വാങ്ങലുകൾക്ക് പോലും ജനാധിപത്യ സർക്കാർ ഈടാക്കുന്ന വർദ്ധിച്ച നികുതി, വിൽപ്പത്രം, എന്നിവ അനന്തരാവകാശികൾക്ക് വേണ്ടി ഭൂമി കൈമാറ്റത്തിനും, അതിനുള്ളതായ ഓരോരോ ആധാരങ്ങൾക്കുള്ള   റജിസ്ട്രേ ഷൻ തുക, ആധാരമെഴുത്ത് ഫീസ്, ഇങ്ങനെ പതിനായിരമോ ലക്ഷങ്ങളോ സർക്കാർ വാരിക്കൂട്ടുന്നുണ്ട്. ഇത് ന്യായീകരിച്ചു ഉള്ളിൽ  സന്തോഷിക്കുന്ന ഇന്നത്തെ പാർട്ടി നേതാക്കളെല്ലാം എതിർകക്ഷി രാഷ്ട്രീയ പാർട്ടികളെയും എതിരാളികളായ നിലവിലുള്ള ഭരണകക്ഷിപാർട്ടികളെയും തേജോവധവും കടുത്ത ആരോപണവും  മറ്റും അങ്ങുമിങ്ങും നന്നായി കൊട്ടി ആഘോഷി ക്കും. പൊതുവെ കേരളത്തിലും ഇന്ത്യയിലും അത്തരം ദുഷിച്ച സ്വഭാവ വൈരുദ്ധ്യങ്ങളെല്ലാം കാണപ്പെടുന്ന ജനവിരുദ്ധരായ ക്രിമിനൽ രാഷ്ട്രീയ ക്കാരാണ് അധികമുള്ളത്. അടുത്തത്, കേന്ദ്രബജറ്റിൽ ഇന്ത്യൻ പ്രസിഡന്റ് മുതൽ മറ്റുള്ള മന്ത്രിമാർക്കും വലിയ ശമ്പളവർദ്ധനവ് ഉണ്ടാക്കി. എം. എൽ. എ മാരുടെ ശമ്പളം വർദ്ധിപ്പിച്ചിട്ടുണ്ട്. അവർക്കെല്ലാത്തരത്തിലുമുള്ളതായ അനേകം ആനുകൂല്യങ്ങളും മറ്റുള്ള പ്രയോജനങ്ങളും സൗകര്യങ്ങളും നൽകു വാൻ വ്യവസ്ഥയുണ്ട്.  ഇതിനുള്ള  പണം ലഭിക്കുന്നത് എവിടെനിന്നാണ്, ഈ പണം നൽകുന്നതാരാണ്? ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കല്പിച്ചാൽ ജനങ്ങളാ കെ മുട്ടുകുത്തി അവരെയോ അനുസരിക്കണം, ഇതാണ് ജനാധിപത്യ മന്ത്രി മാരുടെ സ്വന്തമായ എഴുതാത്ത  ജനാധിപത്യ മര്യാദ!. അതെ, എന്റെ പക്കൽ നിന്നും നാം ഒരോരുത്തരിലും നിന്നുള്ള ഭൂമിനികുതിയായും വീട്ടുകരമായും  തട്ടി എടുക്കുന്ന പണമാണ്. നമുക്ക് നീതി ലഭിക്കുവാനുള്ള അവസാനത്തെ ആയുധമാക്കി ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രയോഗിച്ച സമര മാർഗ്ഗം തന്നെ രാജ്യത്തെ പൗരൻ തന്നെ അടിച്ചേൽപ്പിക്കുന്ന നികുതി നിഷേധി ക്കുവാനായിരുന്നു... ഈ മാതൃക ഇന്നിനും എന്നും ആർക്കും ചേരുന്നത് തന്നെ.



നികുതിയുടെ ദുരുപയോഗം.


രാജ്യത്തിന്റെ അടിസ്ഥാന സ്ഥിതി ഘടനയെ ശക്തിപ്പെടുത്തേണ്ടതാണ്. അതായത്, രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളായ ഘടകങ്ങളെന്ന നിലയിൽ വിമാനത്താവളങ്ങളും, വാർത്താവിനിമയോപാധികളും മറ്റ് ഓരോ  പൊതുസേവനത്തുറകളും ചേർന്ന ചട്ടക്കൂട്, തുടങ്ങിയ കാ ര്യങ്ങളിൽ ദുരുപയോഗം മാത്രമേ കാണാനുള്ളൂ. ഏറ്റവും പ്രധാനപ്പെട്ട പ്രശനം, രാഷ്ട്രീയക്കാർ നികുതിയുടെ കാര്യത്തിൽ പതിവായി, അതാകട്ടെ, നിയമമനുസരിച്ചു, എന്നാൽ അവരെ ല്ലാം തികച്ചും സത്യസന്ധമല്ലാത്ത വിധത്തിൽ ആണ് പ്രവർത്തിക്കുന്നത്. നികുതിപ്പണം ചില നിശ്ചിതകാര്യങ്ങൾക്കായി മാത്രം ചെലവാക്കിത്തീർക്കു ന്നുവെന്നു  പറയുന്നു. അടിസ്ഥാന നികുതിപ്പണം അങ്ങനെയുള്ള കാര്യങ്ങൾ ക്കു മാത്ര മായി തീർത്തുകളയുന്നത് ശരിയല്ല, അതുകൊണ്ടു രാജ്യത്തെ ഓരോ ഗ്രാമങ്ങളുടെ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ വികസന കാര്യങ്ങൾക്കു പ്രാഥമിക സ്ഥാനം കൊടുത്ത് വിനിയോഗിക്കണം. അതിനായി പണം മുടക്കുന്നതുകൊണ്ടു എന്തെങ്കിലും ഓരോ  കാര്യമുണ്ട്. നികുതിയെ സംബന്ധിച്ച പുതിയ പുതിയ നിയമകാര്യത്തിൽ ഒരു പ്രശ്നം ഉള്ളതിതാണ്, പൗരന് ഓരോ പുതിയ രാഷ്ട്രീയക്കാരെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പരിശോധിക്കാനും നിയമപരമായിട്ടുള്ള  സാദ്ധ്യത കുറവാണ് എന്നകാര്യം പച്ച  യാഥാർത്ഥ്യം. യഥാർത്ഥ കാര്യങ്ങൾ മാത്രം പറയട്ടെ., രാജ്യത്തെ പൗരനിൽ നിന്നും വേറെ  പിടിച്ചെടുക്കുന്ന വിദ്യൂശ്ചക്തിയുടെ ഉയർന്ന തുക, ടെലിഫോൺ ബിൽതുക, ഇതുപോലെ പല കാര്യങ്ങളിലും പൗരനെ സഹായിക്കണമെന്ന് മന്ത്രി പറയും, അതു പക്ഷേ, ഒരിക്കലും ഫലത്തിൽ കാണാനില്ല. അതേസമയം ഓരോ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അവരുടെ കുടുംബാംങ്ങളുടെയും കാര്യത്തിൽ, എല്ലാ ചികിത്സാ- ആശുപത്രി ചിലവുകൾ എന്നുവേണ്ട വിലയേറിയതരം കണ്ണാടികൾവരെ അവകാശമായി അവർ എടുക്കുന്നു. ഇതിനെല്ലാം ആരുടെ പണമാണ് അവർ അവകാശപ്പെടുന്നത്? നമ്മുടെ ഓരോരുത്തരുടെയും വിയർപ്പിന്റെ ഫലം.

ഒരു ഇന്ത്യാരാജ്യം, ഒരു നികുതി വ്യവസ്ഥ.

ഇന്ത്യയിലെ ഓരോരോ സംസ്ഥാനങ്ങളിലും ഒരു ഏകീകൃതമായ നികുതി വ്യവസ്ഥയാണ് സാധ്യതയുണ്ടെങ്കിൽ അഭികാമ്യമായത്. ഇന്ത്യയുടെ ഓരോ സംസ്ഥാനങ്ങളിലും ഓരോരോ വ്യവസ്ഥകളാണ് ഉള്ളത്. ഇന്ത്യയിലെ ഒരു പൗരനും പ്രായോഗികമായിട്ടുള്ള യാതൊരു ഭാവിഗുണങ്ങളും ലഭിക്കുന്നില്ല എന്നത് നിത്യയാഥാർത്ഥ്യമാണ്. അടങ്ങാത്ത പകയും വിരോധവും ഏറ്റവും കടുത്ത നൈരാശ്യവുമാണ് ജനങ്ങൾക്ക് ബാക്കിയുള്ളത്. ജനപ്രതിനിധികളും ഓരോ രാഷ്ട്രീയ പാർട്ടികളും അവർ നിയോഗിക്കുന്ന സർക്കാരും നികുതി വർദ്ധന വിഷയത്തിൽ അതിതീക്ഷ്ണമായ സഹിഷ്ണുതയും ജനാധിപത്യരീതി മര്യാദയുടെ വിവേകപൂര്വമായ തീരുമാനങ്ങളും ഉണ്ടാകാൻ ശ്രദ്ധിക്കണം. പൗരന് നിയമം അനുശാസിക്കുന്ന ഓരോ മൗലീകാവകാശങ്ങൾ ഉണ്ടല്ലോ. ഇന്ത്യാമഹാരാജ്യത്ത് പറയപ്പെടുന്ന ജനാധിപത്യസംവിധാനം വഴി വളരെ അനാവശ്യവും ഭരണഘടനാ വ്യവസ്ഥയെ അട്ടിമറിക്കുന്ന രീതിയിൽ, ജന പ്രതിനിധികളെല്ലാം നമ്മുടെ സ്വത്തിന്റെ ഉടമസ്ഥാവകാശത്തിനുള്ള മൗലീകാവകാശത്തെ പരസ്യമായി ദുരുപയോഗിക്കുകയാണ്. ഇന്ത്യയിൽ നമ്മുടെയെല്ലാം സ്വത്തുക്കളും, ഭൂമിയും, താമസ വീടുകളും അടുത്തടുത്ത നികുതിവർദ്ധനയിലൂടെ കയ്യേറ്റം ചെയ്തു സർക്കാറിന്റെതാക്കി പിടിയിൽ മാറ്റുകയാണ്.

