Sonntag, 18. August 2024

Dhruwadeepti: Religion // Journey Of a Missionary Prriest // Jesu Christi Jayanti 2000 // Fr. George Pallivathukal

 Dhruwadeepti: Religion // 

Journey Of a Missionary Prriest // 

Jesu Christi Jayanti- 2000 

Fr. George Pallivathukal.

Fr. George Pallivathukal.

A new Bishop for Jabalpur

Bishop Theophane was a heart patient. He had an open heart surgery in Holland in 1981. he was given ten years of life by his doctors after his disciplined life gave him a much longer life and proved his doctors wrong. He pastured the diocese for 25 years. However he had a heart attack in Schahdol where he was on a visit in 1997. Bishop Theophane sent his resignation to the Internuncio. The Internuncio istead of accepting his resignation suggested that he could have an auxiliary Bishop to help him with the administration of the diocese. The lot fell on Rev. Gerald Almeida . He was consecrated with right of succession by Bishop Theophane on the 17th September 1997. 

I was happy and excited about the elevation of Gerald Almeida as Bishop. I knew him well, we had worked together staying under  the same roof. He had worked only in the rural areas of our diocese amoung the poor tribals. And much of the social work when he was the Director of social work was done in villages to uplift the poor tribals ecconomically. I was happy because I thought that the new Bishop who has lived amoung the poor villagers, who has shared their sorrows and joys, who knows their needs will now exercise his office for the uplift of the poor people of our diocese.

Bishop Gerald, de facto administrator

One day Bishop Theophane called all his priests for a meeting and in front of them he announced that he was handling over the administration of the diocese into the hands of Bishop Gerald would be his decisions binding on everybody and he would not function as an appallate court to discus the decisions of the Co-adjutor Bishop.

Transfer from Ranji to Binjhia

Because of the illness of Bishop Theophane the usual annual transfers in the diocese had not taken place in the summer of 1997. After taking over the administration of the diocese Bishop Gerald prepared the transfer list in consultation with the college of consultors and submitted it to the senior Bishop for his approval and signature.

A transfer was due for me . I was transfered to Binjhia as priest in charge as well as Director of the Diocesan Pastoral Centre. I took over the Binjhia parish and the Diocesan Pastoral Centre from Fr. George Thomas in November 1997. He was the Director of the centre only for one year. He was a very capable and active priest. He realized that he had no training which could make him competent to head a pastoral centre effectively. He was honest enough to accept that ordination to priesthood alone does not make a person fit to be the Director of a pastoral centre. He needs some special training in any one of the disciplines, catechetics, liturgy or Bible to function effectively as the head of a pastoral institute. So he told the Bishop about his inability to continue as the Director of the Centre. So I was asked to go back to the pastoral centre. 

When Fr. George Thomas handed over the charges of the Diocesan Pastoral Centre and the parish to me there was no money to hand over. Fr. George T.was living there from hand to mouth. There was no income in the parish. Parish was very small and the parishioners ' income was meager and therefore they were not able to pay much to the church. The parish was getting the food expenses of the priest and the salary of the cook and the catechist from Diocesan head- quarters. There were many other expenses in the parish besides these.

A good Samaritan 

One day I was in my office, thinking how to face this situation. At that time Fr. Santosh Thomas , the Director of Diocesan Social Centre called me and said that he could help me with a small Caritas India Project of one Lakh.The project could be completed as an activity of the Pastoral Centre. He said that I could save some money by using the pastoral centre premises and vehicle for the project and by personally conducting the programmes. Fr. Santhosh asked one of his staff members to help me to prepare an application for the project. Application was prepared in a day and the next day I received the money. It brought a great relief to me. I was deeply grateful to Fr. Santosh for this timely help to tide over the situation. My predecessor in Binjhia also had to depend on the Diocesan Social Welfare Centre for finacial support. 

Jesu Christ Jayanti 2000 

The late Holy Father Pope John Paul 11 announced the year 2000 as the year of the great Jubilee. In India we called it Yesu Christ Jayanthi 2000. The Pope , through an apostolic letter "Tertio Millennio Adveniente "dated November 10. 1994 dedicated this Jubilee to the Blessed Trinity. He gave guidelines for an adequatepreparation for the celebration. The Holy Father wanted to use the occation for a spiritual and catechetical renewal in the Church. He suggested remote and immediate preparation of the faithful for this celebration. The Holy father wrote that "It cannot be denied that, for many christians the spiritual life is passing through a time of uncertainty which affects not only their moral life, but also their life of prayer and the theological correctness of their faith"( TMA-36) So the Holy father dedicated the year 1997 specially to Jesus Christ., the world become Man, and 1978 to the Holy Spirit " By the power of whom Incarnation was accomplished " and who is the sanctifying presence with the community of Christ's disciples , and year 1999 to God the Father. "The whole of Christian life is like a grat pilgrimage to the house of the Father whose unconditional love for every human creature and in particular for the 'Prodigal son' (ef. LK.15. 11. 32), we discover a new each day"(TMA  48). This preparation and the celebration of the great Jubilee was also in preparation for welcoming the third millennium of the christan era. 

Responding to the call of the Holy Father the Indian Church immediately got into action. The Bishops of India appointed Fr. Paul Puthenangady s.d.b. as the National Secretary for YKJ (Yesu Krist Jayanti) 2000. In Madhya Pradesh and Chhattisgarth Bishop Theophane was appointed Chairman of the YKJ 2000 committee. On my recommendation Bishop appointed Mr. B.K. John .a member of my former Parish, Ranjhi,as the Regional Secretary. I assisted him as the joint secretary and the treasurer of the Regional Committee. 

Mr. B.K.John was an officer in the Ordnance Factory of Khamaria, Jabalpur. He was very much committed to the parish. He was agood organizer and intelligent. His suggestions for the parish were constructive and practical. He was very generous in giving to the Church. He was respected in the parish and in the diocese. He was the right choice to be the Secretary of the regional Committee for YKJ 2000-celebration. His leadership was appreciated and acclaimed at the Regional and National level. From the time I was the parish priest of Ranjhi until today John is the animator of Sunday faith formation of the parish and I would say because of him and a few more committed lay persons like Mr. Reggle David and the MontfortBrothers of Ranjhi the Sunday Catechesis in the parish is going on very well.

Resource materials for YKJ 2000-preparation. 

Basing ourselves on the apostolic letter of the Holy Father Mr. B.K. John and myself prepared the guidelines for the three years preparation for the great Jubilee and distributed it to all the dioceses of Madhy Pradesh and Chhattisgarth region and to all the parishes of Jabalpur diocese. In the diocese we trained parish teams and parish council members to carry on the programmes in their respective places. Through the able and dedicated leadership of Bishop Theophane and the ability of Mr.B.K. John the Madhya Pradesh -Chhattisgarth region was in the forefront of renewal in North and Central India according to the observation made by Fr. Paul Puthenangady. Fr. Paul travelled far and wide all over the country animating and supervising the Yesu Krist Jayanti 2000 preparation programme.

Catechism Books 

The Madhy Pradesh Bishops asked me to prepare catechism books for the years 1997, 1998, and 1999. I received this mandate from the Bishops late and so I could not prepare a book on Jesus Christ for an intensive catechesis on the redeemer in the year 1997, but I immediately started working on a catechism on the Holy Spirit and another one on God the Father. The Theological and Historical Commission for the great Jubilee year 2000 had prepared official catechetical texts in praparation for the Holy Year 2000. The content of the books provided the subject matter but was beyond the comprehension of our ordinary people. So I made a study of these books, simplified them and published them for the use of our schools and parishes in the states of Madhya Pradesh and Chhattisgarth. Satpracher press, Indore,printed the books both in English and Hindiand reached them to all the eleven dioceses of the Region. My book on the Holy Spirit is used even today by many dioceses when they prepare the youth for confirmation.

Regional celebration of YKJ 2000 at Bhopal

Before the concluding National Celebration in Dharmaram, Bangalore, we in MP had a two-day Regional Celebration of the YKJ 2000 at Bhopal. Bishop Theophane worked very hard to make this celebration a success. I had presented a paper on "The future of the Church in Central India" during the celebration.I said that the Church of the 21st century in our region will be the Church of the Laity. Therefore we need to prepare our laity to take their proper place in the Church. Without animating and training the Laity we will have a dead Church in Madhya Pradesh. //-

***************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

******************************************************************************

Montag, 12. August 2024

ധ്രുവദീപ്തി : // Religion // Faith // ഒന്നാമതായി പ്രാർത്ഥന മാത്രം ഒന്നിനും ഇടയാക്കില്ലെന്ന് വത്തിക്കാൻ നന്നായി മനസ്സിലാക്കുന്നുവെന്ന് ഇത് കാണിക്കുന്നു. // George Kuttikattu

 
 ധ്രുവദീപ്തി : // Religion  // Faith //

ഒന്നാമതായി പ്രാർത്ഥന മാത്രം ഒന്നിനും ഇടയാക്കില്ലെന്ന് വത്തിക്കാൻ നന്നായി മനസ്സിലാക്കുന്നുവെന്ന് ഇത് കാണിക്കുന്നു. // 

George Kuttikattu 

George Kuttikattu 

കേരളത്തിലെ ചില കത്തോലിക്കാ മെത്രാന്മാർ ചേർന്ന് കുറെ വർഷ ങ്ങൾക്ക് മുൻപ് രൂപം നല്കിയ സീറോ മലബാർ സഭയിൽ വിശ്വാസികളും ഈ സഭയിലേ മെത്രാന്മാരും പുരോഹിതരും തമ്മിൽ ഒരു വിധത്തിലും ധാരണയും അനുരജ്ഞനവും പരസ്പരം യാതൊരു വിശ്വാസ്യതയുമില്ലാതെ ഇടർച്ചയിൽ കഴിയുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്.  യേശുവിനെ വിശ്വസിക്കുന്ന കേരളത്തിലെ ക്രിസ്ത്യൻ വിശ്വാസികളുടെ മനസ്സിലെ നല്ല ജീവിതമാർഗ്ഗത്തെയാകെ വളച്ചൊടിച്ചുകൊണ്ടുള്ള നുണയുടെ  ദൈവശാസ്ത്രം പറഞ്ഞു വിശ്വാസികളുടെ നല്ല ഒരു സാമൂഹിക ജീവിതത്തിന് വേണ്ടി അവർ കഷ്ടപ്പെട്ട് ജോലി ചെയ്തുണ്ടാക്കുന്ന അവരുടെ പണം തട്ടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ മെത്രാന്മാരും പുരോഹിതരും നടത്തുന്നത് അനുഭവപ്പെടുന്നു. ഇത് കേരളത്തിലും മാത്രമല്ല, മറുനാടുകളിലും അവരുടെ ശ്രമങ്ങൾ തുടരുകയാണ്. 

കേരളത്തിലെ ജനജീവിതം ദുഷ്ക്കരമാക്കുന്ന കേരളത്തിലെ പകൽ ക്കൊള്ളക്കാരായ രാഷ്ട്രീയപാർട്ടിപ്രവർത്തകർ ചില നിർദ്ദിഷ്ട ഉദ്ദേ ശങ്ങൾ മുന്നിൽക്കണ്ടുകൊണ്ട് മറ്റൊരു പുതിയ രാഷ്ട്രീയപാർട്ടിക്ക് ജന്മം നൽകുന്നു. അതുപോലെതന്നെയാണ് സാർവത്രിക കത്തോലിക്ക സഭയെ വിഭജിച്ചു വേർതിരിച്ചു വിവിധ സഭാസമൂഹങ്ങളെ സൃഷ്ടിച്ചത്. സീറോമലബാർ സഭ എന്ന പ്രസ്ഥാനം തന്നെ പ്രധാനപ്പെട്ട പൗരസ്ത്യ സഭാവിഭാഗമായി മാറ്റി സഭയിലെ മെത്രാന്മാർ ലോകമാകെ തങ്ങളുടെ കൈപ്പിടിയിലൊതുക്കുവാൻ അവർ പണിയെടുക്കുന്നുണ്ട്. 

കത്തോലിക്കാസഭയിൽ മൂന്നു പ്രധാനപ്പെട്ട സഭാവിഭാഗങ്ങളാണു  ഉള്ളതെന്ന് ഇപ്പോൾ സീറോമലബാർ സഭയുടെ പുരോഹിതവിഭാഗം മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വിശ്വാസികളെ അന്ധരാക്കി, അവരെ മഠയന്മാരാക്കി, അവരുടെ അടിമകളാക്കി മാറ്റി അവരിലേയ്ക് വിവിധ കാര്യങ്ങളുടെ സന്ദേശം നൽകി പണം സംഭരിക്കുന്ന നിഗൂഡ  നടപടികളാണ് നടത്തുന്നത്. അതിനുശേഷം ഈ സഭാനേതൃത്വങ്ങൾ സ്ഥാപിക്കുന്ന സ്ഥാപനങ്ങൾ ഒടുവിൽ അവയെല്ലാം "ഇത് ഞങ്ങളുടെ ആശുപത്രി, ഞങ്ങളുടെ കോളേജ്, ഞങ്ങളുടെ സ്വകാര്യ സ്‌കൂളുകൾ ", എന്നിങ്ങനെ പേരുകൾ നൽകി അവരുടെ ഏകാധിപത്യ അധികാര പദവി പ്രഖ്യാപിക്കുകയാണ്. അതിനു പണ ശേഖരണം നടത്തുമ്പോൾ "ഞങ്ങളുടെ " എന്നവാക്കിന്  പകരം അവർ  "നമ്മുടെ ആശുപതി" എന്നായിരുന്നു ദാനസഹായാഭ്യർത്ഥനയ്ക്ക് ഉപയോഗിച്ചത്.

ഇക്കാലത്ത് സാമ്പത്തികശക്തിയിൽ സീറോമലബാർ സഭ കേരള സർക്കാരിനേക്കാൾ കൂടിയ സാമ്പത്തികശക്തിയായാണ് അറിയപ്പെ ടുന്നത്. ആരുടെ പണംകൊണ്ട് ഇത് സാധിച്ചു? പുരോഹിതർ വി. കുർബാനയർപ്പണമദ്ധ്യേ പ്രസംഗത്തിലൂടെ  പണസഹായാഭ്യർത്ഥന കേട്ട് വിശ്വാസികൾ കൈ അയച്ചു നൽകിയിരുന്ന കോടിക്കണക്കിനു വരുന്ന പണം ഉപയോഗിച്ച് സഭാനേതൃത്വം പകരമില്ലാത്ത സമ്പത് ഉടമയായി മാറി. അവർ ഒരു പൈസപോലും സർക്കാരിൽ നികുതി നൽകുന്നുണ്ടോ? മാത്രമല്ല, മെത്രാന്മാരും പുരോഹിതരും അവരുടെ ഇഷ്ടപ്രകാരം ലോകം ചുറ്റി സഞ്ചരിക്കുന്നു. 

സീറോമലബാർ സഭയുടെയും റോമൻ കത്തോലിക്കാസഭയുടെയും ഉത്ഭവചരിത്രം പോലും വളരെ വളച്ചൊടിച്ചു ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ നൽകുന്നു. അവർ നൽകി. ആകട്ടെ, ആരാണ്, എന്തിനുവേണ്ടി റോമൻ കത്തോലിക്കാ സഭയിൽനിന്നും വിട്ടുമാറി വേർതിരിഞ്ഞു മറ്റൊരു രൂപത്തിൽ ഒരു സഭാഗ്രൂപ്പ് നിർമ്മിക്കുവാൻ ആശയം നൽകിക്കൊണ്ട്  പ്രവർത്തിച്ചത്? കേരളത്തിലെ കത്തോലിക്കാസഭയിൽ കുറേനാൾ  പ്രവർത്തിച്ചിരുന്ന മെത്രാന്മാർ ചിലർ കൂടി സ്വാർത്ഥതാല്പര്യത്തിനും അധികാരപദവിക്കുംവേണ്ടി പുതിയ ഒരു സഭാ ഗ്രൂപ്പ് നിർമ്മിച്ച് അവർ തന്നെ ഉത്‌ഘാടനം ചെയ്തു. വിശ്വാസികളായ അല്മായർ അതിനെപ്പറ്റി  കൂടുതൽ മനസ്സിലാക്കാൻ അക്കാലത്ത് ചിന്തിച്ചില്ല. അവരുടെ ഇത്തരം പ്രവർത്തന പദ്ധതികൾ യേശുക്രിസ്തുവിനു സന്തോഷം നൽകിയ ഒരു  ആത്മീയതയുടെ അടയാളമാണോ? കഷ്ടം !

എന്തിനുവേണ്ടി, ആർക്കുവേണ്ടി സീറോമലബാർ സഭ രൂപീകരിച്ചു? എന്റെ മുൻകാല ഓർമ്മകളിൽ ഈയൊരു സഭാവിഭാഗത്തെക്കുറിച്ചു കേരളത്തിൽ ആർക്കും അറിയില്ല. എന്റെ ചെറുപ്പത്തിൽ ഞാൻ ഒരു റോമൻകത്തോലിക്ക സഭാംഗം (R C )എന്നായിരുന്നു ഇടവകപള്ളിയുടെ  രജിസ്റ്ററിലും മറ്റുള്ള വിദ്യാലയ ഔദ്യോഗിക രേഖകളിലും എവിടെയും  രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന്  പൗരസ്ത്യസഭാവിഭാഗം എന്ന പേരിൽ സീറോമലബാർ സഭാംഗം എന്നാക്കിയത് തന്നെ എന്റെ വ്യക്തിപര  ആഗ്രഹപ്രകാരവുമായിരുന്നില്ല. ഇന്ന് മറ്റുള്ള ഇടവകാംഗങ്ങളെപ്പോലെ തന്നെ സീറോമലബാർ സഭയിലെ അംഗമായിമാറി എന്ന് പറയാം. ഈ അടുത്തകാലത്ത്  വാർത്തകളിൽ സീറോമലബാർസഭ വത്തിക്കാന് ഒരു ഭീഷണിയായി മാറുന്നുവെന്ന് കുറിച്ചിരുന്നു. 

വത്തിക്കാനിലെ മാർപാപ്പയുടെ നിർദ്ദേശങ്ങളെ തങ്ങൾ അതേപടി സ്വീകരിക്കാൻ തയ്യാറില്ലെന്ന കേരളത്തിലെ സീറോമലബാർ സഭാ സിനഡിന്റെ നിലപാടും ഭാവിയിൽ സീറോമലബാർ സഭയിൽ വളരെ ഗുരുതരമായ പ്രതിസന്ധിക്ക് കാരണമായേക്കാം. കത്തോലിക്കാസഭ യിൽനിന്നും വേർതിരിഞ്ഞു കേരളത്തിൽ ഇന്ന് നിലവിലുള്ള ഇതര ക്രിസ്ത്യൻ സഭകളെപ്പോലെ തന്നെ സീറോമലബാർസഭയും അവരുടെ തനിരൂപത്തെ പ്രദർശിപ്പിച്ചിരിക്കുന്നു. ഒരു പ്രകടമായ ഉദാഹരണമാണ് എറണാകുളം-അങ്കമാലി രൂപതയിലെ പ്രതിസന്ധികൾ. ഇപ്പോഴും ഒരു വിധത്തിലും "അല്മായർ" എന്ന് മെത്രാൻ- പുരോഹിത വിഭാഗം മാത്രം  വിളിക്കുന്ന ക്രിതുമതവിശ്വാസികളുമായി ഒരു ഐക്യധാരണയിൽ എത്താൻ സീറോമലബാർസഭാസിനഡിലെ മെത്രാന്മാർ ഒരിക്കലും  സമ്മതിക്കുന്നില്ല. ഇവയൊക്കെ ഭാവിയിൽ സീറോമലബാർസഭയുടെ വഴികളൊന്നുo  ശരിയല്ലെന്ന് വിശ്വാസികൾ ചിന്തിക്കാനുള്ള മറ്റു ചില  അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സീറോമലബാർ സഭാസിനഡ് മെത്രാന്മാർ മാത്രം ഉൾപ്പെടുന്ന സമൂഹമാണെന്നും സഭാഅംഗങ്ങൾ അവരുടെ ആജ്ഞാനുവർത്തികൾ ആണെന്നും കരുതപ്പെടുന്നത് ഒട്ടും  ശരിയല്ല. സഭയുടെ പാർലമെന്റ് എന്ന് വിളിക്കാവുന്ന സഭാസിനഡിൽ അല്മായർക്കും തുല്യപങ്കാളിത്തം ഉണ്ടായിരിക്കണമെന്ന് റോമിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശം സീറോമലബാർ മെത്രാന്മാരുടെ സിനഡ് ഒട്ടും സ്വീകരിച്ചില്ല. ഈ ഒരു കാരണംകൊണ്ട് സീറോമലബാർ സഭയിൽ പ്രതീക്ഷിക്കാത്ത വിഷമകരമായ വിള്ളൽ ഉണ്ടാകുവാൻ അത് കാരണമാക്കും. ഒരു ഉദാഹരണം ഇവിടെ കുറിക്കട്ടെ. അങ്കമാലി-എറണാകുളം രൂപതയിലെ അൽമായ-പുരോഹിത സംഘർഷങ്ങൾക്ക് കാരണമായ ജനാഭിമുഖ വിശുദ്ധകുര്ബാനയർപ്പണവിഷയത്തോടു ബന്ധപ്പെട്ട് ദേവാലയത്തിൽ നടന്ന സംഘർഷത്തിനിടയിൽ അവിടെ  പുരോഹിതർ അന്ന് വി . കുർബാനയ്ക്ക് ഉപയോഗിക്കുന്ന തിരുവോസ്തി വലിച്ചെറിഞ്ഞ നികൃഷ്ഠ സംഭവം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ ആ പുരോഹിതനെതിരെ സഭാനേതൃത്വം വഹിക്കുന്ന ബിഷപ്പ് തട്ടിൽ എന്തുനടപടി സ്വീകരിച്ചു? അതേസമയം അദ്ദേഹം ഇടയലേഖനം എഴുതി ഇങ്ങനെ മുതുനറിയിപ്പ് നൽകി, " ജനാഭിമുഖ കുർബാന വേണമെന്ന് ആവശ്യപ്പെടുന്ന ഏതു പുരോഹിതനെയും അല്മായനെയും സഭയ്ക്ക് വെളിയിലാക്കുമെന്ന്". അദ്ദേഹം ചെയ്ത ക്രൂര  നടപടി സഭയുടെ ആത്മീയതയ്ക്ക് ചേർന്നതാണോ? ഈ പുരോഹിത- സഭാധികാരികൾ ഇന്ത്യയ്ക്ക് വെളിയിൽ പോയാൽ അവർ അവിടെ  പള്ളികളിൽ ജനാഭിമുഖകുർബാനയാണല്ലോ അർപ്പിക്കുന്നത്. 

പള്ളികൾ പണപ്പിരിവിന്റെ ആലയമാക്കുന്നു.

കത്തോലിക്കാസഭയിൽ നിന്നും സ്വയം വേർതിരിച്ചു വിട്ടുപിരിഞ്ഞ വർ  "പൗരസ്ത്യ സഭക്കാർ" എന്ന ദിവ്യ നാമമാണല്ലോ സ്വീകരിച്ചത്. ഇക്കാര്യങ്ങളിൽ സീറോമലബാർ സഭയിൽപെട്ട്പോയ അല്മായർ ആരും യാഥാർത്ഥ്യം അറിഞ്ഞില്ല എന്നതാണ് ഒരുവശം. "ദേവാലയം എന്റെ പ്രാർത്ഥനാലയമാണ്, ദേവാലയം പണപ്പിരിവിനുള്ള സ്ഥലമല്ല "എന്ന് യേശുക്രിസ്തു പറഞ്ഞാണ്, യേശുവിനെ തറച്ചു വധിക്കണമെന്നു അവിടെയുള്ള പുരോഹിതർ അലറിപ്പറഞ്ഞുകൊണ്ടു അന്ന് അവിടെ  യേശുവിനെ കുരിശിലേറ്റാൻ അവരുടെ ചുവന്ന അരക്കെട്ടുമുറുക്കി അട്ടഹസിച്ചത് എന്ന് ചരിത്രം കുറിക്കുന്നു. സീറോമലബാർ പള്ളികൾ ഇന്ന് പണപ്പിരിവിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. സഭയിലുള്ള  പുരോഹിത വിഭാഗം യേശുവിനെ വീണ്ടും വീണ്ടും എന്നും ഏതു നിമിഷവും കുരിശിൽ തറച്ചു വധിക്കുന്ന നിലപാടാണ് ഇക്കാലത്തും  സ്വീകരിച്ചിട്ടുള്ളത്. ഇത് പറയുമ്പോൾ ഒരു കാര്യം കുറിക്കട്ടെ. യേശു ഏതെങ്കിലും ഒരു പുരുഷനെ പുരോഹിതനായി വാഴിച്ചിട്ടുണ്ടോ? യേശു ഒരു ക്രിസ്തുമതം പ്രഖ്യാപിച്ചു നടപ്പാക്കിയോ? അത്പക്ഷെ, ഇന്ന്  ലോകമെമ്പാടും എന്താണ് സംഭവിച്ച കാര്യങ്ങൾ? കേരളത്തിലെ കുറെ മെത്രാന്മാർ കൂടിയിരുന്നു ഇന്ന് അറിയപ്പെടുന്ന ഒരു സീറോമലബാർ സഭാപ്രസ്ഥാനം പ്രഖ്യാപിച്ചു. ഈ നടപടി സംശയമില്ലാതെയുള്ള ദൈവ വിരുദ്ധ നടപടികൾതന്നെയാണ്. അവരോടു സംശയങ്ങൾ പോലും ചോദിക്കാൻ ആരും ധൈര്യപ്പെടുന്നില്ല. പ്രാർത്ഥനകർമ്മങ്ങളും പണ പ്പിരിവുകളും ഒരുവിധ തടസ്സങ്ങളും ഇല്ലാതെ നടത്തുവാൻ സീറോ മലബാർ പുരോഹിതർ ഏറെ ശ്രദ്ധാലുക്കളാണ്. 