ക്രിമിനലുകൾ, രാഷ്ട്രീയക്കാർ

 U D F ഭരണം- ബജറ്റ് ചർച്ചയിൽ 
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാര നും രാജ്യത്തെ ജനങ്ങളുടെ ഭാവിയെപ്പറ്റി യോ സാമൂഹിക പ്രശ്നങ്ങളെപ്പറ്റിയോ ചിന്തിക്കുന്നില്ല. അവരുടെ വിചാരം പ്രതികരണശേഷിയില്ലാത്ത നാടൻ ജനങ്ങളെ എങ്ങനെയൊക്കെ പിടിച്ചു കെട്ടി നികുതിപ്പണം വാരിയെടുക്കാ മെന്നാണ്. എം. എൽ. എ. ഫണ്ട്, എം. പി. ഫണ്ട് എന്നിങ്ങനെ രാജ്യത്തെ ഓരോ രാഷ്ട്രീയക്കാരന്റെ വയറു നിറയ്ക്കാനായി നാമെല്ലാം എല്ലാദിവസവും ഇവർ വർദ്ധിപ്പിക്കുന്ന തോതിലുള്ള  നികുതി കൊടുക്കണമെന്നാണ് അവർ നിയമസഭയിൽ ആവശ്യ പ്പെടുന്നത്. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണ കാര്യം, വിദ്യാഭ്യാസം, പൊതു കാർഷികരംഗം, തൊഴിൽ വ്യവസ്ഥകൾ എന്നിങ്ങനെ യുള്ള യാതൊരു വിധ കാര്യങ്ങളിലുമുള്ള യഥാർത്ഥ പൊളിറ്റിക് മേൽപ്പറഞ്ഞ രാഷ്ട്രീയക്കാരുടെ തലച്ചോറുകളിലേയ്ക്ക് പ്രവർത്തിക്കുന്നില്ല. പ്രധാന മന്ത്രിക്ക് ലോകയാത്ര ചെയ്യുവാൻ അനേകകോടികൾ മുടക്കി രണ്ടു പുതിയ വിമാനം വാങ്ങണം, കേരളത്തിലാകട്ടെ എ. കെ. ഗോപാലൻ എന്ന ഒരു പാർട്ടി രാഷ്ട്രീയക്കാരൻ അനേക വർഷങ്ങൾക്കു മുൻപ് മരിച്ചു മണ്ണിനോട് ചേർന്നിട്ടും അയാളുടെ സ്മാരക പ്രതിമ ഉണ്ടാക്കുവാൻ കേരളധനകാര്യ ബജറ്റി ൽ കോടികളുടെ തുക ഉൾപ്പെടുത്തി. ഈ പണമെല്ലാം എവിടെ നിന്നുണ്ടാ കണം? അതിനുള്ള ഓരോ വഴിയാണ് പുതിയ പുതിയ നികുതി വർദ്ധന യുടെ ധനകാര്യ ബജറ്റുകൾ രാഷ്ട്രീയക്കാരായ ക്രിമിനലുകൾ ചെയ്യുന്നത്. നാടെങ്ങും പ്രതിമകൾക്കു വേണ്ടിയും, ഓരോ മന്ത്രിമാർക്ക് യാത്രചെയ്യുവാൻ, പുതിയ വിമാനങ്ങളും വേണമെന്നാണല്ലോ. അതാണവരുടെ ആഗ്രഹം. ജനങ്ങളുടെയോ അവരുടെ അടിസ്ഥാനാവശ്യങ്ങളെയോ നിഷേധിക്കുന്ന ജനപ്രതിനിധികളും ഇന്നത്തെ സർക്കാരിലെ മന്ത്രിമാരും ജനങ്ങളെ ഒന്നടങ്കം വഞ്ചിച്ചുകഴിഞ്ഞു.

മുൻ കേരളാ യൂ.ഡി.എഫ് ധനമന്ത്രി 
ബജറ്റ് അവതരിപ്പിക്കുന്നു 
രാജ്യത്തെ ജനങ്ങൾ കഷ്ടപ്പെട്ട് മിച്ചം വരുത്തിവച്ച പണമെടുത്ത് ജീവിത സൗകര്യമുള്ള ഒരു വീട് പണിതാൽ, കേരളത്തിലെ കാഞ്ഞിരപ്പള്ളിയി ലെ കേരളാ കോൺഗ്രസ് എം. എൽ. എ യ്ക്കൊരു സംശയവും അന്ധാളി പ്പും, ചെവികളിൽ വല്ലാത്ത ചൊറി ച്ചിലും ഇപ്പോൾ ഉണ്ട്. അയാൾ കണ്ട കാര്യം ചോദിക്കുകയാണ് : "മലയാ ളികൾ നിർമ്മിക്കുന്നത് വീടുകളോ അതോ റിസോർട്ടുകളോ"ഇന്ത്യയിലെ ഓരോ മന്ത്രിമാരുടെയും ജനപ്രധി നിധിയുടെയും സാമ്പത്തികനിലയും അവരുടെ നാലുകെട്ടും നടുമുറ്റവും കൊട്ടാരതുല്യമായ വീടുകളും എങ്ങനെയെന്ന് അവർക്ക് പറയാനില്ല. ആരും ചോദിക്കുന്നുമില്ല. കൃഷിക്ക് ആവശ്യമായി കുറെ സ്ഥലം വേണമെന്ന് കരുതി അതിനുള്ള സ്ഥലം വാങ്ങാൻ ഒരാൾ ആഗ്രഹിച്ചാൽ, വർദ്ധിപ്പിച്ച അനേക ലക്ഷങ്ങൾ തുക പലതരത്തിലുള്ള ഫീസായി സർക്കാരിന് നൽകണം. സ്വന്ത സ്ഥലത്ത് റബർകൃഷി നടത്തി കർഷകൻ രക്ഷപെടാമെന്നു കരുതിയാണ് ഓരോ  കർഷകനും റബർകൃഷി ചെയ്തത്. കഴിഞ്ഞ യൂ. ഡി. എഫ് സർക്കാർ ധനകാര്യ രാഷ്ട്രീയത്തിലെ ധനകാര്യ ബജറ്റോടെ കേരളത്തിലെ റബർത്തോട്ട ങ്ങൾ മുഴുവൻ ഒറ്റയടിക്ക് വനഭൂമി യാക്കി. റബ്ബർവിലയും തകർത്തു. ഇപ്പോഴു ള്ള സർക്കാറിലേ ധനമന്ത്രിക്ക് വെളിപാടുവന്നു, നികുതി സർവ്വറിക്കാർഡു കളും തകർത്ത് ബജറ്റിൽ താൻ നികുതി വർദ്ധിപ്പിക്കാനാണ് വെളിപാട്. റബർവെട്ടുതൊഴിൽ ചെയ്തവർ വേറെവല്ല തൊഴിലന്വേഷിക്കേണ്ടതായി വന്നു. അടുത്ത കൃഷിയിറക്കാൻ ശേഷിയില്ലാത്ത രാജ്യത്തെ പാവപ്പെട്ട കർഷകന്റെ റബർ കൃഷിസ്ഥലം സർക്കാർവക ഭൂമിയായി സർക്കാർ  പിടിച്ചെടുക്കുമെന്ന് ഭീഷണിയും! ജനാധിപത്യമാതൃകയുടെ സംസ്കാരം ഇന്ത്യയിലാകെ  തകരുന്നു വെന്നതിനു ആദ്യതെളിവാണ് കാണുക. കർഷകന്റെ സ്ഥലം ഭൂനികുതി വർദ്ധനവ് മൂലം വിൽക്കാനും പറ്റുന്നില്ല, വാങ്ങുവാനും ആളില്ല, റബർ കൃഷി പാടെ തകർന്നു. ആരാണ് ഇത്തരം വൻ തകർച്ചയിൽ പ്രധാനപ്പെട്ട കാരണ മായി ക്രിമിനൽ കുറ്റം ചെയ്തത്? രാജ്യത്തെ  രാഷ്ട്രീയക്കാർ.!! അവർക്കെന്ത് ? 

 മുൻ കേരളാ യൂ.ഡി.എഫ് ധനമന്ത്രി ബജറ്റ്
അവതരിപ്പിക്കുമ്പോൾ നിയമസഭയിലെ
എൽഡിഎഫ് കക്ഷികൾ സ്പീക്കറുടെ 
കസേര തകർത്ത് പ്രതിഷേധം.
നമ്മുടെ നാട്ടിൻപുറത്തുകാ രായ വെറും സാധാരണ ക ർഷകരായ ചില മാതാപിതാ ക്കളുടെ പൊന്നു മക്കളായി രുന്ന ഓരോരോ പാർട്ടി രാഷ്ട്രീയ അധോലോക ക്രിമിനലുകളാണ് ഇതിനെ ല്ലാം ഏറെയും കാരണമാക്കി യത്. ഇത്തരക്കാർ വളർന്നു ഉയരാൻ കാരണമായതെങ്ങ നെയാണ് പൊതുജനങ്ങളുടെ സന്മനസ്സാണ്. നാമെല്ലാവരും  കൂടി വോട്ടു ചെയ്തു നിയമ സഭയിലേക്ക് എത്തിച്ചു സ്ഥിര ജോലി ലഭിച്ചവർ,  ഇവരൊ ക്കെ എം എം. എൽ. എ യും  നമ്മുടെ രാജ്യം ഭരിക്കുന്ന ഓരോ മന്ത്രിമാരും ആയപ്പോഴവർ വന്ന വഴി മറന്നു. ! ഇപ്പോഴാകട്ടെ ഏതു തരം ധനസമ്പാദന പദ്ധതിയാണ് തങ്ങളുടെ പോക്കറ്റ് നിറയ്ക്കുവാൻ എളുപ്പം എന്നാണവർ ചിന്തിക്കുന്നത്? ഇവർ അതിനു നിയമസഭയും പാർലമെന്റും വഴി നികുതിവർദ്ധനവ് നടത്തി പണം കണ്ടെ ത്തി. കർഷകരേയും, റേഷനരി വാങ്ങി കഷ്ടിച്ച് ജീവിതം നടത്തുന്ന സാധാരണ ക്കാരായ ജനങ്ങളെയും ജന പ്രതിനിധികൾ, ബഹു. മന്ത്രിമാർ എന്നൊക്കെ വിളിക്കപ്പെടുന്ന രാഷ്ട്രീയ ക്രിമിനലുകൾ ഓരോരോ നികുതി വർദ്ധന വിലൂടെ, അവർക്കെല്ലാം ജോലി നേടിക്കൊടുത്ത നമ്മുടെ രാജ്യത്തെ  പൗരന്മാരെയാണ് ആക്രമിക്കുന്നത്. //-  
-------------------------------------------------------------------------------------------------------------------

Dienstag, 30. Januar 2018

ധ്രുവദീപ്തി // Opinion // സ്വന്തം തെറ്റുകൾ തിരിച്ചറിയാത്ത രാഷ്ട്രീയ പ്രവർത്തനം.// George Kuttikattu


ധ്രുവദീപ്തി // Opinion //


സ്വന്തം തെറ്റുകൾ
തിരിച്ചറിയാത്ത 
രാഷ്ട്രീയ പ്രവർത്തനം.
George Kuttikattu

രോ മനുഷ്യനും അവരവരുടെ ജീവിതവഴികളിൽ അവയെ തിരിച്ചറി യുന്നുണ്ട്. ഓരോരുത്തരുടെയും അഭിപ്രായസ്ഥിരീകരണത്തിലെ അളവു കോലും അവയുടെ മാറ്റങ്ങളുടെ പ്രകടനവും കാണപ്പെടാം. എന്നെ പലവിധ ത്തിലുള്ള മാറ്റങ്ങൾക്കും സ്വാധീനിച്ചിട്ടുള്ള നേരിട്ടുള്ള ഇടപെടലുകളും ജർമ്മനിയിൽ ജീവിച്ച ഏതാണ്ട് അരനൂറ്റാണ്ടിന്റെ വിവിധ അനുഭവങ്ങളും സംബന്ധിച്ചു ഞാൻ ഇതിനു മുമ്പ് വിവരിച്ചിട്ടുള്ളതാണ്. എന്നെ വളരെയും സ്വാധീനിച്ചിട്ടുള്ളതും എനിക്ക് പലവിധത്തിലും മാറ്റങ്ങൾക്ക് അതുമൂലം വഴിയൊരുക്കിയതും ആവഴിക്ക് പലതരത്തിൽ എനിക്ക് യാഥാർത്ഥ്യങ്ങൾ വ്യക്തമായി ബോദ്ധ്യപ്പെടുകയും, ഇതിനുമുമ്പ് മനസ്സിലാക്കാത്ത വളരെയ ധികം കാര്യങ്ങൾ പഠിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെതന്നെ ഇക്കാലമ ത്രയും നേരത്തെ എനിക്ക് അവ മനസ്സിൽ ചിന്തിക്കാൻ പോലും കഴിയാത്ത അനവധി പുതിയ ചോദ്യങ്ങളും എന്റെ മുമ്പിൽ ഉയർന്നു വന്നു.

ഈ ദിവസങ്ങൾ- അതെ, പുതുവത്സരത്തിലെ ഓരോ പ്രത്യേക ദിവസങ്ങളും ആഴ്ചകളും ഉൾക്കൊണ്ട ദിനങ്ങൾ വളരെയേറെ പ്രധാനപ്പെട്ടതാണ്. നമുക്ക് എല്ലാവർക്കും യഥാർത്ഥത്തിൽ എന്തുകൊണ്ടാണ് ഈ ദിനങ്ങൾ വളരെയേ റെ പ്രധാനപ്പെട്ടതായത് ? നാം ഓരോരുത്തരിലും പുതുശക്തിയുടെ ശോഭയും  ശക്തി പ്രഭാവവും അനുഭവപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം 2017- ൽ മിക്കപ്പോഴും ചരിത്രപരമായി പറയാറുള്ള ദുരന്തങ്ങളും വളരെ ഏറെ കഷ്ട നഷ്ടങ്ങളും എല്ലാം ലോകമൊട്ടാകെ ഉണ്ടായപ്പോൾ നമ്മുടെ കേരളത്തിലും ഇന്ത്യയുടെ മറ്റുചില പ്രദേശങ്ങളിലും പ്രകൃതിക്ഷോപം മൂലം ജനങ്ങൾ അപ്ര തീക്ഷിതമായി ഭയന്ന് വിറച്ച രാവുകളും പകലുകളും അവർ നേരിൽ അനുഭ വിച്ചു. ഓരോരുത്തനും വൈവിദ്ധ്യം നിറഞ്ഞ ഓരോ അനുഭവങ്ങൾ ഉണ്ടായി ട്ടുണ്ട്. കേരളത്തിൽ അനേകം ജനങ്ങൾ പ്രകൃതി-കടൽ-ക്ഷോപത്തിൽ അക പ്പെട്ടു. അവരിൽ ചിലർ  കടലിൽ അകപ്പെട്ട് എന്നേയ്ക്കുമായി അപ്രത്യക്ഷ മായി. ഇതെല്ലാം ഉണ്ടായപ്പോഴും കേരളസർക്കാരിനും  ഇന്ത്യ ഭരിക്കുന്ന കേന്ദ്ര സർക്കാരിനും ഒരു ഇളക്കവും തട്ടിയില്ല. മോദി സർക്കാർ നടത്തിയ നോട്ടുനി രോധനം ജനങ്ങളുടെമേൽ ആഞ്ഞടിച്ച ഒരു കടൽക്കാറ്റു പോലെ ആഞ്ഞടി ച്ചപ്പോൾ മോദിസർക്കാരും പിണറായി സർക്കാരുമാകട്ടെ  ഇളകിയില്ല, അവ രുടെ സാമ്പത്തികതത്വശാസ്ത്രവും ഒട്ടുമേ ഇളകിയില്ല. 

അതുപോലെ, പിണറായി സർക്കാരിന് മുമ്പുണ്ടായിരുന്ന സർക്കാർ ബജറ്റിൽ പരിഷ്‌ക്കരിച്ച ധനകാര്യബിൽ കൊണ്ടുവന്ന് കേരള കർഷകരെ മുഴുവൻ സാമ്പത്തിക- കാർഷിക തകർച്ചയുടെ നരകത്തിലേയ്ക് തള്ളിവിട്ടു. ധനകാര്യ ബജറ്റ് കേരളത്തിലെ കർഷകജനങ്ങളുടെ ശിരസ്സിലേയ്ക്ക് അഹിതമായ വർദ്ധിപ്പിച്ച നികുതിഭാരവും വച്ചുകെട്ടിയിട്ടും ആരും പ്രതികരിച്ചില്ല. അന്ന് നിയസഭയിൽ അവതരിപ്പിച്ച ധനകാര്യബജറ്റിനെതിരെ ഇന്നത്തെ ഭരണ പാർട്ടിയിലെ ചില മാന്യന്മാരായ   ജനപ്രധിനിധികളുടെ    നഗ്നപ്രകടനങ്ങളും കായിക ശേഷിയും  തെളിയിച്ച ജനപ്രധിനിധികളുടെ ജനസ്നേഹം പ്രദർശി പ്പിച്ചതോ വെറുതെയായി.  അവ തെളിവില്ലാതെ   ഒതുങ്ങിപ്പോയി. അടുത്തു വന്ന തെരഞ്ഞെടുപ്പിൽ അക്കൂട്ടർ കേരളത്തിൽ അധികാരത്തിൽ വന്നു. അതോടെ പ്രതികരണശേഷി ഇല്ലാതെ കർഷകരും കാർഷിക മേഖലയുടെ ഭാവിയും തികച്ചും സ്തംഭിച്ചു. ഭൂമിയുടെ വിൽപ്പന വാങ്ങൽ പ്രക്രിയ കേരള ത്തിൽ  പാടെ തകർന്നു. മാത്രമല്ല, കോൺഗ്രസ് കൂട്ടുകക്ഷികളുടെ  സർക്കാർ വർദ്ധിപ്പിച്ച നികുതിഭാരം ഏറ്റവും മുൻപിൽ ഇപ്പോഴും ഉയർന്നു നിൽക്കുന്നു. ഇതിന് മാറ്റമില്ലാതെ തുടരുന്നു.

 വന്നവഴികൾ ആരും മറക്കരുതല്ലോ. 
 
 
 ജവഹർലാൽ നെഹ്‌റു ഭരണഘടനയിൽ ഒപ്പ് വയ്ക്കുന്നു.

 
സർക്കാരിലേക്ക് നൽകേണ്ട ഭൂമിയുടെ വർദ്ധിപ്പിച്ച കരം, ഗ്രാമങ്ങളിലെ വീടുകൾക്ക്  നൽകേണ്ട വർദ്ധിപ്പിച്ച കരം, വർദ്ധിപ്പിച്ച ഭൂമി രജിസ്‌ട്രേഷൻ ഫീസ്, ഇങ്ങനെ, ജനങ്ങളെ ഏതുതരത്തിലും, വള്ളിയും കയറുമില്ലാതെ കൂച്ചിക്കെട്ടിയിട്ടും ജനങ്ങൾക്ക് മനസ്സിലായില്ല എന്നുവേണം കരുതാൻ. ചില കർഷകരക്ഷാരാഷ്ട്രീയകക്ഷികൾ എന്ന് അവകാശപ്പെടുന്നവർ കർഷക സ്നേഹം ഓർത്ത് വാവിട്ടു നിലവില്ക്കുന്നു! അതേസമയം ഇതിനെല്ലാം കാര ണക്കാരായ  രാഷ്ട്രീയ നേതാക്കൾ പറയുന്നതിങ്ങനെ: സർക്കാർസമ്പത് നില ഇപ്പോൾ കേരളത്തിൽ  അനുകൂലമായി ഭദ്രമാണെന്ന പ്രഖ്യാപനമാണ് ". മുഖ്യ മന്ത്രി വിമാനത്തിൽ പോയി പ്രകൃതിക്ഷോപം മൂലമുണ്ടായ അപകടം നടന്ന പ്രദേശം നോക്കി അന്വേഷിച്ചു ഹെലികോപ്റ്ററിൽ പറന്നു നടന്നു. ഉടനെ ചിലർ വിമർശിച്ചു. മറ്റു ചില പച്ചപ്പുൽതാവളം തേടുന്നവർ മുഖ്യന് പുതിയ തലോടൽ അനുഭവം നൽകി ആശ്ലേഷിച്ചു! ഭരണകക്ഷികൂട്ടായ്മയിൽ താവളം നോക്കുന്ന ചില മറുപക്ഷകക്ഷി രാഷ്ട്രീയനേതാക്കൾ വാനോളം പുകഴ്ത്തി ന്യായീകരിച്ചു അഭിനന്ദിച്ചു. ആർക്കമാർക്കും ഒട്ടു പരാതിയില്ല! ഇക്കാര്യം ആക്കെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽത്തന്നെ എന്ത്? എന്നാണവരുടെ ഉറച്ച മനോഭാവം! ഇന്നും തിരിച്ചു വരാത്തവരായ കടലിൽ അകപ്പെട്ടു കുറെ മരിച്ചു പോയവരെപ്പറ്റിയോ ഒന്നും സർക്കാരിന്റെ കാഴ്ചപ്പാടിൽ പ്രശ്നമല്ല. കേ രളത്തിലെ തീരദേശവാസികളായ തൊഴിലാളികളെയോ അവരുടെ കുടും ബാംഗങ്ങളെയോ ഭദ്രമാക്കുവാൻ ഇന്ത്യയിലെ ഒരു സർക്കാരിനും, ജന സ്നേഹം ഒഴുക്കി നടക്കുന്ന ഏതെങ്കിലും ജനപ്രതിനിധികൾക്കോ ഇതുവരെ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം. 