ധ്യാനഗുരുക്കന്മാരും അത്ഭുതപ്രവചനങ്ങളും പണപ്പിരിവും-

ദൈവത്തിന്റെ ആസ്ഥാനം എവിടെ? ധ്യാന പുണ്യവാന്മാർ ചമഞ്ഞു ക്രിസ്തുവിശ്വാസികളുടെ മുൻപിൽ സുവിശേഷധ്യാനപ്രസംഗങ്ങൾ നടത്തുകയും നുണയുടെ അത്ഭുതങ്ങൾ പ്രവചിക്കുകയും ചെയ്തു വലിയ പണം കൈക്കലാക്കുന്ന ഇവരുടെ "കൃപാസനത്തിൽ" ആണോ ദൈവത്തിന്റെ ഇരിപ്പിടം? വിശ്വാസികൾ ഓരോന്നായി യാഥാർത്ഥ്യം എന്ത് എന്ന് അറിയാൻ തുടങ്ങി. കാലങ്ങൾക്ക് മുമ്പ് ലോകമൊട്ടാകെ സഞ്ചരിച്ച് അത്ഭുത    ധ്യാന- പ്രവചന- പ്രസംഗങ്ങൾ നടത്തിയിരുന്ന ഒരു മലയാളി വൈദികനായിരുന്ന ഫാ. നായ്ക്കൻ പറമ്പിൽ നടത്തിയ ഒരു ധ്യാനപ്രസംഗവും രോഗവിമുക്ത അത്ഭുത പ്രവചന പ്രസംഗവും നേരിട്ട് ഞാൻ കേട്ടതാണ്. ജർമ്മനിയിലെ ഹൈഡൽബെർഗ് നഗരത്തി ലുള്ള കത്തോലിക്കാ ദേവാലയത്തിന്റെ സമ്മേളനഹാളിൽ കുറെ വർഷങ്ങൾക്ക് മുമ്പ് കേരളത്തെലെ അറിയപ്പെട്ട ധ്യാനഗുരുവായ ഫാ. നായ്ക്കൻപറമ്പിൽ വന്നു ഒരു ധ്യാന പ്രസംഗ പരിപാടി നടത്തി. അന്ന് അദ്ദേഹത്തിൻറെ ധ്യാനപ്രസംഗം കേൾക്കാനെത്തിയ ഒരു മലയാളി നേഴ്‌സിന്റെ രോഗത്തെക്കുറിച്ചു ആ പുരോഹിതൻ അത്ഭുത പ്രവചനം നടത്തി: " ഈ ഹാളിൽ ധ്യാനത്തിൽ പങ്കെടുക്കുന്ന ഒരു സ്ത്രീയുടെ ക്യാൻസർരോഗം വിട്ടുമാറി സുഖമായിരിക്കുന്നു. അവർ സ്റ്റേജിലേക്ക് വന്നു രോഗം മാറി സുഖമായതിൽ ദൈവത്തിനു നന്ദി പറയാം " . ആ സ്ത്രീയെ ഒരാൾ ചെന്ന് സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ഹാളിൽ ഉണ്ടായിരുന്നവർ അമ്പരന്നു പോയ അനുഭവം ! അന്ന് ധ്യാനപ്രസംഗം തുടങ്ങുന്നതിന് മുമ്പ് ആരോ അദ്ദേഹത്തോട് ആസ്ത്രീയുടെ കഠിന  രോഗവിവരം അറിയിച്ചിരുന്നുവെന്ന് പിന്നീട് അറിയുകയുണ്ടായി. ധ്യാനപരിപാടി കഴിഞ്ഞു കേരളത്തിലേയ്ക്ക് തിരികെപോയ ആ  വൈദികന് വലിയ ഒരു തുക ധ്യാനത്തിൽ പങ്കെടുത്തവർ ദാനമായി നൽകിയിരുന്നു. പിന്നീട് എന്ത് സംഭവിച്ചു?.. രോഗിയുടെ അസുഖം മാറിയെന്നറിഞ്ഞ എല്ലാവരും സന്തോഷിച്ചു. എന്നാൽ ചികിത്സയ്‌ക്ക് കുറച്ചു മാസങ്ങൾ കഴിഞ്ഞു കേരളത്തിലെത്തിയ ആ സ്ത്രീയുടെ രോഗം മൂർച്ഛിച്ചു അവിടെ വച്ച് നിര്യാതയായി. ഇങ്ങനെയാണോ രോഗം  മാറുന്നതിൽ നടന്ന അത്ഭുതപ്രവചനങ്ങളും സുഖംപ്രാപിക്കലും  ആത്മീയതയുടെ ചില അടയാളങ്ങളും? ദൈവത്തെ സാക്ഷ്യപ്പെടുത്തി  നിരവധി പ്രവചനങ്ങളും മറ്റും  നടത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം ഇന്ന് കേരളത്തിൽ വർദ്ധിക്കുന്നുണ്ട്. മാത്രമല്ല, പുരോഹിതരും അവരുടെ കൂട്ടാളികളും ലോകം ചുറ്റിനടന്നു ഇത്തരം പ്രവചനങ്ങൾ  നടത്തി പണത്തട്ടിപ്പുകൾ നടത്തുന്നവെന്ന വാർത്ത വത്തിക്കാൻ ഈയിടെ വാർത്ത നൽകിയിരുന്നു. ഫ്രാൻസിസ് മാർപാപ്പ പോലും ഇക്കൂട്ടരുടെ നടപടികളെ രൂക്ഷമായി വിമർശിച്ചിരുന്നു.

അത്ഭുതങ്ങൾക്ക് പുതിയ നിയമങ്ങൾ : വത്തിക്കാൻ ഇപ്പോൾ കൂടുതൽ സംശയാസ്പദമാകുന്നു.

 ഫ്രാൻസിസ് മാർപാപ്പ 

തട്ടിപ്പുകാർ പണം സമ്പാദിക്കാനും അത്ഭുതപ്രവചനങ്ങളോ മറ്റുള്ള  നടപടികൾക്കോ അവസരങ്ങൾ ഉണ്ടാക്കി, ആളുകളെ അവരുടെ വശത്താക്കി അന്ധവിശ്വാസികളാക്കിയിട്ട് , അവരെ ഉപയോഗിക്കുന്നു വെന്നുള്ള അപകടസാദ്ധ്യതകൾ കാണുന്നു. വത്തിക്കാന്റെ പുതിയ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ഈവിധ അപകട സാദ്ധ്യതകളെ ഉടൻ  തടയേണ്ടതുണ്ട് എന്ന അറിവിൽ എത്തിയിരിക്കുന്നു. കത്തോലിക്കാ സഭയ്ക്ക് ഈയിടെയായി അധികം  വിശ്വാസ്യത കൈവിടേണ്ടിവന്നു വെന്നാണ് വാർത്ത. ഉദാഹരണമായി, കഴിഞ്ഞവർഷo ഇറ്റലിയിൽ ഒരു  മഡോണയുടെ പ്രതിമ ഉണ്ടായിരുന്നു. റോമിനടുത്തു ട്രവിഗ്‌നാനോ  റൊമാനോ പട്ടണത്തിൽ നിന്നുള്ള ഒരു സ്വയം പ്രഖ്യാപിതനായ ഒരു  സന്യാസിയുടെ ചില അഭിപ്രായത്തിൽ, മറ്റു കാര്യങ്ങൾക്കൊപ്പം, ഒരു "പിസ" നിർമ്മിച്ച്. രണ്ടുമാസം മുമ്പ്, ട്രെവിഗ്നോയിലെ അത്ഭുതങ്ങൾ തെറ്റാണെന്നു തന്നെ വത്തിക്കാൻ പ്രഖ്യാപിച്ചു. 

അത്ഭുതങ്ങളെ വിലയിരുത്തുന്നതിന് കത്തോലിക്കാസഭ ചില പുതിയ നിയമങ്ങൾ അവതരിപ്പിച്ചു പ്രസിദ്ധീകരിച്ചു."അമാനുഷിക പ്രതിഭാസ ങ്ങളുടെ  വിലയിരു ത്തിനുö നടപടിക്രമത്തിനുള്ള "മാനദണ്ഡങ്ങൾ" അനുസരിച്ച്, ആരോപിക്കപ്പെടുന്ന അത്ഭുതങ്ങൾ അമാനുഷിക ഉത്ഭവ മാണെന്ന് സഭയുടെ ഔദ്യോഗിക സ്ഥിരീകരണം ഇനി ഉണ്ടാവുകില്ല.  അതിന് പകരം, ഓരോ ആറു വിഭാഗങ്ങളിൽ വ്യത്യസ്ത മൂല്യനിർണ്ണയ മുണ്ട്. വിശ്വാസത്തിന്റ ഡികാസ്റ്ററി ഒരു വിശദമായ നടപടിക്രമം സ്ഥാപിക്കുന്നു. രൂപതാ ബിഷപ്പുമാർ അതനുസരിച്ച് ആരോപണവിധേ യമായ അത്ഭുതങ്ങൾ അവലോകനം ചെയ്യുന്നു. 

എന്താണ് "ഡികാസ്റ്ററി" എന്ന പദം അർത്ഥമാക്കുന്നത്? 

മദ്ധ്യകാലഘട്ടത്തിലും ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തിലും, നിയമശാസ്ത്രത്തിനും ഭരണനിർവ്വഹണത്തിനും ഉത്തരവാദികളായ ഒരു കോളജിയറ്റ് ബോഡിയെ ഡികാസ്റ്ററി എന്ന് വിളിച്ചിരുന്നു. റോമൻ ക്യൂറിയായുടെ ഡികാസ്റ്ററികളെയും ഇങ്ങനെ അറിയപ്പെടുന്നു. വളരെ  പുരാതന ഗ്രീക്കുഭാഷയിലുള്ള വാക്കാണ് ഇത്. ജർമ്മൻ ഭാഷയിൽ ഈ വാക്കിനെ"കോടതി" എന്നും പറയുന്നു. റോമൻ കത്തോലിക്കാ സഭയെ നയിക്കാൻ മാർപാപ്പ നിയോഗിച്ച റോമൻ കൂരിയായുടെ അനുബന്ധ സ്ഥാപനങ്ങളുടെ പേരാണ്. 2022 വരെ ക്യൂരിയായുടെ സ്ഥാപനങ്ങളും ഡികാസ്റ്ററികളായി കണക്കാക്കപ്പെട്ടിരുന്നു. വിപുലീകരിച്ച പദത്തിന് പകരം ക്യൂറിയൽ സ്ഥാപനങ്ങൾ ഇന്നത്തെ ഡികാസ്റ്ററികളുടെ മുൻ ഗാമികൾ (ഇടുങ്ങിയ അർത്ഥത്തിൽ) സഭകളും പൊന്തിഫിക്കൽ കൗൺസിലുകളുമായിരുന്നു. സഭകളുടെ തലവന്മാരെ പ്രീഫെക്ട്സ് എന്നും പൊന്തിഫിക്കൽ കൗൺസിലുകളുടെയും  കമ്മീഷനുകളുടെ യും തലവന്മാരെ പ്രസിഡന്റ് എന്നും വിളിച്ചിരുന്നു. 