അതുപോലെ തന്നെ കണ്ണുമടച്ചു വന്ന വഴി മറന്നു കൊണ്ട് മലയാളികളെയും മാത്രമല്ല, ഓരോ പ്രവാസികളുടെ സ്വപ്നങ്ങളെ തച്ചുടക്കുന്ന അഭിപ്രായങ്ങൾ കേരളത്തിൽ കേരളാകോൺഗ്രസ് പാർട്ടിയുടെ കാഞ്ഞിരപ്പള്ളി എം. എൽ. എ മംഗളം പത്ര മാദ്ധ്യമത്തിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെട്ടു: "മലയാളികൾ നിർമ്മിക്കുന്നത് വീടുകളോ, റിസോർട്ടുകളോ ? "ഇതാണ് ലേഖനത്തിന്റെ തലക്കെട്ട് വാചകം. ജീവിതം മെച്ചപ്പെടുത്തുവാൻ തൊഴിൽ തേടി മറുരാജ്യങ്ങളിൽപോയി കഷ്ടപ്പെട്ട് ജോലി ചെയ്തു കിട്ടിയ പണം മിച്ചം വരുത്തിയാണ് സ്വന്തം നാട്ടിൽ അവരുടെ ജീവിതത്തിലെ ഓരോ  സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ശ്രമിച്ചത്. അവരെല്ലാം ജോലിയും ചെയ്തു കഷ്ടപ്പെട്ടു മിച്ചം ഉണ്ടാക്കിയ പണം സ്വന്തപ്പെട്ടവർക്കും അല്ലാത്തവർക്കും വേണ്ടി മനസ്സോടെ പങ്കുവച്ച മഹത്തായ  ജീവിതരീതിയെപ്പറ്റി ഈ ജനപ്രതിനിധിക്ക് യാഥാർത്ഥ്യം ഒരിക്കലും  മനസ്സിലാവുകയില്ല. ജനങ്ങളിൽ നിന്നും നികുതി പിരിക്കുന്നതിന് എന്തു മാർഗ്ഗമെന്നു മാത്രമേ അവർ ഇന്ന് ചിന്തിക്കുന്നുള്ളൂ. നികുതിപ്പണം കൊണ്ട് നമ്മുടെ നാടിനു വേണ്ടി സർക്കാർ എന്തെങ്കിലും പൊതുവായി  ജനങ്ങൾക്ക്  ചെയ്യുന്നുണ്ടോ? ഈ എം. എൽ. എ യുടെയോ അദ്ദേഹത്തിൻറെ സ്വന്തം പിതൃസ്വത്തോ ഒന്നും വീടുപണിയുന്നവർ ആരും  ചോദിച്ചില്ല, അവരാരും അവരുടെ പണം തട്ടിയെടുത്തില്ല. 

കേരളാകോൺഗ്രസിലെ ആ ജനപ്രതിനിധിയുടെ ചിന്തകൾ വികലമാണ്. കേരളത്തിലെ ജനങ്ങളുടെ പൊതുതാൽപ്പര്യങ്ങളും ജീവിതരീതിയും, ഓരോ മലയാളിപ്രവാസികളുടെ ജീവിതവും അവരുണ്ടാക്കിയ വീടുകളും കണ്ട അദ്ദേഹം സ്വയം ചോദിക്കുന്നു  : "മലയാളികൾ നിർമ്മിക്കുന്നത് വീടുകളോ റിസോർട്ടുകളോ" എന്ന്? ഒരു കാലത്തു നമ്മുടെ കേരളത്തിൽ നാലുകെട്ടും നടുമുറ്റവും കെട്ടി ഏറെ ആർഭാടത്തോടെ ജീവിച്ചത് ആരായിരുന്നുവെന്നു അദ്ദേഹം മറന്നുപോയോ? അന്നത്തെ ഭൂരിപക്ഷം ജനങ്ങളും അപ്രകാരം ഒരു ജീവിതം സ്വപ്നം കണ്ടു. അത്തരം ജീവിതശൈലി സ്വീകരിച്ചു ജീവിച്ചവർ, അത്, അദ്ദേഹം ഇപ്പോൾ ചിന്തിക്കുന്നതുപോലെ, അവ മറ്റുള്ളവർക്കുകൂടി അതെല്ലാം അവകാശപ്പെട്ടതാണെന്ന് ചിന്തിച്ചില്ലല്ലോ. താഴ്ന്ന ജാതിക്കാർക്ക് അവരുടെ നടുമുറ്റത്തോ നാലുകെട്ടിലേക്കോ പരിസരത്തേയ്ക്കോ കടന്നു ചെല്ലാൻ അന്ന് മറ്റുള്ള ആർക്കും പ്രവേശനമില്ലായിരുന്നു. ഇത്തരം ആഡംബ രവീടുകൾക്കെല്ലാം ഓരോരോ സർക്കാർ പുതിയ പുതിയ നിയമങ്ങൾ ഉണ്ടാ ക്കി വർദ്ധിപ്പിച്ച നികുതി സർക്കാരിന് കൊടുക്കണമെന്നും , അദ്ദേഹം ഇപ്പോ ൾ മനസ്സു തുറന്നു ആവശ്യപ്പെടുന്നതുപോലെ, ആരും അന്ന് തുറന്ന് ആരോ ടും തീർത്ത് പറഞ്ഞില്ലല്ലോ..അദ്ദേഹം ഈയിടെ സന്ദർശിച്ച ഒരു പുതിയ  വീ ട്ടിനുള്ളിലെ ആഡംബര ടോയ്‌ലെറ്റ് കണ്ടു അമ്പരന്നു പോയ കാര്യം എഴുതി യിരിക്കുന്നു. മാത്രമല്ല, മുറ്റത്തു ടൈൽസ് ഇട്ടുപോയാൽ അതും വീടിന്റെ വിസ്തീർണ്ണമായിത്തന്നെ  ഉൾപ്പെടുത്തി നികുതി വദ്ധിപ്പിച്ചു നൽകണം എന്ന ദ്ദേഹം നിർദ്ദേശിക്കുന്നു. മംഗളം പത്രത്തിലൂടെ നൽകിയ (27 -11 -18) പ്രസ്തുത  ലേഖനം മലയാളികളായ പ്രവാസികളോടുള്ള വെറുപ്പ് അദ്ദേഹം പ്രകടമായി കാണിക്കുന്നു. ജനപ്രിയമല്ലാത്ത ഇത്തരം അഭിപ്രായങ്ങൾ ഒരു ജനപ്രതിനിധി എഴുതുന്നത് മാനസിക പക്വതയില്ലാത്ത ഊതിവീർപ്പിച്ച വിവരദോഷമെല്ലെ? ആണെന്നെങ്കിലും കേരളാ കോൺഗ്രസ് പാർട്ടി സമ്മതിക്കുന്നത് യുക്തി യുക്തമാണ്. 