"അത്ഭുതങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുന്നുണ്ട് " എന്നാണു ചില  പ്രചാരണം. എന്നാൽ ഭാവിയിൽ ഇവ വളരെ അപൂർവ്വമായിരിക്കും എന്നാണ് അഭിപ്രായങ്ങൾ ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ "കൂടുതൽ സംശയാലുക്കളാകാൻ" സഭ ആഗ്രഹിക്കുന്നു. വത്തിക്കാനിൽ ഏറെ  "സംശയാസ്പദമായ അമാനുഷികമായ ഏത് പ്രതിഭാസങ്ങളെയും വിലയിരുത്തുന്നതിനുള്ള നടപടിക്രമത്തിന് ചില മാനദണ്ഡങ്ങൾ " പുറപ്പെടുവിച്ചു. അത്ഭുതങ്ങളെ ആറു വിഭാഗങ്ങളായി വിഭജിക്കുന്ന ഒരു സമിതിക്ക് ബിഷപ്പുമാർ ഇപ്പോൾ അവരുടെ പ്രത്യേക ഉദ്ദേശത്തിന്  സ്ഥാനാർത്ഥികളെ നിർണ്ണയിക്കേണ്ടതുണ്ട്. പക്ഷെ അത് ശരിയല്ലെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട് .

കത്തോലിക്കർ ഒരുപക്ഷെ നടപടിയുടെ ആവശ്യകത കണ്ടിരിക്കാം. 1978 -ന് ശേഷം ആദ്യമായി സഭാനേതൃത്വത്തിലെ കുറേപേർ അന്ന്  ഒരുമിച്ചിരുന്ന് അമാനുഷിക പ്രതിഭാസം ഉണ്ടാകുന്നതിനെ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയണമെന്നു തീരുമാനങ്ങൾ എടുത്തിരുന്നു. അവർ അതിനു ശക്തമായ ചില ഉത്തരങ്ങൾ കണ്ടെത്തിയിരുന്നു എന്ന് പറയപ്പെടുന്നു. അത്തരം പ്രതിഭാസങ്ങളിൽ, ഒരാൾ ഒരു മനുഷ്യന്റെ ഒരു "ഭാവന"യും അതിലുള്ള അതിന്റെ "നുണ പറയാനുള്ള ഓരോ പ്രവണതയും " പരിഗണിക്കണം എന്നാണ് ഉള്ളടക്കം. ഇതുപോലെ, എന്തെങ്കിലും "സഭയുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തും" എന്നു വിശ്വാസത്തിന്റെ ഡികാസ്റ്ററി വിശദീകരിച്ചിട്ടുണ്ട്. ഇന്ന് ഇതൊരു ശ്രദ്ധിക്കപ്പെട്ടതായ  സംഭവമാണ്. ഇക്കഴിഞ്ഞനാളിൽ ഓസ്‌ട്രോയിലെ മഡോണ രൂപം വലിയ കോളിളക്കം സൃഷ്ടിച്ചു. മഡോണ രൂപത്തിൽ രക്തത്തുള്ളികൾ കാണാനിടയായത് യഥാർത്ഥത്തിൽ ഏതോ കുറെ  പ്രാണികൾ ഉണ്ടാക്കിയതാണെന്ന് കരുതപ്പെടുന്നു. വരുംഭാവിയിൽ ഇതൊക്കെ  ഇതിലും കുറെ കുറവായിരിക്കുമെന്നാണ് ആളുകളുടെ അഭിപ്രായങ്ങൾ. ഇക്കാലത്ത്  അത്ഭുതങ്ങളെക്കുറിച്ചുമാത്രം വിവിധ തരത്തിൽ ഓരോ ചട്ടങ്ങൾ പറയുന്നുണ്ട്. ആരും ഒന്നും അതേപ്പറ്റിയും  എതിരായി ഇന്നും പറയുന്നില്ല.

1950 മുതൽ ഡികാസ്റ്ററിയുടെ അഭിപ്രായത്തിൽ ആറ് അത്ഭുതങ്ങൾ മാത്രമേ തരംതിരി ച്ചിട്ടുള്ളു. എന്നിരുന്നാലും എല്ലാവരും ഇത്തരം ചില അത്ഭുതങ്ങളെ നിസംശയമായി ഒട്ടു കൈകാര്യം ചെയ്യുന്നില്ല എന്നാണ് പറയപ്പെടുന്നത്. വിമർശനാത്മകമോ, അതല്ല ചില അപകടകരമായ വശങ്ങളുടെ വലിയ അഭാവത്തോടെ കാണുന്ന പ്രത്യേക ആത്മീയ  അനുഭവത്തിന്റെ വെളിച്ചത്തിൽ പരിശുദ്ധാത്മാവിന്റെ സൃഷ്ടിയുടെ അടയാളങ്ങൾ മാത്രമേയുള്ളുവെന്നാണ് ആളുകൾ കരുതുന്നത്. 

മറ്റ് അഞ്ചു വിഭാഗങ്ങളിലെ അത്ഭുതങ്ങൾ ഇതിലും ഏറെ മോശമാണ്. ഒരോരോ പ്രതിഭാസം തത്വത്തിൽ അമാനുഷികമാണെങ്കിൽ, എന്നാൽ അതിൽ ചില പ്രശ്നകരമായ വശങ്ങൾ ( അധാർമ്മിക പ്രവർത്തനങ്ങൾ ) ഉണ്ടെങ്കിൽ, അവ എല്ലാം അടുത്ത മൂന്നു വിഭാഗങ്ങളിൽ ഒന്നിൽ അത്  ഉൾപ്പെടുന്നു. നിർണ്ണായക വശങ്ങൾ ആധിപത്യം പുലർത്തുന്നെങ്കിൽ ഒരു അത്ഭുതം രണ്ടാമത്തെയും അഥവാ ഏറ്റവും അവസാനത്തെയും വിഭാഗത്തിൽപ്പെടുന്നു. അത് നിരോധിക്കുകയും തടയുകയും വേണം. ഒരു അത്ഭുതമൊന്നുമില്ല എന്നതിന് ഒരു ഒരു  ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ അത് ഏറ്റവും താഴ്ന്ന വിഭാഗത്തിൽപ്പെടുന്നു. ഇത് തികച്ചും അമാനുഷികതയാണ് (മാനുഷികമല്ല) എന്ന പ്രഖ്യാപനം തന്നെയാണ്. 

ഇതുപോലെ കേരളത്തിലെ സീറോമലബാർ സഭയും പുരോഹിതരുടെ ശരി തെളിയിക്കപ്പെടാത്തതായ അത്ഭുതപ്രതിഭാസങ്ങളെ ഓരോന്നും  എടുത്തുകാണിച്ചുള്ള പ്രചാരണം നടത്തുന്നത് കൂടുതലാണ്. ഇപ്പോൾ  വത്തിക്കാനിലെ മാർപാപ്പയുടെ ഒരു നിർദ്ദേശങ്ങളെയും തങ്ങൾ അതേ പടി സ്വീകരിച്ചു ഒരു സഭാനിലപാട് സ്വീകരിക്കാൻ ഇന്ന് തയ്യാറല്ലെന്ന സീറോമലബാർ സഭാ സിനഡിന്റെ അംഗങ്ങളായ മെത്രാന്മാരുടെ നിലപാട് ഭാവിയിൽ സഭയിൽ അവസാനമില്ലാത്ത പ്രതിസന്ധികൾക്ക്  കാരണമായേക്കാം. കത്തോലിക്കാസഭയിൽ നിന്നും വേർപെട്ടു മാറി  നിൽക്കുന്ന മറ്റിതര സഭാവിഭാഗങ്ങളെപ്പോലെ സീറോമലബാർ സഭ യും അവരുടെ തനിരൂപം വ്യക്തമായി പ്രദർശിപ്പിക്കുന്നു. അതിന് ഒരു  ഉദാഹരണവുമാണ് അങ്കമാലി-എറണാകുളം രൂപതയിൽ നേരിടുന്ന പ്രതിസന്ധികൾ. "അല്മായർ" എന്ന് പേരിട്ടു വിളിക്കുന്ന കത്തോലിക്കാ  സഭാവിശ്വാസികളെ ഒരുവിധത്തിലും അവർ ആഗ്രഹിക്കുന്ന ഒരു വി. കുർബാനയർപ്പണവിഷയത്തിൽ ഒരുവിധ ഐക്യധാരണയിൽ ഇന്നും  എത്താൻ സീറോമലബാർ സിനഡിലെ മെത്രാന്മാർ ആരും മനസ്സിൽ  സമ്മതിക്കുന്നില്ല. അടുത്ത ഭാവിയിൽ സീറോമലബാർ സഭയുടെ നടപടിവഴികൾ തെറ്റാണെന്ന് വിശ്വാസികൾക്ക് ഏറെ മനസ്സിലാകും. സീറോമലബാർ സഭയെന്നത് മെത്രാന്മാരും മാത്രമല്ല, പുരോഹിതരും അവരുടെ കൽപ്പന അനുസരണയോടെ സമ്മതിക്കുന്ന അടിമകളായ സഭാവിശ്വാസികളും മാത്രമാണെന്ന് കരുതുന്നത് ശരിയാണോ? ഒരു സഭയുടെ സിനഡ് എന്ന് വിളിക്കപ്പെടുന്ന സഭാപാർലമെന്റിൽ ഏത്  അല്മായർക്കും തുല്യ പങ്കാളിത്തഅവകാശം  ഉണ്ടായിരിക്കണം എന്ന  മാർപാപ്പയുടെ നിർദ്ദേശത്തെ സീറോമലബാർ മെത്രാന്മാർ അതേപടി തള്ളിക്കളയുന്നു. ഈ കാരണം കൊണ്ട് സീറോമലബാർ സഭയിലെ  ആരും പ്രതീക്ഷിക്കാത്ത വിഷമകരമായ വിള്ളൽ ഉണ്ടാകുവാൻ ഇത്  കാരണമാകും. ലോക കത്തോലിക്കാസഭയിൽ നിന്ന് തന്ത്രപൂർവ്വം വേർതിരിഞ്ഞു കേരളത്തിൽ പുതിയ ഒരു സഭ "പൗരസ്‌ത്യ സഭക്കാർ" സീറോമലബാർ സഭയുണ്ടാക്കി ആ നാമം സ്വീകരിച്ചു. പുതിയ കാല  ങ്ങളെക്കുറിച്ചു കത്തോലിക്കാസഭയിലെ അംഗങ്ങളായ "അല്മായർ" ആരും അറിഞ്ഞിരുന്നില്ല.! 

സഭ നവീകരിക്കാൻ തയ്യാറുള്ളവർ സീറോ മലബാർ സഭയിലെ ഈ  പിളർപ്പിനെതിരെ ചില മുന്നറിയിപ്പ് നൽകിയിരുന്നു. ഈ കാര്യങ്ങൾ എന്തായാലും ക്രിസ്ത്യൻ വിശ്വാസികൾ  സ്വന്തം മനസ്സ് ഉപയോഗിച്ച് ആത്മീയതയെ കാണണം. അത്ഭുതപ്രവാചകരായി വേഷംകെട്ടുന്ന  ധ്യാനഗുരുക്കന്മാരോ ആവശ്യപ്പെടുന്ന പ്രാർത്ഥനയിൽ മാത്രം കൊണ്ട് വിശ്വാസിയുടെ ആത്മീയതയ്ക്ക് പൂർണ്ണതയുണ്ടാകില്ല. സത്യസന്ധവും ദൈവഹിതം അന്വേഷിച്ചുള്ള പ്രവർത്തികൾ ചെയ്യുവാനും  ഏതൊരു വിശ്വാസിക്കും കഴിയണം. ഈ രഹസ്യം ഇന്ന് വത്തിക്കാൻ പൂർണ്ണമായി മനസ്സിലാക്കുന്നു.

ഈ കത്തോലിക്കാ വിശ്വാസങ്ങൾ ബൈബിളിൽ പോലുമില്ല

കത്തോലിക്കാസഭ ലോകത്തിലെ ഏറ്റവും വലിയ മത സംഘടനകളിൽ ഒന്നാണ്. ഈ ക്രിസ്ത്യൻ വിഭാഗത്തിന്റെ വിശ്വാസങ്ങളും സഭയിലെ  പാരമ്പര്യങ്ങളും പിന്തുടരുന്ന അനേകദശലക്ഷക്കണക്കിന് വരുന്ന  വിശ്വസ്തരായ വിഭാഗം അനുയായികൾ കത്തോലിക്കാമതത്തിലുണ്ട്. അവരാണ് ഇന്ന് കേരളത്തിൽ സീറോ മലബാർ സഭയുടെ അംഗങ്ങൾ എന്ന പേരിലറിയപ്പെടുന്നവർ. എന്നാൽ അതിൽ എത്രത്തോളം അവർ  കാര്യങ്ങൾ യഥാർത്ഥത്തിൽ ബൈബിൾ തെളിവുകളെ അടിസ്ഥാനമാ ക്കിയുള്ളതാണ്? വിശുദ്ധരുടെ കൂദാശകൾ, കല്പനകൾ, പ്രാർത്ഥനകൾ, ആരാധന എന്നിവ ബൈബിളിൽ പോലും ഉണ്ടോ? ഈ കത്തോലിക്കാ വിശ്വാസങ്ങൾ ബൈബിളിൽ പോലുമില്ല."ദേവാലയം എന്റെ  പ്രാർത്ഥ നാലയമാണ്," എന്നുള്ള യേശുവിന്റെ കാഴ്ചപ്പാട് ഇവരിൽ എന്നെങ്കിലും കാണപ്പെടണം. ഇടവകപള്ളികൾ പണപ്പിരിവിന്റെയും കച്ചവടത്തിന് വേണ്ടിയുള്ള കേന്ദ്രമാക്കുകയുമാണ്.

ഭാവിയിൽ സഭകൾക്ക് എന്ത് രൂപമുണ്ടാവുമെന്ന് വ്യക്തമല്ല. ക്ലാസിക്  സഭകളുടെ ശൃംഖല അതിന്റെ നിലവിലെ സാന്ദ്രതയിലും അതിന്റെ  ഉപകരണങ്ങളിലും പരിപാലിക്കാൻ കഴിയില്ല. നിലവിൽ, ഈ പ്രവണത കൂടുതൽ പ്രാദേശികവൽക്കരണത്തിന്റെ ശക്തിദിശയിലാണ് ഇത് ഉയർന്ന നിലവാരമുള്ള പള്ളി സംഗീതം അല്ലെങ്കിൽ പ്രവർത്തനക്ഷമ മായ ' യൂത്ത് വർക്ക് '  പോലുള്ള ആകർഷക ഓഫറുകൾ ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ്, അതേസമയം ഭാവിയിൽ ഈ സമ്പർക്കം കൂടുതൽ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ,  സഭകൾക്കുള്ളിൽ മുകളിൽ നിന്ന് താഴേക്ക് പണം വിതരണം എന്നും  ചെയ്യുന്നത് തുടരുമോ എന്നും ചോദ്യം ഉയർന്നേക്കാം. എന്നാൽ അത്  സാമ്പത്തിക ഒഴുക്കിന്റെ ദിശയെ സ്പർശിച്ചാൽ, ഇപ്പോഴും ആഡംബര ഘടനകളിൽ ഏർപ്പെട്ടിരിക്കുന്ന മാനേജുമെന്റ്  തലങ്ങൾക്ക് വലിയ സ്വാധീനം നഷ്ടപ്പെടും. //-   

*********************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

*******************************************************************************

Sonntag, 28. Juli 2024

Dhruwadeepti : Religion //Journey of a Missionary Priest // Renewal Programmes, Diocesan and Regional // Fr. George Pallivathukal.

Dhruwadeepti : Religion //

Fr. George Pallivathukal.
Journey of a Missionary Priest // 

- Renewal Programmes, Diocesan and Regional -

Fr. George Pallivathukal.

1994, International Year of Family.

The United Nations declared 1994 as the International year of Families. We in our diocese took this as a golden oppertunity to renew our christen families. Bishop Theophane himself was the chief promoter of this programme. He wrote a pastoral letter explaining the importance of the family in the society, the need for renewal and what we should do during the year to renew our families. He made me the Diocesan Co-ordinator of the programme. I prepared a hand book containing resource materials to help parish teams to conduct programmes locally. We printed the booklet in English and Hindi and distributed it to the entire diocese. Bishop toured the whole diocese carrying the message of family renewal. I, along with Mr. B.K. John, an energetic lay person of Ranjhi Parish , visited all the eleven parishes of the city of Jabalpur animating, offering guidelines and conducting renewal progrmmes. The parish priests of Jabalpur Deanery co-operated whole heartedly with the programme. 

People suggested that our family renewal programme should not be stopped at the end of the family year 1004, but it should be continued even after. I suggested to them that we could meet every week and discuss about the Sacraments which is the source and summit of our christian life according to the Vatican 11 . People fully agreed to my suggestion immiediately I sat down to prepare a catechism book on sacraments for adults. I followed the content of the Catechism of the Catholic Church. I simplified ,adapted and summareized the teaching of the Church and the book was ready in English. Mr.B.K. John translated the sacramental catechism into Hindi. Bishop Bore the printing expences and we distributed the books to the people at a very normal price. This programme was carried out in an intensive way in Ranjhi Parish as a follow-up of the family year. The programme's success in the parish was due to a few commited lay people. Most of them were in the parish council. 

I was very happy and excited to see the changes taking place in the parish. I went to the Eucharistic Lord and thanked him for sending His Spirit to effect a new Pentecost in the parish.People were very poor in their knowledge of the sacraments.Sacramental catechesis of the adults was a need in the Church. The Lord offered the opportunity by inspiring the people to ask for it. My parishioners assembled every week in their own areas for an hour to learn about the sacraments. I had taught the area leaders how to handle the book on the sacraments which I had prepared for them. Family prayers became regular along with the reading of a passage from the Bible. Our families were on the way to becoming "domestic churches". 

A new way of being the Church.

During the last decade of the 20th century the CBCI had adopted " the Samall Christian Communities (SCC) " for the Indien Church. The SCC was presented as " a new way of being the Church". Our diocese introduced the SCC in our parishes. I, as the dean of Jabalpur deanery, promoted SCC for the entire deanery. We had many programmes conducted by experts like Fr. Vijay Thomas and Bishop Bosco Penha of Bombay to get people a attuned to the SCC . Parish Priests in Jabalpur city tried to introduce the new movement in their on parishes. Succes depended on the conviction and enthusiasm of the parish priests. 

I myself trained area leaders. The people were convinced that in order to make our parish into a vibrant faith community we neededto adopt this method. We learned the Bible sharing techniques using the Lumko method of Bible sharing. Every area in the parish had weekly sessions of Bible sharing. This sharing helped people of the various areas to build themselves up into strong strong faithcommunities. They used to organize area celebrations and used to invite Bishop Theophane to Participate in their celebrations. Bishop would gladly accept their invitations, would go there, celebrate Mass for them and join in their agape. Bishop's presence boosted their spirit. //-

*************************

******

                                        Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

********************************************************************************

Mittwoch, 24. Juli 2024

ധ്രുവദീപ്തി : ചിന്താവിഷയം.// - അന്നും ഇന്നും - // വിദ്യാർത്ഥികളും വിദ്യാഭ്യാസവും രാഷ്ട്രീയവും. // George Kuttikattu


ധ്രുവദീപ്തി : ചിന്താവിഷയം.// - അന്നും ഇന്നും -

// വിദ്യാർത്ഥികളും വിദ്യാഭ്യാസവും രാഷ്ട്രീയവും. // 


 ജോർജ് കുറ്റിക്കാട്ട് 

കേരളത്തിൽ കഴിഞ്ഞ കാലങ്ങളിലെ സാമൂഹ്യജീവിതപാതകൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. കേരളത്തിലെ അമ്പതു വർഷങ്ങൾക്ക് മുമ്പുള്ള ജനങ്ങളുടെ ഭാവി എങ്ങനെ ഇന്നുമായി ഇണങ്ങിച്ചേർന്നു.  1971- മാർച്ച് 18- ന് കേരളത്തിലെ "ദീപനാളം" എന്ന ഒരു മാദ്ധ്യമത്തിൽ ഞാൻ  നൽകിയ "വിദ്യാർത്ഥികളും രാഷ്ട്രീയവും" എന്ന പേരിൽ ലേഖനം  പ്രസിദ്ധീകരിക്കപ്പെട്ടതാണ്. കാലസ്മരണകൾ എന്നും മാറ്റമില്ലാതെയും  തിളങ്ങുന്നു. നിരവധിയേറെ കാര്യങ്ങൾ, അക്കാലത്ത് കേരളത്തിൽ  പ്രതീക്ഷിക്കാത്തവിധം യുവ വിദ്യാർത്ഥികൾ അവരുടെ ഭാവിജീവിത- വിദ്യാഭ്യാസ-തൊഴിൽ സാദ്ധ്യതയുടെ സ്വപ്‌നങ്ങൾ, സാക്ഷാത്‍വത്ക്ക രിക്കപ്പെടുകയില്ലെന്ന് മനസ്സിലാക്കിയിരുന്നോ?.വിദ്യാലയ ഉടമകളും സർക്കാരും വിദ്യാർത്ഥികളുടെ ഭാവി പഠനസാദ്ധ്യതയ്‌ക്കോ തൊഴിൽ സാധ്യതയ്‌ക്കോ അനുകൂലമായ ഒരു സാഹചര്യം നൽകുവാൻ അന്നും ഇന്നും അവരിൽ ഉണ്ടാക്കുന്നില്ല. കേരളത്തിലെ വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനു ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രതീക്ഷിക്കാത്തതിൽ കൂടുതൽ പണം അവരിൽ നിന്ന് വാങ്ങുന്നുവെന്ന് ഇപ്പോൾ എല്ലാവരും മനസ്സിലാക്കി. ഇതിനെതിരെ ഒരു സമരങ്ങൾക്ക് സ്ഥാനമില്ല. എങ്കിലും ഇവർ വിദേശപഠനവും താമസവും വലിയ ചെലവ് നിറഞ്ഞതാണെന്ന് ചില മാദ്ധ്യമങ്ങളിൽക്കൂടി ഇപ്പോൾ  പ്രചാരണം നടത്തുന്നു. 

വിദ്യാർത്ഥികളുടെ ഭാവി സുരക്ഷയ്ക്ക് വേണ്ടി പഠനത്തിനും കൂടാതെ  തൊഴിലിനും വേണ്ടി നാട് വിട്ടോടുകയാണ്. ഇത്തരം കുടിയേറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്ന കേരളസർക്കാർ ചില "ഇടനിലക്കാരൻ ഓഫീസ്" പ്രവർത്തനത്തിന് തുറന്നിരിക്കുന്നു. ഉദാ: ഒരു "നോർക്ക".  ഇതിലൂടെ രാഷ്ട്രീയക്കാരും ചൂണ്ടയിടീൽ നടത്തുന്ന ഇടനിലക്കാരും ജനങ്ങളിൽ നിന്ന് പണക്കൊയ്ത്തു നടത്തുന്നത് ലോകം മുഴുവൻ അറിയാം. ഇന്നും  അന്നും കേരളത്തിൽ എന്തെല്ലാം നടക്കുന്നു, നാമറിയാതെ! ഇപ്പോൾ  കേരളത്തിലെ മാദ്ധ്യമങ്ങൾ പോലും ഇത്തരം ഇടനിലക്കാരുടെ പരസ്യ പ്രചാരണം പ്രോത്സാഹിപ്പിക്കുകയാണ്. ഇങ്ങനെയും കേരളത്തിന്റെ  സാമൂഹിക വികസനസാദ്ധ്യതകൾ നാശത്തിന്റെ വൻ കുഴികളിലേയ്ക്  അടയ്ക്കുന്നു. അതിന് തെളിവായി വലിയ നിരാശയുണ്ടാക്കിയ ഒരു സംഭവം ഇവിടെ കുറിക്കട്ടെ.