 മാറ്റങ്ങൾ അനിവാര്യം 

രാഷ്ട്രീയം, നീതിന്യായം, മത- വിശ്വാസസംരക്ഷണം, മാദ്ധ്യമസ്വാധീനം, സാമ്പത്തികം എന്നിങ്ങനെ വിവിധ മേഖലകൾ ചിലരുടെ പൈതൃക സ്വ ത്താണ് എന്നാണു കരുതപ്പെടേണ്ടിയിരിക്കുന്നത്. അതിന്റെ പേര് "ജനാധി പത്യം" എന്നവർ വിളിക്കുന്നു. ജനനം മുതൽ മരണസമയം വരെ ചിലർ ജന പ്രതിനിധിയോ മന്ത്രിയോ ഒക്കെയായി അവരുണ്ടാക്കുന്ന ഒരോരോ വ്യത്യസ്ത  രാഷ്ട്രീയ പാർട്ടിയുടെ അധികാര ഉടമസ്ഥരായും തങ്ങൾക്ക് ജീവിക്കണം എന്നാണ് ചിന്തിച്ചുനടക്കുന്നത്. പാർട്ടിയിൽ നേതൃമാറ്റം ഇപ്പോൾ ആവശ്യമി ല്ലെന്ന് പാർട്ടിയുടെ നേതാവെന്ന പേരിൽ ഒരു കർശന പ്രസ്താവന നേതാവ് മാദ്ധ്യമങ്ങൾക്ക് നൽകും. അതിനെ ജനങ്ങളും പാർട്ടിയുടെ അംഗങ്ങളും അതേപടി ഉൾക്കൊള്ളണം, അനുസരിച്ചുകൊള്ളണം. ഇതിന്റെ പേരാണ് അവർ നൽകുന്നത്, "ജനാധിപത്യ പാർട്ടിസംവിധാനം". അതുപക്ഷേ ഇപ്പോൾ നാമെല്ലാവരും ജനാധിപത്യ പാർട്ടി മര്യാദ പാലിക്കുന്ന ആരെയുംതന്നെ ഒട്ടു തിരിച്ചറിയുന്നില്ല. നേതാക്കളെടുക്കുന്ന എന്ത് തീരുമാനങ്ങളും പാർട്ടി  അംഗങ്ങളുടെ പൊതു അഭിപ്രായമായിരിക്കണം. അല്ലാതെ, നേതാവിന്റെ വാക്കുകളും തീരുമാനങ്ങളും പാർട്ടിയുടെ തീരുമാനമാകരുത്. പാർട്ടിയിലെ ആകെ അംഗങ്ങളുടെ ഭൂരിപക്ഷ വോട്ടിന്റെ അഭിപ്രായമായിരിക്കണം. അപ്രകാരമൊരു ജനാധിപത്യ രാഷ്ട്രീയ മര്യാദ കേരളത്തിലെ പാർട്ടിയുടെ നേതാക്കൾക്കില്ല. ഓരോരോ പാർട്ടിജനാധിപത്യ രാഷ്ട്രീയമാതൃകയിലും എന്നും കാലാനുസൃതവും ചലനാത്മകവുമായ മാറ്റങ്ങളും അതനുസരിച്ചുള്ള മറ്റുപരിവർത്തനങ്ങളും അനിവാര്യമാണ്. ജനാധിപത്യരാഷ്ട്രീയപാർട്ടികൾ ആ സാമാന്യതത്വം അറിയണം, അവർ അതിനെ സ്വീകരിക്കണം. രാഷ്ട്രീയ  നേതാക്കളെന്ന് സ്വയം വിശേഷിപ്പിച്ചു ഊതി വീർപ്പിച്ച വാഗ്ദാനങ്ങളും മറ്റും പരസ്യമാക്കി, അനേകം ഫ്ലക്സ് ബോർഡുകൾ നാട്ടിലെ റോഡുകളിൽ ഒട്ടാകെ  നടപ്പുകാർക്കു അപകടമുണ്ടാക്കുന്ന വിധത്തിൽ വഴിവക്കിൽ സ്ഥാപിച്ചു, ആധിപത്യം ഉറപ്പിക്കുകയാണ് അവരുടെ മാതൃക. അടുത്തടൂത്ത് രാജ്യത്ത് തെരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാവരെയും കെട്ടിപ്പിടിക്കും, അവരെല്ലാവരും മറ്റുള്ളവരെല്ലാം  സ്വന്തം ചേട്ടനും, ചേച്ചിയും, അച്ചായന്മാരും, അളിയന്മാരും പെങ്ങന്മാരും ഒക്കെ ആയിത്തീരും. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നാമെല്ലാം അത് സഹിക്കണം.

2017 വർഷം, ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഒന്നിലേറെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഉണ്ടായി. ഇനിയും ഭാവിയിൽ ഏറെ തെരഞ്ഞെടുപ്പുകൾ ഉണ്ടാകും. അതോടെ ജനങ്ങളിൽനിന്നും, പുതിയ ധനകാര്യബജറ്റ്കൾ വഴി നിയമങ്ങളുണ്ടാക്കി, വെട്ടിപ്പിടിച്ചെടുക്കുന്ന പുതിയ നികുതിപ്പണം ആകെ സർക്കാരിനുള്ളതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഒരാൾ എം. എൽ. എയായി, മന്ത്രിയായി. നിയമസഭാസമ്മേളനത്തിൽ അവർ ആർക്കുമാർക്കും ഉടനെ മനസിലാകാത്ത നിയമം പാസ്സാക്കി അവതരിപ്പിക്കും. തങ്ങളെ വോട്ടുകൾ കൊടുത്ത് ജയിപ്പിച്ചു അധികാരികളാക്കിയവരെ ആദ്യംതന്നെ നികുതി വർദ്ധനവ് കൊടുത്ത് കശാപ്പു ചെയ്യും. ഇതൊക്കെ ആദ്യമേ ജനങ്ങളാകട്ടെ അറിയുകയില്ല. യാഥാർത്ഥ്യം അറിയുന്ന മാദ്ധ്യമങ്ങൾ സത്യത്തെ ഒട്ടാകെ തമസ്ക്കരിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ സാമൂഹ്യസാംസ്കാരിക രാഷ്ട്രീയ മേഖലയിൽ മാദ്ധ്യമങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. അതുപക്ഷേ രാജ്യത്തെ സാമൂഹികപ്രശ്നങ്ങളെ അവരുടെ കൈകളിൽ പന്താടുകയാണ്. സാമൂഹ്യ-രാഷ്ട്രീയ ജനാധിപത്യസംവിധാനത്തിൽ മാദ്ധ്യമങ്ങളുടെ മാതൃകാപരമായ ധർമ്മം മനസ്സിലാക്കാൻ ശ്രമിക്കുന്ന സാമാന്യമായ ജനകീയ മാദ്ധ്യമസംസ്കാരം അവർ ആരും പ്രാവർത്തികമാക്കുന്നില്ല.

ജനാധിപത്യവും ആയുഷ്‌ക്കാല അധികാരനേതൃത്വ മോഹങ്ങളും.

ജനക്ഷേമം എന്നകാര്യം ഭരണാധികാരികളുടെയോ രാഷ്ട്രീയത്തിന്റേയോ മാത്രമുള്ളതല്ലെന്നു 2017 വർഷം നമ്മെ വെളിപ്പെടുത്തി. ചില വ്യക്തികളുടെ സ്വാർത്ഥത പൊതുജനസമൂഹത്തിൽ എന്നേയ്ക്കുമായി ഉറപ്പിക്കാൻ ജനനം മുതൽ മരണം വരെയും അധികാരസ്ഥാനത്തു ഉറച്ചു നിൽക്കാൻ വേണ്ടി മാത്രമാണ് രാഷ്ട്രീയത്തെ ഇവരൊക്കെ കാണുന്നത്. ഒരു നിശ്ചിത കാലം മാത്രമേ ഒരാൾ തുടർച്ചയായി പാർട്ടിയുടേയോ ഭരണതലത്തിലോ ഏതൊരു അധികാരത്തിലോ നിൽക്കാവൂ എന്ന ഒരു നിയമം ഉണ്ടാകണം. സർക്കാർ ജോലി ചെയ്യുന്നവരുടെ പ്രായപരിധി നിശ്ചയിച്ചു അവരെ പ്രവർത്തിയിൽ നിന്നും നിശ്ചലമാക്കുന്ന നിയമസൃഷ്ടാക്കളായ ജനപ്രതിനിധികൾ മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതാണ്. അതിനു അധികാരസ്ഥാനത്തിരിക്കുന്ന അവരുടെ പ്രായവും കണക്കാക്കണം. ഇക്കാര്യത്തിൽ വോട്ടർമാരും ജനാധിപത്യതത്വം ചിന്തിക്കേണ്ടതുണ്ട്. അവയെല്ലാം മനസ്സിലാക്കാൻ കേരളത്തിലെ ഓരോരോ രാഷ്ട്രീയചലനം മാത്രം നോക്കിയാൽ മതി. അധികപ്രായമെത്തിയ പലരും ഇപ്പോഴും അധികാരത്തിനു വേണ്ടി പിടിവലി നടത്തുന്നു. ഓരോ രാഷ്ട്രീയ പാർട്ടികളും കേരളത്തിൽ സൂപ്പർ മാർക്കറ്റിൽ, അതല്ലാ ഓരോരോ നടപ്പു വഴിവക്കിൽ വിൽക്കാൻ വച്ചിരിക്കുന്ന വിവിധതരത്തിൽ നിത്യോപയോഗ സാധനങ്ങൾ പോലെയാണ്. ദിവസവും പുതിയ സാധങ്ങൾ വരും. പുതിയതും പഴയതും കൂട്ടിക്കലർത്തി വേറിട്ട സാധനം വച്ചിരിക്കും. അവയെ ഇങ്ങനെ- വഴുതനങ്ങ, പാവയ്ക്ക, ചേന, ചേമ്പ്, മരച്ചീനി, കാച്ചിൽ, പടവലങ്ങ, തക്കാളി, പയർ, എന്നിങ്ങനെ പല പേരുകളിൽ കാണാം, വലിയ ഫ്ളക്സുബോർഡുകൾ സ്ഥാപിച്ചുള്ള പരസ്യം. രാഷ്ട്രീയപ്പാർട്ടികൾ അവയുടെ സ്വഭാവത്തിൽ അപ്രകാരം തന്നെയാണ്. അവിയൽ പാർട്ടിഗ്രൂപ്പ്, സാമ്പാർ ഗ്രൂപ്പ് പാർട്ടി, എന്നൊക്കെ ഓരോ നിറവും മണവും രുചിയും കൊടുത്തുണ്ടാക്കുന്ന തരം ഓരോരോ പാർട്ടികൾ. ബി. ജെ. പി തുടങ്ങി കമ്മ്യൂണിസ്റ്റു പാർട്ടി- ഇടതു, വലതു, മാത്രമല്ല ഇടതുവലതു മിശ്രിതം, കോൺഗ്രസ്- അതിനും വിവിധതരം ഗ്രൂപ്പുകൾ, കേരള കോൺഗ്രസുകൾ - അതിനു ദിവസവും പുതിയ നിറവും രുചിക്കൂട്ടും വരുത്തി പുതിയ പുതിയ പാർട്ടികൾ, മുസ്ലീമുകൾക്ക് വേറെ, ക്രിസ്ത്യൻ മതനേതൃത്വങ്ങൾക്ക് ഉണ്ടാകുന്ന വെളിപാടുകൾ നോക്കി വേറെ, ഹിന്ദുക്കൾക്ക് മറ്റനേകം, എന്നുവേണ്ട പലതരം ജനാധിപത്യം.! ഇവരെല്ലാം ജനങ്ങളുടെ അഭിപ്രായ സമ്മതത്തെയാണ് തേടുന്നത്. ജനങ്ങൾ ഇവ എന്തും രുചിച്ചുനോക്കും. അതാണ് തെരഞ്ഞെടുപ്പ് രീതി. ഇന്ത്യമുഴുവൻ ഭരിക്കുന്ന ബി. ജെ. പിയും, കേരളം ഭരിക്കുന്ന കൂട്ടുകക്ഷി കമ്മ്യുണിസ്റ്റുകളും മറ്റുള്ള ഓരോരോ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ജനങ്ങളുടെ പൊതു ക്ഷേമമല്ല ലക്ഷ്യമിട്ടിരിക്കുന്നത്. അവരുടെ സ്വന്തം ക്ഷേമത്തെയാണ്.