ഇരുപത് വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ മഹാത്മാ ഗാന്ധി സർവ്വ കലാശാലയും ജർമ്മനിയിലെ ഹൈഡൽബർഗ് നഗരത്തിലുള്ള കാൾ റുപ്രെഹ്ട് സർവകലാശാലയും തമ്മിൽ കേരളത്തിലെ അനേകായിരം  വിദ്യാർത്ഥികളുടെ ഭാവിപഠനസൗകര്യത്തിന് വേണ്ടി ഒരുക്കിയ തുല്യ പങ്കാളിത്ത ഉടമ്പടി ഇരു സർവ്വകലാശാലകളും അംഗീകരിച്ചു. അതിന്  ഔദ്യോഗികമായി ഉത്‌ഘാടനവും ചെയ്യപ്പെട്ടതാണ്. ജർമ്മനിയിലെ ഈ  സർവ്വകലാശാലയ്ക്ക് ലോകപ്രസിദ്ധമായ" എലൈറ്റ് യൂണിവേഴ്‌സിറ്റി" പദവിയും ഉള്ളതാണ്. ഇരു സവ്വകലാശാലകളുമായി തുല്യ പങ്കാളിത്ത ഉടമ്പടി നടപ്പാക്കാൻ ശ്രമിച്ചത് ഞാനായിരുന്നു. അതിനുവേണ്ടി അന്ന്  മഹാത്മാഗാന്ധി സർവ്വകലാ ശാലയുടെ വൈസ് ചാൻസലർ ആയിരുന്ന Dr. Cyriac Thomas മായി ഗാന്ധി യൂണിവേഴ്സിറ്റിയിൽ എത്തി ഏഴു തവണ ചർച്ച ചെയ്തു. ഒരു ഫലവുമുണ്ടായില്ല. അതിനുശേഷം വീണ്ടും പുതിയ  വൈസ് ചാൻസലർ ആയി നിയമിക്കപ്പെട്ട Dr. Jancy James മായി പുതിയ  ചർച്ചകൾ  ചെയ്തു. ഏതാണ്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ഇരു സർവ്വകലാശാല വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന പ്രോജക്ട്, തുല്യപങ്കാളിത്ത    ഉടമ്പടിക്ക് ഔദ്യോഗിക ധാരണയുണ്ടാക്കി. 

ഫോട്ടോ: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി 
വൈസ് ചാൻസലറുമായി നടന്ന ചർച്ചയുടെ 
ഒരു ദൃശ്യം.

അന്ന് ഇരു സർവ്വകലാശാലകളുടെയും അധികാരികൾ ഒപ്പു വച്ചിട്ടുള്ള  Memorandum Of understanding of the Partnership between the Mahatma Gandhi University, Kottayam and the Ruprecht-Kals-University, Heidelberg. ഇതേപ്പറ്റിയും  വായനക്കാർക്ക് ഒരു യഥാർത്ഥ അറിവിനുവേണ്ടി ഇവിടെ അതിന്റെ  ഒരു പകർപ്പ്  നൽകുന്നു.   

Memorandum of Understanding between Mahatma Gandhi University, Kottayam (India) And South Asia Institute (SAI) Univercity of Heidelberg (Germany).  

ചിത്രം -ഇരു സർവ്വകലാശാലകളും ചേർന്ന് അംഗീകരിച്ചു ഒപ്പുവച്ച
Memorandum of Undertanding 

മേൽപ്പറഞ്ഞ ഉടമ്പടി 05. September  2005 -ൽ മഹാത്മാ ഗാന്ധി സർവകലാ ശാലയും 07. June 2005 -ൽ ഹെയ്‌ഡൽബർഗ് സർവ്വകലാശാലയും ഒരുമിച്ച് അംഗീകരിച്ചു ഒപ്പു വച്ചതാണ്. അതിന് ശേഷം ഉത്‌ഘാടനസമ്മേളനം ഹൈയ്‌ഡൽബർഗിലെ സർവകലാശാലയുടെ Hörsaal-1- 29. June. 2006-ന് വൈകിട്ട് 6 മണിക്ക് നടന്നു. ഇന്ത്യയുടെ ജർമ്മനിയിലെ കോൺസുലർ ജനറൽ പ്രമുഖ സന്ദർശകരിൽപ്പെട്ടു. മഹാത്മാ ഗാന്ധി സർവകലാശാല യും, അതിനോട് അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള 140 കോളേജുകളിലെ വിദ്യാർത്ഥികൾക്കും ലഭിക്കുമായിരുന്ന ഉന്നത പഠന കാര്യങ്ങൾക്കു വേണ്ടി വിദ്യാഭ്യാസ-സാംസ്കാരിക പ്രോജക്റ്റ് തന്നെയാണ് ഉത്‌ഘാടനം ചെയ്യപ്പെട്ടത്. ഈ വിഷയത്തിൽ സന്തോഷം അറിയിച്ചു കൊണ്ട് അന്ന് കേരളത്തിൽ നിന്നും അഭിവന്ദ്യ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ സന്തോഷവും അഭിനന്ദനവും അറിയിച്ച് ജർമ്മൻ സർവകലാശാലാ അധികാരികൾക്ക് എഴുതി. ഇങ്ങനെ എല്ലാകാര്യങ്ങൾക്കും ഞാൻ അന്ന് എന്റെ തീക്ഷ്ണമായ ശ്രമം നൽകിയും നമ്മുടെ കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അന്ന് ജർമ്മനിയിൽ സൗജന്യ വിദ്യാഭ്യാസസൗകര്യം ഏർപ്പെടുത്താൻ വേണ്ടി ശ്രമിച്ചു. 

അഭിവന്ദ്യ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ 
ഹൈഡൽബർഗ് കാൾസ്‌- റൂപ്രെഹ്റ്റ് സർവ്വകലാശാല 
അധികാരികൾക്ക് എഴുതി അറിയിച്ച സന്തോഷം.

കേംബ്രിഡ്ജ് , ഓക്സ്ഫോർഡ് എന്നിങ്ങനെ ലോകത്തിൽ പ്രസിദ്ധമായ  എലൈറ്റ് യൂണിവേഴ്സിറ്റികൾ പോലെ പ്രമുഖ സ്ഥാനമുള്ള ഒരു സർവ്വ കലാശായുമായി കേരളത്തിലെ മഹാത്മാ ഗാന്ധി സർവ്വകലാശാല മലയാളി വിദ്യാർത്ഥികൾക്ക് ഉന്നതപഠന സൗകര്യത്തിന് ഒരു തുല്യ പങ്കാളിത്ത കരാർ ഉടമ്പടിയിൽ ആരംഭിച്ച പ്രസ്ഥാനം അന്ന് ആരാണ് നശിപ്പിച്ചത്.? കേരളത്തിലെ സ്വാർത്ഥതാല്പര്യക്കാർക്കും അവരോട്   അതിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന പണക്കൊതിയന്മാർക്കും ചില മത നേതൃത്വങ്ങൾക്കും ഇതിൽ വളരെ ഏറെ പങ്കുണ്ട് എന്ന് എനിക്ക് അക്കാലത്തുതന്നെ അറിവ് കിട്ടി. ഭാവി പങ്കാളിത്തപ്രവർത്തനങ്ങൾക്ക് പ്രതീക്ഷിച്ചിരുന്ന ഹൈഡൽബർഗ് യൂണിവേഴ്‌സിറ്റി അധികൃതർ ചില  നിജസ്ഥിതിയെക്കുറിച്ചറിയാൻ അന്ന് കേരളത്തിലെ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടു, പക്ഷെ, അവരിൽനിന്നു അതിനു  യാതൊരു പ്രതികരണമുണ്ടായില്ല.     

ഹൈഡൽബർഗ് റുപ്രഹ്‌റ്റ്- കാൾസ് യൂണിവേഴ്സിറ്റിയുടെ  
ഡയറക്റ്റർ ഫോർ ഇന്റർനാഷണൽ റിലേഷൻസ് മഹാത്മാ 
ഗാന്ധി സർവ്വകലാശാല രജിസ്ട്രാർ ഡോ. ജോസ് ജയിംസിന് 
2002 ൽ എഴുതിയ കത്ത്

ഇരു സർവ്വകലാശാലകൾ തമ്മിലുള്ള ഭാവി പ്രവർത്തനത്തിനുവേണ്ടി അന്നത്തെ മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ  Director of School of Letters സ്ഥാനം വഹിച്ചിരുന്ന Prof. Dr. P . P. Raveendran നെ ജർമ്മനിയിലെ ഹെയ്‌ഡൽബർഗ് സർവ്വകലാശാലയിലേയ്ക്ക് നിയമിച്ചു. പക്ഷെ കുറച്ചു മാസങ്ങൾ മാത്രം കഴിഞ്ഞപ്പോൾ അന്നത്തെ ഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ ആയിരുന്ന ബാബു സെബാസ്ത്യൻ അദ്ദേഹത്തെ  തിരിച്ചു കോട്ടയത്തേയ്ക്ക് കൊണ്ടുപോയി. അതിനുശേഷം മാസങ്ങൾ കഴിഞ്ഞു ഞാൻ മഹാത്മാ ഗാന്ധി സർവ്വകലാശാലാ വൈസ് ചാൻസ ലർ ശ്രീ. ബാബു സെബാസ്റ്റ്യനെ അദ്ദേഹത്തിൻറെ വസതിയിൽ ചെന്ന് കാര്യങ്ങളെപ്പറ്റി അറിയുവാൻ സംസാരിച്ചു. അദ്ദേഹം ഞാൻ അപ്പോൾ  സംസാരിച്ച കാര്യങ്ങൾ ഇരുന്ന് ശ്രവിച്ചതല്ലാതെ യാതൊരു മറുപടിയും എനിക്ക് തന്നില്ല. അദ്ദേഹം ഈ അന്തർദ്ദേശീയ ഉപരിപഠന പ്രോജക്ട്  അപ്പാടെ നിഷേധിച്ചു തള്ളിക്കളഞ്ഞതെന്നുള്ള കാര്യത്തിൽ ഉറപ്പുണ്ട്.  അതിനു പിറകിൽ ജർമ്മനിയിലെ ചില മലയാളികൾക്കും, ഒരു കേരള ബിഷപ്പിനും, ചില  പ്രവാസികൾ ഉൾപ്പടെ മറ്റു പലർക്കും പങ്കുണ്ടായി രുന്നെന്നുള്ള വിവരം വളരെ കാലങ്ങൾക്ക്ശേഷം ഇത് ഞാനറിയുന്നു. അങ്ങനെ മലയാളി വിദ്യാർത്ഥികളുടെ ഭാവി കേരളത്തിലും മാത്രമല്ല  വിദേശത്തും അപ്പാടെ നശിപ്പിക്കുന്നവരുടെ ഇരുളിന്റെ ക്രൂരത ഇന്നും കേരളത്തിൽ കാണാം. കേരളത്തിലെ കത്തോലിക്ക മെത്രാന്മാരുടെ കീഴിൽ പ്രവർത്തിക്കുന്ന അനേകം കോളജുകളും സ്‌കൂളുകളും ഉണ്ട്. മലയാളികളായ ആയിരക്കണക്കിന് യുവ വിദ്യാർത്ഥികൾ വിദേശ സവ്വകലാശാലയിൽ തുടർ പഠനത്തിന് വേണ്ടി നാടുവിട്ടുപോയാൽ കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടതായി വരുമെന്ന ആശങ്കയാണ് സ്വകാര്യ സ്ഥാപങ്ങളുടെ നേതൃത്വം ഇങ്ങനെ ഒരു ഇൻഡോ-ജർമ്മൻ പഠനസാദ്ധ്യയ്ക്കുള്ള പ്രോജക്ടിനെ തകർക്കാൻ അവരെയും കൂട്ടാളികളെയും പ്രീണിപ്പിച്ചത്. കേരളത്തിലെ ഇത്തരം വിദ്യാഭ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഉണ്ടായേക്കാവുന്ന വമ്പൻ പണനഷ്ടം അവരെ ക്ഷോപിപ്പിച്ചിരുന്നു. ജർമ്മനിയിലെ സർവ്വകലാശാലയുമായി ഒരു പാർട്ട്ണര്ഷിപ്പ് കരാർ നടപ്പാക്കിയതിൽ കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനഉടമകൾക്ക് യാതൊരു സാമ്പത്തിക നേട്ടവും ലഭിക്കുകയില്ലെന്നു ബോധ്യപ്പെട്ടതാണ് പ്രോജക്ട് തകർക്കാൻ അവർ നടപടിയെടുത്തത്. 