1945 മുതൽ കോൺഗ്രസിന് ഒരിക്കലും ഏൽക്കാത്ത പ്രഹരം തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്നു, അവയൊക്കെ ഇക്കാലത്തും ആവർത്തിക്കുന്നുണ്ട്. അവരുടെ ഐക്യസഖ്യത്തിൽ സ്വന്തം പാർട്ടിയിലെ നേതൃത്വങ്ങൾ തന്നെ അധികാരപിടിവലിയിൽ പിടഞ്ഞുവീണു പിളർപ്പുണ്ടാക്കി. അതുപോലെ 1965 കളിൽ മുതൽ കേരളാ കോൺഗ്രസിൽ, പിന്നീടിങ്ങോട്ട് പലതവണയ്ക്ക് ഊഞ്ഞാലാട്ടം, ഇപ്പോഴാകട്ടെ, പിറകോട്ടു മുമ്പോട്ടു തത്വശാസ്ത്രവുമായി ഏതു വണ്ടിയിൽ കയറണമെന്നു കരുതി വെയിറ്റിങ് ഷെഡിൽ നേതാക്കൾ നിൽക്കുന്നു. അതായത്, അടുത്ത തെരഞ്ഞെടുപ്പ് കാലത്തെ നല്ല സർവീസ് കഴിഞ്ഞു വരുന്ന വണ്ടിയിലേക്ക് കയറാൻ വേണ്ടി..ലീഗിൽ, കൂടാതെ ഓരോ പാർട്ടികളും മത്സരിച്ചു അവരുടെ തൊഴുത്തിൽ നടക്കുന്ന കീചകവധങ്ങൾ നടത്തുന്നു. ഇതിന്റെയൊക്കെ പേരോ ജനാധിപത്യം? ഓരോരോ രാഷ്ട്രീയ ഗ്രൂപ്പ്സംഘത്തിൽ നിന്ന് കേരളാ കോൺഗ്രസ് പാർട്ടി പുറത്തേയ്ക്ക് പോയി. ഏറ്റവുമൊടുവിൽ തന്റെ പാർട്ടിയും ശിരസ്സിലേറ്റിയ  ഒരു വീരേന്ദ്രകുമാർ പെരുവഴിയിലേയ്ക്ക് പുതിയ അഭയം തേടിയിറങ്ങി. ആരും ആരുടേയും തെറ്റുകൾ സ്വയം തിരുത്താൻ തയ്യാറുമല്ല. എൻ. സി. പി എന്ന പാർട്ടിയുടെ കാര്യവും മറിച്ചല്ല. ഇപ്പോഴാകട്ടെ കോൺഗ്രസ്- കേരളാകോൺഗ്രസ് പോലെ മറ്റുള്ള പാർട്ടികളും ജനങ്ങൾ നൽകുന്ന ചൂടൻ പിന്തുണയ്ക്ക് വേണ്ടി സ്വയം ഉരുകുകയാണ്. ജീവനുള്ള ഒരു ജനാധിപത്യരാഷ്ട്രീയമാണ് ഓരോ രാഷ്ട്രീയ പാർട്ടികൾ ആഗ്രഹിക്കുന്നതെങ്കിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ പാർട്ടിസം വിധാനത്തിൽ ആവശ്യമായിവരുമ്പോൾ പാർട്ടിയുടെ അടിസ്ഥാന അംഗങ്ങ ളുടെ ഭൂരിപക്ഷ സമ്മതം തേടണം. അങ്ങനെ ഒരു പാരമ്പര്യം ഇവർക്കില്ല. ഈ രാഷ്ട്രീയ പാർട്ടികൾക്ക് മാറ്റങ്ങളോ പരിവർത്തനങ്ങളോ അവർക്ക് ഇല്ല, ആഗ്രഹിക്കുന്നില്ല.  

ജനാധിപത്യരാഷ്ട്രീയമാണ്, എപ്പോൾ വേണമെങ്കിലും ആരുടെയെങ്കിലും താവളത്തിൽ കുടിയേറാൻ വേണ്ടിയുള്ള ജനാധിപത്യം! രണ്ടോ മൂന്നോ പാർ ട്ടി നേതാക്കളെന്ന് പറയുന്നവരാണ്, ഒരു ഗ്രൂപ്പിൽനിന്നും മറ്റൊരു പാർട്ടി ഗ്രൂപ്പിലേക്ക് ചാടിക്കയറാൻ നിശ്ചയിക്കുന്നത്. അവർക്ക് ജീവിതകാലം മുഴു വൻ നേതാവായി ഇരിക്കുകയും വേണം. ഇവരുടെ പാർട്ടികൾക്ക് മാറ്റങ്ങൾ വരുത്തിയ പാർട്ടിസംവിധാനം വേണ്ട. ഇക്കാര്യത്തിൽ ജനാധിപത്യ മര്യാദ അവർക്കില്ല. പാർട്ടി പ്രവർത്തകരുടെയോ അംഗങ്ങളുടെയോ ഒന്നും യാതൊ രുവിധ അഭിപ്രായത്തിനുവേണ്ടി കാത്തു നിൽക്കുകയും വേണ്ട.  നിൽക്കുന്നു മില്ല. അടുത്തുവരുന്ന തെരഞ്ഞെടുപ്പു കാലം അടുക്കുമ്പോൾ രാഷ്ട്രീയപാർ ട്ടികളുടെ വലിയ നോയമ്പ്കാലമാണ്. പൊതു തെരഞ്ഞെടുപ്പ് ജയിക്കുവാൻ നടത്തുന്ന ജനഭക്തിയും ജനസ്നേഹവും, രാജ്യസ്നേഹവും പൊതുജനാരാധ നയും ജനാധിപത്യതത്വശാസ്ത്രവും ജനസമ്പർക്കവും, ഭക്തിമാർഗ്ഗങ്ങൾ തേടലുകളും മാത്രമല്ല, ജനങ്ങളിൽ പുത്തൻ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യലുകളുമെല്ലാം അതിശീഘ്രം നടപ്പാക്കാൻ  ഉണർന്നെഴുന്നേൽക്കും.!

ജനനം മുതൽ മരണംവരെ ഒരാൾ എന്നും പാർട്ടിയുടെ നേതൃസ്ഥാനം ആഗ്രഹിക്കരുത്. 

ആർക്കുമാർക്കും ശരിയായ ഒരു നേർമാർഗ്ഗം കാണാൻ ഒട്ടു കഴിയുന്നില്ല. പാ ർട്ടികളുടെയും, മത- സാമൂഹിക നേതൃത്വങ്ങളുടെയും ഇടയിൽ സ്ഥിരം പൊ ട്ടലുകളും പകയും വലിയ വിടവുകളും ആയിട്ടുണ്ട്. പാർട്ടികളുടെ പരമ്പരാ ഗതമായ സഹകരണം അധികാരചവിട്ട്പടികളുടെ വലിയ വിള്ളലുകളിൽ തട്ടി മറയുന്നു. ഓരോ രാഷ്ടീയഗ്രൂപ്പുകൾ പൊട്ടിച്ചിതറുന്നു, കൂട്ടിച്ചേർക്കാൻ കഴിയാത്ത പാറക്കഷണങ്ങൾപോലെ. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയപാർട്ടികളു ടെ അഴിമതിയും ജനദ്രോഹ നടപടിക ളും നിയന്ത്രിക്കാനോ നിർദ്ദേശങ്ങൾ നൽകാനോപോലും പരമ്പരാഗത ശക്തിയായി നിന്നിരുന്ന കോൺഗ്രസിന് പോലും ഇപ്പോൾ കഴിയുന്നില്ല. അതു കോൺഗ്രസിലെ തന്നെ ചിലയാളുകൾ മൂലമുണ്ടാകുന്ന ഉരുൾപൊട്ടലുകൾ, ജീവിതാന്ത്യം വരെ അധികാരമന:സ്ഥി തിയുടെ കൊടുങ്കാറ്റുകൾ മൂലം സ്വയം ഇല്ലെന്നാകുന്നു. ജനാധിപത്യ വ്യവ സ്ഥിതിയിൽ മാറ്റങ്ങൾ വേണം. ജനാധിപത്യം ശക്തിയോടെ തുടരണമെങ്കി ൽ പ്രവർത്തകരിലും നേതൃത്വത്തിലും സ്ഥായിയായിട്ടുള്ള മാനസികമായ മാറ്റങ്ങൾ ഉണ്ടാകണം. ജനനം മുതൽ മരണംവരെ ഒരാൾ എന്നും പാർട്ടിയുടെ നേതൃസ്ഥാനം ആഗ്രഹിക്കരുത്. അതാഗ്രഹിക്കുന്നവർക്ക് ഒരു ജീവിക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയിൽ  വിശ്വാസമില്ല.

മാറ്റങ്ങളില്ലാത്ത രാഷ്ട്രീയത്തിൽ പുതിയ ചലനം അസാദ്ധ്യമാണ്. പുതിയ കാഴ്ചപ്പാടുകൾ ഇല്ലാതെ വരുന്നു. ഇന്ത്യയുടെ പൊതുവായ പുരോഗതിയിൽ പ്രത്യേകമായിട്ടുള്ള പുതിയ ആകർഷകമായ പുതിയ വേരുകൾ ഒരിടത്തും മുളയ്ക്കുന്നില്ല. ഇന്ത്യൻ രാഷ്ട്രീയം ജനാധിപത്യത്തിന്റെ വലിയ ലോക മാതൃകയായിരുന്നു. അതുപക്ഷേ ഇപ്പോൾ ജനാധിപത്യരാഷ്ട്രീയപാർട്ടികൾ മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും, വർണ്ണവിവേചനത്തിന്റെയും, മതത്തിന്റെ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന മൂഢന്മാരുടെയും, ഒരുകൂട്ടം സമൂഹമാക്കി മാറ്റി., മനുഷ്യന് യാതൊരു വിധത്തിലും വിലകല്പിക്കാത്ത മനുഷ്യത്വരഹിതമായ പ്രവർത്തികൾക്കായി രാഷ്ട്രീയ പാർട്ടികൾ മാറി. ഇന്ത്യയ്ക്കുവേണ്ടത് മാനുഷികപരിഗണനയ്ക്ക് സ്ഥാനം നൽകുന്ന പാർട്ടി രാഷ്ട്രീയമാണ്. ബി. ജെ. പി പാർട്ടിയും അവരുടെ സ്വന്തം പ്രധാനമന്ത്രിയായ  നരേന്ദ്ര മോദിയും മനുഷ്യവിരുദ്ധ ഭരണമാണ് ഇന്ത്യയിൽ നടത്തുന്നത്. ഇന്നും അവരുടെ ഓരോ ചലനങ്ങളും പരിഷകരണങ്ങളും ജനവിരുദ്ധമാണ്. അതിനു പൂർണ്ണ  തെളിവാണ്- ഇന്ത്യൻ പൗരന്റെ പാസ്‌പോർട്ടിന് നൽകേണ്ട നിറംമാറ്റം, നോട്ടുനിരോധനം, അഹിതമായ മതവിദ്വേഷപ്രചാരണങ്ങൾ, ആധാർ കാർഡ് എന്നിങ്ങനെ അനേകം ജനവിരുദ്ധ നടപടികൾ.! ഇന്ത്യൻ പൗരന്മാരെ അവഹേളിക്കുന്ന പ്രധാനമന്ത്രിയും സർക്കാർ നടപടികളും. ഇതെല്ലം ഇന്ത്യയിലെ ജനങ്ങളുടെ ചിന്താ പാപ്പരരത്വത്തെ തുറന്നു കാട്ടുന്നു. പ്രധാനമന്ത്രിയേയും പശുക്കളെയും പാമ്പുകളെയും കല്ലിനെയും, ഓരോ മൃഗങ്ങളെയും ദൈവങ്ങളായി ആരാധിക്കുന്ന ഇന്ത്യയിലെ ജനങ്ങളുടെ വികലമായ ആന്തരിക ജീവിത ശൈലിയിൽ മാറ്റങ്ങൾക്കായി എന്നെങ്കിലും വിധേയമാകുമോ? ഇവയെല്ലാം 2018- ലും മുന്നോട്ടും തുടരുമെന്ന് കരുതാം. ശരിയാണ്,അതെല്ലാം അവരുടെ മൗലികമായ അവകാശമാണ്..

കേരളത്തിൽ യൂ ഡി എഫും എൽ ഡി എഫും എന്ന ചേരികളിൽ ജനാധിപത്യ രാഷ്ട്രീയത്തെ പിടിച്ചുകെട്ടി ഇട്ടിട്ടുണ്ട്. ആശയങ്ങളില്ല, ആദർശവുമില്ല, യാതൊരു സ്വപ്നദർശനവുമില്ല. യാതൊരു സാഹസിക കാഴ്ചപ്പാടുകളുമില്ല. പ്രതീക്ഷയോടെ നോക്കിയിരുന്ന പൗരന്മാരാകട്ടെ ഇതോടെ ചിന്നിച്ചിതറി മാറുന്നു. ചെറിയ രാഷ്ട്രീയ പാർട്ടികൾ ഗ്രൂപ്പുകളിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും തെക്കും വടക്കുമായി മുഷ്ടിചുരുട്ടി ചർച്ചായോഗങ്ങൾ നടത്തി. ഒരു പാർട്ടിക്കും പരസ്പരം മന:സമ്മതം നല്കാനാവുന്നില്ല. പരസ്പരം ആരെയും വിശ്വസിക്കാൻ അവർക്ക് കഴിയുന്നില്ല. അങ്ങനെ ധാരണയിൽ ആരെങ്കിലും  വന്നാൽപ്പോലും അപ്പോൾ അവിടെ ആരെങ്കിലും ചാടിവീഴും. കേരളത്തിലെ നിലവിലുള്ള സർക്കാരും കേന്ദ്രസർക്കാരും രണ്ടു ചേരിയിൽ! അധികാരരാ ഷ്ട്രീയം! അത് അങ്ങനെയേ വരൂ. കേന്ദ്രസർക്കാർ  വിദേശനയതന്ത്രകാര്യ ത്തിൽ തികഞ്ഞ പരാജയം തന്നെയാണ്. നരേന്ദ്ര മോഡി ലോകരാജ്യങ്ങൾ പറന്നുനടന്നു നോക്കികാണുകയാണ് . എല്ലാവർക്കും താൻ കൈകൾകൂപ്പി നിന്ന് നീണ്ട സ്തുതി നൽകിയത് മിച്ചം! നരേന്ദ്രമോദി എന്ന വ്യക്തി ഇന്ത്യയ്ക്ക് വലിയ അപകടകാരിയാണ്. അദ്ദേഹത്തിൽ ഇന്ത്യയിലെ ജനങ്ങളുടെമേൽ സർവ്വാധികാരവും ഉള്ളതിനാൽ എന്തുവേണമെങ്കിലും ജനങ്ങളോട് ചെയ്യാൻ കഴിയും.  ഉദാഹരണങ്ങൾ നോക്കാം.- സർക്കാരിന്റെ നോട്ടുനിരോധനം, ജി. എസ്. റ്റി. നടപ്പിലാക്കിയത്, ഇപ്പോഴാകട്ടെ, ഇന്ത്യൻ പ്രവാസി പൗരന്മാരുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്തുകഴിഞ്ഞു. ആധാർ എന്ന മാന്ത്രിക കുടത്തിൽ എല്ലാ ഇന്ത്യൻപൗരന്മാരെയും അടച്ചുപൂട്ടി ഇല്ലാതാക്കും! സ്വന്തമായി വീടും മറ്റു കാര്യങ്ങളുമില്ലാത്തവന് എങ്ങനെ ആധാർ കാർഡ് പ്രയോജനപ്പെടും? അത്തരം അനേകം ഭ്രാന്തൻ ചിന്താഗതി വച്ചുപുലർത്തുന്ന രാഷ്ട്രീയ അപജയം ഇന്ത്യയിലുണ്ട്.

പുതിയ അക്രമങ്ങളുടെ പിറവിയുടെ അന്തർദ്ദേശീയ രഹസ്യ അടയിരുപ്പ്സ്ഥാനം.

അതിനാൽത്തന്നെ നമ്മുടെ ഇന്ത്യയുടെ കേന്ദ്രസർക്കാരും കേരള സംസ്ഥാന സർക്കാരും ഒരു വലിയ ദുരന്തം തന്നെയാണ്. ഉദ്യോഗസ്ഥർ അഴിമതി മാത്രം നടത്തുന്നു, പോലീസുകാർ ഗുണ്ടായിസം നടത്തുന്നു, രാഷ്ട്രീയക്കാരാകട്ടെ പക തീർക്കുന്നത് എതിരാളിയെ വെട്ടിയും കുത്തിയും കൊന്നു കാര്യങ്ങൾ നടത്തുന്നു. മാനഭംഗപ്പെടുത്തിയും, ആരോപണങ്ങൾ നടത്തിയും ഓരോരോ കുറ്റക്കാരാക്കി മാറ്റി കോടികൾ പോക്കറ്റിലാക്കുന്ന അഴിമതിക്കാരായിട്ടുള്ള ജഡ്ജിമാരും, വക്കീലന്മാരും, പോലീസുകാരും, ഓരോരോ ജനപ്രതിനിധികളും മന്ത്രിമാരും ചേർന്ന് കേരളത്തിൽ ജനജീവിതം തകരാറിലാക്കി. ഇന്ത്യയിലെ വിവിധതരത്തിലുള്ള രാഷ്ട്രീയത്തെക്കുറിച്ചും, ഭരണശൈലിയെക്കുറിച്ചും, വിവിധ മതങ്ങളുടെ പ്രവർത്തനലക്ഷ്യങ്ങളെക്കുറിച്ചുമെല്ലാമുള്ള വിവേക പൂർണ്ണമായ ഒരു വിധിതീർപ്പിനു ചേരുന്ന ധാർമ്മികമായ ഒരു ഭാഷയുമില്ല. ഇതിനകം കേരളം എല്ലാത്തരത്തിലും ജനജീവിതം ദുഷ്ക്കരമാക്കിക്കൊണ്ട് അധാർമ്മികത്വത്തിന്റെയും, കവർച്ചയുടെയും, പുതിയ പുതിയ ഓരോരോ  അക്രമങ്ങളുടെയും പിറവിയുടെ അന്തർദേശീയ ശ്രദ്ധയിൽപ്പെടുന്ന രഹസ്യ അടയിരിപ്പുസ്ഥാനമായി മാറി. ഇന്ന് മതപരമായതും, രാഷ്ട്രീയപരമായതു മായ ഏറ്റുമുട്ടൽ ഓരോരോ വ്യത്യസ്ത സംസ്കാരത്തിന്റെയും ചിന്തയുടെയും അകലത്തിൽ അവയെല്ലാം നിർഭാഗ്യവശാൽ ഉണ്ടാകുവാനുള്ള സാദ്ധ്യത കാണാൻ കഴിയും. കേരളത്തിൽ അതിനുള്ള തെളിഞ്ഞ സൂചനകൾ ഏറെ നിറഞ്ഞു കഴിഞ്ഞു. നമ്മുടെ നാടിന്റെ പണ്ടുണ്ടായിരുന്ന അളവുകോലിന് മാറ്റങ്ങൾ ഉണ്ടായി. നമ്മുടെ തലമുറകൾ മാറി വന്നപ്പോൾ, ലോകത്തിൽ വന്ന മാറ്റങ്ങൾ വന്നപ്പോൾ, പുതിയ പുതിയ അളവു കോലുകളും മാനദണ്ഡങ്ങളും  എടുക്കേണ്ടതായിത്തീരുന്നു.