കേരളത്തിലെ വിദ്യാർത്ഥികൾ വിദേശങ്ങളിൽ ഭാവിപ്രതീക്ഷകൾ സഫലമാക്കാൻ അവർ തീരുമാനിക്കുന്നതിന് അടിസ്ഥാനകാരണം കേരളത്തിൽ ഒരു ഉന്നതപഠനത്തിനു അഡ്മിഷൻ ലഭിക്കാൻ ലക്ഷങ്ങൾ കറുത്തപണമായി സ്ഥാപനഉടമകൾക്ക് നൽകണമെന്ന് ബോധ്യപ്പെട്ട യാഥാർത്ഥ്യമാണ്.

ഇന്ന്, അവർ തന്നെ വിദ്യാർത്ഥികളെ ജർമ്മനിയിൽ ഉന്നതപഠനത്തിന്  കൂടുതൽ സൗകര്യം നൽകാനെന്ന ഭാവത്തിൽ മറ്റൊരു വലിയ ശ്രമം കേരളത്തിൽ നടത്തുന്നുണ്ട്. വിദേശത്ത് വിദ്യാഭ്യാസം മോഹിക്കുന്ന ചിലരെ പിന്തിരിക്കപ്പിക്കുന്ന കാര്യം ഭാരിച്ച ചെലവുകളാണെന്നാണ്. വിദേശത്ത് പലരാജ്യങ്ങളിലും ജീവിത ചെലവ് കൂടുതലാണ്, അങ്ങനെ  ഓരോരോ അപ്രായോഗികവും തെറ്റായതുമായ പ്രചാരണം നടക്കുന്നു. മാതാപിതാക്കളെക്കൊണ്ട് ബാങ്ക് കടങ്ങൾ എടുപ്പിക്കാനും ഇവർ വലിയ പ്രേരണ നൽകുന്നു. ജർമ്മൻ ഭാഷ പഠിപ്പിക്കുവാൻ കേരളത്തിലെ ചില  കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും അവസരം കൊടുക്കുന്നു. അത് പക്ഷെ, പഠിക്കുന്നയാൾ ഫീസ് നൽകണം. അത് ഒരു നല്ല തുകയുമാണ്. സ്ഥാപന ഉടമകൾക്ക് ഒരു ഭീമൻ തുകയുമാണ് ലഭിക്കുന്നത്. മാത്രമല്ല  അതുപോലെ ഏജന്റുമാരുമായി ബന്ധപ്പെടുത്തിക്കൊടുക്കുന്നു. അത് എങ്ങനെയും വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ലക്ഷങ്ങളുടെ തുക കടമെടുത്ത തുകയായിരിക്കും. എന്നാൽ ഒരു ഇരുപതു വർഷങ്ങൾക്ക് മുമ്പ് നടപ്പാക്കിയ പഠന പദ്ധതിക്ക് അധിക ചെലവുകൾ യാതൊന്നും  ഇല്ലായിരുന്നു. കേരളത്തിൽ നിന്നും കുറെ വർഷങ്ങൾക്ക് മുമ്പ് പോയ വിദ്യാർത്ഥികൾക്കോ തൊഴിൽ ചെയ്യുവാൻ അനുവാദം കിട്ടിശേഷം  പോയവർക്കോ അവരുടെ ജർമ്മൻ ഭാഷ അവർക്കറിയാമോ എന്നുള്ള ഒരു ചോദ്യവുമില്ലായിരുന്നു. ഇന്ന് അതിന് ചില മാറ്റങ്ങൾ വരുത്തിയത് ഞാൻ മുകളിൽ കുറിച്ച ചില അദൃശ്യശക്തികളുടെ ഉദ്ദേശസാദ്ധ്യത നേടാൻ ആയിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ കുറെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വങ്ങൾ ഇക്കാലത്തുള്ള മലയാളിയുവാക്കളുടെ വിദേശ പഠന നീക്കങ്ങളിൽ വലിയ ശക്തമായ എതിർപ്പുകൾ പ്രകടിപ്പിച്ചതായി വിദേശങ്ങളിലും നിന്നും കേരത്തിൽ നിന്നും ചില അഭിപ്രായങ്ങൾ വന്നിരുന്നു. കാരണം അവരുടെ സ്വകാര്യ കോളജുകളിൽ വിദ്യാർത്ഥികൾ തീരെ ഇല്ലാതായാൽ സ്ഥാപനങ്ങൾ അടയ്‌ക്കേണ്ടി വരുമെന്നാണ് സംസാരം. 

197o-കളിൽ ജർമ്മനിയിൽ ഏകദേശം അയ്യായിരത്തോളം മലയാളികൾ പഠനത്തിനും ജോലിചെയ്യുന്നതിനുമായി ഉണ്ടായിരുന്നു. 1958 കാലഘട്ട ത്തിലാണാദ്യമായിട്ട് കുറെമലയാളികൾ ജർമ്മനിയിലെത്തിയതെന്നു  ആദ്യകാലത്തുവന്നവർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് വന്നവർ ജർമ്മൻ ഭാഷ പഠിച്ചിരുന്നത് ജർമ്മനിയിൽ വന്നതിനുശേഷമാണ്. ജർമ്മൻ ഭാഷ നിർബന്ധ വിഷയമല്ലായിരുന്നു. മഹാത്മാ ഗാന്ധിറുപ്രെഹ്റ്റ്- കാൾസ്‌  യൂണിവേഴ്സിറ്റിയുമായി പ്രവർത്തന കരാർ നടത്തിയപ്പോഴും പഠനം നടത്തുവാൻ വരുന്ന വിദ്യാർത്ഥികൾക്ക് ജർമ്മൻ ഭാഷാ പരിജ്ഞാനം ആവശ്യപ്പെട്ടിരുന്നില്ല. ഞാൻ ജർമ്മനിയി ലെത്തിയ ശേഷം മാത്രമാണ് ജർമ്മൻ ഭാഷാപഠനം ചെയ്തത്. അമ്പത് വർഷങ്ങൾക്ക് മുമ്പ് കേരളത്തി ൽ ജർമ്മനിയിൽ വന്നിരുന്ന മലയാളികളെപ്പോലെ മറ്റു വിദേശികളും ഭാഷാ മുൻ പരിജ്ഞാനമില്ലാതെ വന്നുകൊണ്ടിരുന്നു. 1965-ലാണ് കേരള ത്തിൽനിന്നും ഹൈഡൽബർഗിൽ മലയാളിപെൺകുട്ടികൾ വന്നത്.  അവർ ജോലി ചെയ്യുവാനും പഠിക്കുവാനും തുടങ്ങി. അവരുടെ ചിത്രം ജർമ്മനിയിലെ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിനു സുവർണ്ണ ഉദാഹരണമാണ്.  ചിത്രം ഇവിടെ ചേർക്കുന്നു. അവരും ജർമ്മൻ ഭാഷ പഠിച്ചത് ജർമ്മനിയിൽ പഠനമോ ജോലിയോ തുടങ്ങിയതിനു ശേഷം ആയിരുന്നു.

1965 -ൽ പഠനത്തിനും ജോലിക്കും വേണ്ടി 
ഹൈഡൽബർഗിൽ ആദ്യമെത്തിയ മലയാളി പെൺകുട്ടികളെ 
ഹൈഡൽബർഗ് യൂണിവേഴ്സിറ്റി ആശുപത്രി അധികൃതർ സ്വീകരിക്കുന്ന ചിത്രം
.

അതുപോലെ നാമറിയണം പഠനത്തിന് വിദേശത്തു പോയാൽ നമ്മൾ  പഠനച്ചെലവുകൾക്ക് ഏതുരാജ്യത്താണെങ്കിലും സ്വന്തമായ പണം നൽകേണ്ടിവരുന്നു. ഏതുരാജ്യത്തു പോയാലും, വിദ്യാർത്ഥികളും  തൊഴിൽതേടി പോകുന്നവരും അവരുടെ നിത്യച്ചെലവുകൾക്ക് സ്വയം പണം ഉണ്ടാക്കണം.  അതിലെന്ത് അതിശയത്തിനു കാരണമുണ്ട്? ഇന്ന്   മാദ്ധ്യമങ്ങളിൽ ചില മലയാളികൾ എഴുതിയത് വിദേശങ്ങളിൽ പഠനം നടത്തുന്നവർ ജീവിതച്ചെലവിന് അവരുടെ പോക്കറ്റിൽ നിന്ന് പണം നൽകണം എന്നാണല്ലോ. അതൊരു ഭീകര അസാധാരണ കാര്യങ്ങളുo  ഒന്നുമല്ല. വിദേശ രാജ്യത്തു പഠനത്തിനുവേണ്ടി പോകുവാൻ പ്രേരണ നൽകുന്ന വലിയ പരസ്യങ്ങൾ കേരളത്തിലെ ചില മാദ്ധ്യമങ്ങൾ നൽകി വരുന്നു. ഇതൊന്നും നമ്മുടെ കുട്ടികളുടെ ഭാവിയെ രക്ഷിക്കാനുള്ള വഴികളല്ല അവർ നിർദ്ദേശിക്കുന്നത്. ഇതിന് കേരളത്തിലെ ഇത്തരം  ഏജന്റുമാർക്ക് ബാങ്കുളിൽനിന്നു ലക്ഷക്കണക്കിന് തുക കടമെടുത്തു അവർക്ക് നൽകി ജർമ്മനിയിലേക്ക് വന്നവരിൽ പലർക്കും ഇപ്പോൾ തുടർത്താമസത്തിനുള്ള വിസ നീട്ടി ലഭിക്കുന്നതിൽ പല തടസ്സങ്ങളും ഉണ്ടായതായി ഞാനറിഞ്ഞു.  

ജർമ്മനിയിൽ പഠിക്കുന്ന ഒരു വിദേശ വിദ്യാർത്ഥിയുടെ പഠന സമയം കഴിഞ്ഞുള്ള സമയങ്ങളിൽ തൊഴിൽ ചെയ്യാൻ വേണ്ടിയും  റുപ്രെഹ്ട്-കാൾസ്- യൂണിവേഴ്‌സിറ്റി അധികൃതസഹായഹസ്തം നൽകിയിരുന്നു. വിദ്യാഭ്യാസം ജർമ്മനിയിൽ സൗജന്യമായിരിക്കണം എന്ന് 1949- ലെ ജർമ്മൻ ഭരണഘടനയിൽ ചേർത്തിട്ടുള്ളതാണ്. അത് അവർ ഇപ്പോഴും  പാലിക്കുന്നുണ്ട്. എന്റെ ചിന്തയിൽ ഇപ്പോൾ വന്ന മറ്റൊരു മുൻകാല സ്മരണയിലേയ്ക്ക് ഇനി നോക്കാം. വിദ്യാർത്ഥികൾക്കും തൊഴിൽ തേടുന്നവർക്കും ജർമ്മൻ ഭാഷാപഠനത്തിന് വേണ്ടി ഞാൻ പാലായിൽ ജർമ്മനിയിലെ ലോകപ്രസിദ്ധ ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് 2000-)0  മാണ്ടിൽ അനുവദിപ്പിച്ചതായിരുന്നു. അതിന് അവിടെ ആരംഭ പ്രവർത്തനങ്ങൾ  ആരംഭിക്കുവാൻ ചിലർ അനുവദിച്ചില്ല. ഇക്കാര്യം ഞാൻ പാലായിലെ മുൻ മന്ത്രിയും എം. എൽ. എ യുമായിരുന്ന ശ്രീ. കെ.എം. മാണിയോട് അക്കാലത്തു നേരിട്ട് പറഞ്ഞിരുന്നു. എന്റെ അറിവ്, അതിനു പിന്നിൽ കേരളത്തിലെ ചില സഭാനേതൃത്വങ്ങൾ തടസ്സങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാണ്. ഇതിന് പിറകിൽ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയുള്ള ഒരു കടന്നുകയറ്റമായിരുന്നു.