അധികാരം നിലനിറുത്താൻ ഇവരെന്നും മറുകണ്ടം ചാടി ഓരോരോ പാർട്ടി ഗ്രൂപ്പുകൾ നിലനിർത്തുന്നു. പ്രഖ്യാപനത്തിൽ പറയുന്നു, പുതിയ പദ്ധതികൾ ഇല്ല. പിന്നെ എന്തിനു നികുതി വർദ്ധിപ്പിക്കുന്നു എന്ന ചോദ്യങ്ങൾ ഇക്കൂട്ടർ കാണുന്നില്ല.? ജനങ്ങളിൽനിന്നും ഭീഷണിപ്പെടുത്തി വെട്ടിയെടുക്കുന്ന പണം ഗവർണർക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥവർഗ്ഗത്തിനും വലുപ്പമുള്ള കീശ വീർപ്പിക്കുവാൻ വേണ്ടി മാത്രമാണ്. ഒരാൾ റോഡ് സൗകര്യത്തിൽ തങ്ങളുടെ പത്തുസെന്റിൽ ഒരു വീടുവച്ചാൽ കൂടുതൽ നികുതി കൊടുക്കണമെന്ന് നിർദ്ദേശിക്കുന്ന ഗവർണ്ണറുടെ പ്രഖ്യാപനം ജനാധിപത്യമര്യാദയല്ല. അതെല്ലാം ഏകാധിപത്യ നയപ്രഖ്യാപനം തന്നെയാണ്.! ഗവർണറും സർക്കാരും മറ്റുള്ള ജനകീയനും ഏകാധിപതികളായി മാറിയതിന്റെ പരസ്യ തെളിവാണത്. നയപ്രഖ്യാപനം! കാടൻ നിർദ്ദേശങ്ങൾ മാത്രം നിയമസഭസമ്മേളനത്തിന് പറയാനറിയാവുന്ന ഗവർണ്ണരെയും മന്ത്രിമാരെയും നാടുകടത്തി ജനങ്ങളെ രക്ഷിക്കാൻ ആർക്ക് കഴിയും? റബർ കർഷകന്റെ കഴുത്തിൽ ആഴത്തിൽ കത്തിയിറക്കി അവർക്കെതിരെ റബർ ഇറക്കുമതിക്കു വേണ്ടി കൂട്ടുനിന്നു സഹായിച്ചവർ ഇപ്പോൾ ജനങ്ങളോട് ഉച്ചത്തിൽ വിളിച്ചു പറയുന്നു, "റബർ ഇറക്കുമതി എന്ത് വിലകൊടുത്തും തടയുമെന്ന്"! തികച്ചും ഓരോ തരത്തിൽ  ജനവിരുദ്ധ നടപടികൾക്ക് ചവിട്ടുപടിയായി പ്രവർത്തിച്ചവർ ഇപ്പോൾ അവർ എന്തിനുവേണ്ടി കേരള കർഷകരെ ഉദ്ധരിക്കാനിറങ്ങുന്നു?.നിരവധിയേറെ മറു ചോദ്യങ്ങൾ ഇവരോട് ചോദിക്കാനുണ്ടാകും. അതുപക്ഷേ ജനങ്ങളെ അവർ വിരട്ടി അവരുടെ പക്ഷം ചേർക്കും. ജീവഭയത്താൽ ആരും വായ് തുറന്നു ഒന്നും പറയുകയില്ല. ഇതാണ് കേരളമോഡൽ ജനാധിപത്യം!

സ്വന്തം വിവേകത്തിന്റെ വിളി ശ്രദ്ധിക്കണം.

ഒരു രാഷ്ട്രീയ പാർട്ടിനേതാവ്, അല്ല, ഒരു അംഗം, അതല്ലെങ്കിൽ സാമൂഹ്യ- മതനേതൃത്വത്തിന്റെ അധികാരികളാകട്ടെ, പൊതുവായ ഓരോരോ ജീവിതവിഷയങ്ങളിൽ, അഥവാ ഒരു പ്രത്യേക അന്തരീക്ഷമോ ഉണ്ടാക്കി ജനങ്ങളിൽ ഒരു പൊതു കൂട്ട ബുദ്ധിഭ്രംശമോ ഉണ്ടാക്കരുത്. അയാൾ എന്നും അയാളുടെ സ്വന്തം വിവേകത്തിന്റെ വിളി ശ്രദ്ധിക്കണം. ധാർമ്മികതയുടെ അടിസ്ഥാന മൂല്യത്തിൽ അയാൾ എപ്പോഴും  ബോധവാനായിരിക്കണം. മതങ്ങളുടെ കല്പനകളോ, ഉറപ്പിച്ചെഴുതിയിരിക്കുന്ന രാജ്യത്തിന്റെ നിയമ സംഹിതയോ, അവയുടെ അടിസ്ഥാന നിയമങ്ങളിൽ ആഴത്തിൽ ശ്രദ്ധയോ ടെ ബോധവാന്മാരായിരിക്കണം. അതുപോലെതന്നെ, അവർക്ക് തെറ്റുകൾ ഉണ്ടാകും, വഴിപിഴച്ച പിഴവുകൾ ഉണ്ടാകാം. ഇതിൽ അടിസ്ഥാന നിയമങ്ങൾ പിഴവുകളും ഭ്രാന്തൻ നടപടികളും അനുവദിക്കുന്നുണ്ട്‌. അത് കുറെ നല്ലനല്ല കാര്യങ്ങളും മോശം കാര്യങ്ങളും, രാഷ്ട്രീയത്തിലായാലും, അതുപോലെ തന്നെ മതസമൂഹത്തിലായാലും അനുവദിക്കപ്പെടുന്നുണ്ട്. എന്നാൽ ഒരോ രാഷ്ട്രീയപ്രവർത്തകന്റെയോ ഒരു മതപ്രവർത്തകന്റെയോ തെറ്റായ അനുമാനങ്ങളും വിധിപറച്ചിലുകളും അനേകംപേർക്ക് ഗുരുതരമായ ദോഷം ചെയ്യുന്നതായിത്തീരും. അതുപക്ഷേ ഇവരുടെ തെറ്റുകൾ പിന്നീട് സ്വയം മനസ്സിലാക്കിയാലും, അവർ സ്വയം തിരുത്തുകയോ അവരുടെ കുറ്റങ്ങൾ ഏറ്റു സമ്മതിക്കുകയോ അവർ ചെയ്യുമോ ? ഇങ്ങനെയുള്ള സ്ഥിതിയിൽ ഈ നേതൃനിര രാഷ്ട്രീയക്കാരും മതനേതൃനിരകളും ഏതാണ്ട് എന്നും അവർക്കു ചുറ്റുമുള്ള മറ്റു ഭൂരിപക്ഷം സാധാരണ ജനങ്ങളേപ്പോലെതന്നെയുള്ള പെരു മാറ്റശൈലികൾ തന്നെ അവരും സ്വീകരിക്കും. അവരവരുടെ തെറ്റുകൾ തരംതിരിച്ചു അവയെല്ലാം അകറ്റിക്കളയാനോ യഥാർത്ഥ സത്യം തുറന്ന് പൊതുസമൂഹത്തിൽ പുറത്തുവരുത്തുവാനോ എല്ലാവർക്കും വിഷമമുള്ള കാര്യമാണ്. മേൽപ്പറഞ്ഞ നേതൃത്വങ്ങൾക്കെല്ലാം ബുദ്ധിമുട്ടുള്ള ഒരു പ്രധാന കാര്യമാണ്, ബാഹ്യമായി അവരുടെ തെറ്റുകളുടെ സ്വയം ഏറ്റു പറച്ചിലും, അതെല്ലാം അവരുടെ സ്വന്തം കഴിവ്കേട് മാത്രമായി കരുതുകയോ, അഥവാ അതാകട്ടെ, സത്യം പറയുന്നത് തന്നെ അവരവരുടെ ഭാവി നേർവഴിക്കുള്ള സത്‌സ്വഭാവത്തിന്റെ യഥാർത്ഥ സത്യവാഗ്മൂലമായി കാണാനോ അവർക്ക് കഴിയുന്നില്ല.

വെറുതെയല്ല, പ്രസംഗ കല, ഒരു രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഉണ്ടാക്കിയ ജനാധിപത്യ ഏതൻ‌സ് എന്തുകൊണ്ടും രാഷ്ട്രീയക്കാരുടെയും അതുപോലെ മത- സാമൂഹ്യപ്രവർത്തകരുടെയും ഏറ്റവും പ്രധാനപ്പെട്ട കലയായി അതിനെ അംഗീകരിച്ചത്. വാചകക്കസർത്തുകൊണ്ട്, അഥവാ റെത്തോറിക് എന്ന് അതിനെ വിശേഷിപ്പിക്കാം, അവർക്ക് ഏതു പിഴവുകളെയും സത്യത്തെയും മൂടിവയ്ക്കുന്നതിനു സഹായിക്കുവാൻ കഴിയും. ഒരു രാഷ്ട്രീയക്കാരൻ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെടണമെങ്കിൽ വോട്ടർമാരുടെ മനസ്സിൽ അയാൾ ഏറ്റവും യോഗ്യനാണെന്ന മതിപ്പ് ഉണ്ടാക്കണം. ഇതുതന്നെയാണ് മത-സാമൂഹിക തലങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക സ്ഥാനങ്ങളിൽ എത്തുവാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ടത്. ഒരാൾ നമ്മുടെ മുമ്പിൽ തന്റെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും വിവിധ പദ്ധതികളും, പ്രതീക്ഷകളുടെ വച്ചുനീട്ടിയിരുന്ന അനേകം വാഗ്ദാനങ്ങൾ, അതുമല്ല, ഇതുവരെയും തങ്ങൾ ചെയ്തിട്ടുള്ള കാര്യങ്ങളും യഥാർത്ഥ്യമായി ഉയർത്തി അവ ഊതി വീർപ്പിച്ചു സമർപ്പിച്ചാൽ അനാവശ്യമായ ഒഴിവാക്കാൻ  ആവാത്ത അപകടം ഉണ്ടാകാം. കാരണം അനേകം പ്രതീക്ഷകളും വാഗ്ദാനങ്ങളും ഉൾക്കൊണ്ട കാര്യങ്ങളിൽ പിന്നീട് അവയിൽ പലതും വാഗ്ദാനം ചെയ്തതുപോലെ എല്ലാമൊന്നും നടപ്പിൽ വരുകയില്ലാതെ വരാം. ഈ അടിസ്ഥാന പ്രശ്നം ജനാധിപത്യ മാതൃകയായി ഉയർത്തിയിട്ടുള്ള രാജ്യങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നു.

വർഷംതോറും നമുക്ക് കാത്തിരിക്കാം, ഒരു നല്ല അതിശയകരമായ ശാശ്വത മാറ്റത്തിന് വേണ്ടി. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി വിവേകപൂർവം തങ്ങളുടെ അടിസ്ഥാനകർത്തവ്യങ്ങൾ ചെയ്യാൻ സർക്കാരും എല്ലാ ജനപ്രതിനിധികളും മതസാമൂഹിക നേതൃത്വങ്ങളും ശ്രമിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം. //-
-------------------------------------------------------------------------------------------------------------------------