വിദ്യാർത്ഥികൾ ഏതുരാജ്യത്തു പോയാലും, അഥവാ തൊഴിൽതേടി പോകുന്നവരും അവരുടെ നിത്യച്ചെലവുകൾ സ്വയം ഉണ്ടാക്കണം.  മാദ്ധ്യമങ്ങളിൽ ചില മലയാളികൾ എഴുതിയത് വിദേശങ്ങളിൽ പഠനം നടത്തുന്നവർ ജീവിതച്ചെലവിന് അവരുടെ പോക്കറ്റിൽ നിന്ന് പണം നൽകണം എന്നാണല്ലോ. അതൊരു അസാധാരണ കാര്യമൊന്നുമല്ല. വിദ്യാർത്ഥികളുടെ വിദേശപഠന കാര്യങ്ങൾ അറിയുന്ന കേരളത്തിലെ മുഖ്യമന്തി പറയുന്നു: കേരളത്തെ ഒരു വലിയ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് ! കഷ്ടം ! ! ഇന്നത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എന്താണ്? കേരളത്തിൽ കാർഷികരംഗമാകെ നിലംപൊത്തിയല്ലോ. തൊഴിൽരംഗം അതുപോലെ നാശത്തിലേക്ക് മാറി. ജനങ്ങളുടെ ഭാവി നിലംപരിശാക്കിയതിനു ആരാണ് ഉത്തരവാദി? ഇന്നും അന്നും നമ്മുടെ ഭാവിയുടെ വിരൽത്തുമ്പിൽ ഏകാധിപത്യ രാഷ്ട്രീയത്തിൽ മുങ്ങി നശിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അദ്ധ്വാനഫലം മുഴുവൻ സർക്കാർ നികുതിയിനം പറഞ്ഞു ഊറ്റിയെടുക്കുന്ന കിരാതഭരണം ഇന്ന് ലോകത്തിൽ ഇന്ത്യപോലെ ഒരു രാജ്യവും ഉണ്ടാവില്ല. 

യുവജനങ്ങളുടെ ഭാവി സ്വപ്നം ഇതിനകം രാഷ്ട്രീയക്കാർ തല്ലിയുടച്ചു കഴിഞ്ഞിരിക്കുന്നു. ഒരു ജോലിക്ക് ഏറെ വർഷങ്ങൾ കോളജ് പഠനം പൂർത്തിയാക്കിയവർക്ക് പോലും അവർ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഒരു പരീക്ഷ പാസായിരിക്കണം. അവരുടെ ബിരുദം മാത്രം പോരാ! ഏതുരാജ്യത്ത് ഇത്തരം കിരാത സംസ്കാരം നിലവിലുണ്ട് ?. ഒരു കേരള  സംസ്ഥാന മന്ത്രിയാകാൻ സ്‌കൂളിൽ പോയിട്ടുള്ള ഒരു സർട്ടിഫിക്കേറ്റ് ആവശ്യമില്ല! ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനും പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം പോലും വേണ്ട. കേരളത്തിൽ മദ്യഷാപ്പിൽ വിൽപ്പനയ്ക് മത്സ്യക്കറിയുണ്ടാക്കി നടന്ന ഒരാൾക്ക്പോലു൦ മന്ത്രിയാകാൻ  നിയമ തടസമില്ലാത്ത കേരളം! അത്  മാത്രമല്ല, അതുപോലെ തന്നെയാണ്, സ്വർഗ്ഗവും നരകവും ശുദ്ധീകരണ സ്ഥലവും മരണശേഷം ഉണ്ടെന്ന് വിളിച്ചുപറഞ്ഞു നുണയുടെ ദൈവ ശാസ്ത്രം മഠയന്മാരായ ഈശ്വര വിശ്വാസികളെ പ്രസംഗിച്ചു ഭയപ്പെടുത്തിയും  സാമ്പത്തികനേട്ടങ്ങൾ കൊയ്യുന്നവർ നമ്മുടെ വിദ്യാർത്ഥികൾ മറുനാട്ടിൽ കുടിയേറുന്നതി നെപ്പറ്റി വിശുദ്ധ കുർബാനയർപ്പണസമയത്തെ പള്ളി പ്രസംഗത്തിൽ ആഞ്ഞടിച്ചു മുന്നറിയിപ്പ് നൽകി ഭീഷണിപ്പെടുത്തുന്ന  പ്രസംഗത്തെ യും ഞാൻ കേട്ടിട്ടുണ്ട്. ഇങ്ങനെ വിശ്വാസികളുടെ മനസ്സിലുള്ള ഈശ്വര വിശ്വാസത്തിന്റെപേരിലും വൻ രാഷ്ട്രീയ-സാമ്പത്തിക ലാഭത്തിനു വേണ്ടിയും യുവജനങ്ങളുടെ ഭാവിയെ വലിച്ചുകീറുന്നവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾക്കെതിരെ സമരം ചെയ്യലല്ല, ആവശ്യം വേണ്ടത്.  വിദേശരാജ്യങ്ങളിൽ പോകുന്നവർ ഇക്കാലത്തു ഏജന്റ് മുഖേന പോകുന്നത് ശരിയല്ലെന്നും, കൂടുതൽ എളുപ്പമായത് ഓൺലൈനിൽക്കൂടി കാര്യങ്ങൾ തിരക്കാം, പഠനത്തിനോ, ജോലിക്കോ വേണ്ടി അപേക്ഷകൾ നൽകാം, അപേക്ഷകന് യോഗ്യതയുണ്ടെങ്കിൽ ഇക്കാലത്ത് അവസരം ലഭിക്കും എന്ന് മനസ്സിലാക്കാം. ഇതെല്ലാം ഞാൻ  ഇവിടെ എഴുതി. കേരളത്തിൽനിന്നും വിദേശങ്ങളിലേയ്ക്ക് പോകുന്ന യുവജനങ്ങൾ അവർ എത്തിയിട്ടുള്ള രാജ്യങ്ങളിൽ ഒട്ടും വൈകാതെ അവർ ന്യു മലയാളി അസോസിയേഷൻ എന്ന ഓരോരോ പേരുകളിൽ സംഘടനകൾ സൃഷ്ടിക്കുകയെന്ന ദുഷിച്ച പ്രവണത കൂടിവരുന്നുണ്ട്. ഈ യുവതീ-യുവാക്കൾ  എന്തിനുവേണ്ടിയാണ് വിദേശങ്ങളിലേയ്ക്ക് കുടിയേറിയത്? അവരുടെ പഠനവും ഭാവി തൊഴിലും മെച്ചപ്പെടുത്തി ഒരു മെച്ചപ്പെട്ട ജീവിതം നയിക്കുവാനാണോ ഈ സംഘടനകൾ എന്ന് തോന്നിപ്പോകുന്നു. ഒരു മറുരാജ്യത്ത് കുടിയേറിയവർ അവിടെ ഒരു സംഘടന സൃഷ്ടിക്കുകയെന്നത് അവിടെയുള്ള ജനങ്ങൾക്ക് വിവിധ സംശയങ്ങൾക്ക് കാരണമാക്കും. 

വിദേശരാജ്യങ്ങളിലേക്ക് ജോലി ചെയ്യാനും അല്ലെങ്കിൽ പഠനത്തിനും പോയിട്ടുള്ളവർ ഇന്ന് അവരുടെ സ്മരണകൾ അയവിറക്കിക്കൊണ്ട് പറയും: "സമീപഭാവിയിൽ ഇന്ത്യയിലേയ്ക്ക് മടങ്ങാമെന്നുള്ള എന്റെ എല്ലാ ആഗ്രഹവും ഈ ഘട്ടമായപ്പോഴേയ്ക്കും ഞാൻ ഉപേക്ഷിച്ചു. ഒരു വർഷത്തിനുള്ളിൽ, അഥവാ കുറച്ചു വർഷങ്ങൾക്കകം ഞാൻ നാട്ടിൽ തിരിച്ചെത്തുമെന്ന് വീട്ടുകാർക്ക് ഉറപ്പ് വാക്കു പറഞ്ഞിരുന്നു. ഇപ്പോൾ ഞാൻ കേരളത്തിലെ ജനങ്ങൾക്ക് ഞാൻ ഒരു പ്രവാസി ആയിരിക്കുന്നു. നാടുനിയമങ്ങൾകൊണ്ട് എന്നെ ആരും പ്രതീക്ഷിക്കാത്തതോ ഞാൻ സങ്കല്പിക്കാത്തതോ ആയ വേലിക്കെട്ടുകൾക്കപ്പുറം അകറ്റി മാറ്റുന്ന ഒരു വഴിയിൽനിന്നു എങ്ങനെ രക്ഷപെടാൻ കഴിയും എന്ന് വിവരിക്കാൻ ഏതാനും ചില ഭാവി അദ്ധ്യായങ്ങൾ കൂടി കഴിയേണ്ടതുണ്ട്". 

- കേരളം ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ

"വിദ്യാർത്ഥികളും രാഷ്ട്രീയവും "

"("ദീപനാളം"മാദ്ധ്യമത്തിൽ 1971-ൽ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ                                                                        ഒരു ലേഖനം )."

                                                        - ജോർജ് കുറ്റിക്കാട്ട് - 

ഇന്ത്യയിലെ വിദ്യാർത്ഥികൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു തുടങ്ങി യത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം മുതലാണ്. വിധിനിർണ്ണായകമായ ആ സമരത്തിൽ പങ്കെടുക്കാൻ ചില വ്യവസ്ഥകൾക്ക് വിധേയമായിട്ട് അവർ പങ്കെടുക്കാൻ മഹാത്മാ ഗാന്ധിജി അവരെ അനുവദിച്ചിരുന്നു. വിദ്യാർത്ഥികൾ അഹിംസയുടെ മാർഗ്ഗം കൈവെടിയരുതെന്നായിരു ന്നു പ്രധാന വ്യവസ്ഥ. പ്രബുദ്ധരായ വിദ്യാർത്ഥികളെ ദേശീയ സമര ത്തിൽനിന്ന് മാറ്റി നിറുത്തുക സാദ്ധ്യമല്ലെന്നും ഗാന്ധിജിക്ക് അന്ന് തോന്നിയിരിക്കും.

മാതൃഭൂമിയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ആവേശകകരമായ ഒരു അദ്ധ്യായം തന്നെ വിദ്യാർത്ഥികൾ എഴുതിച്ചേർത്തു. ഇത് സ്വർണ്ണ ലിപികളിൽത്തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അന്നത്തെ  യുവസേനാ നികളിൽ പലരും ഇന്ന് ഇന്ത്യയുടെ ഭരണകർത്താക്കളാണ്. മാതൃഭൂമി യുടെ ഭാഗധേയം കരുപ്പിടിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ്. സമരം ചെയ്ത ആ തലമുറയ്ക്ക് ഒരു പുതിയ കേരളത്തിലെ തലമുറയെ നേരിടേണ്ടി വന്നിരിക്കുകയാണ്. അതെ, വിദ്യാർത്ഥികളെത്തന്നെ. ചരിത്രം ഇന്നും ആവർത്തിക്കപ്പെടുകയാണ് !

അന്നും ഇന്നും. സമരങ്ങളുടെ പടയോട്ടങ്ങൾ.

സ്വാതന്ത്ര്യം കിട്ടി. ജനകീയ ഭരണം വന്നു. ഭരണതലത്തിൽ നിരവധി തവണ മാറ്റങ്ങളുണ്ടായി. എന്നിട്ടും സമരം തുടരുകയാണ്. ഇത് ഒന്നല്ല, ഒരായിരം സമരങ്ങൾ. വിദ്യാർത്ഥികളും സമരരംഗത്തുണ്ട്. ഇവരുടെ സമരം ആരോടാണ് ? അതാണ് അസ്മാദൃശന്മാർക്ക് മനസ്സിലാകാത്തത്. 

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം ഇനി ആവശ്യമില്ല. രാജ്യത്തെ ഭരണാധികാരികളോട് ഏറ്റുമുട്ടേണ്ടതായ കാര്യമില്ലെന്നു കരുതാമോ? അവർ അനിശ്ചിതകാലത്തേയ്ക്ക് തെരഞ്ഞടുക്കപ്പെട്ടവരാണ്, അവരെ ജനവിരുദ്ധതയ്‌ക്കെതിരെയുള്ള പ്രവർത്തനത്തിൽ അപഥസഞ്ചാരം ചെയ്‌താൽ തെരഞ്ഞെടുപ്പിലൂടെ അവരെ സ്ഥാനഭൃഷ്ടരാക്കാം. യുവ വിദ്യാർത്ഥികൾ ഉദ്യോഗസ്ഥരല്ല, അപ്പോൾ ഒരു ഭരണാധികാരിക്കും നേർക്ക് നേരേ സമരത്തിനു പ്രസക്തിയില്ല. എങ്കിൽ പിന്നെ എന്തിനു വേണ്ടിയാണീ സമരങ്ങൾ? ശമ്പള വർദ്ധനവിന് വേണ്ടിയാണോ? അത് തീർച്ചയായും അല്ലല്ലോ. വിദ്യാർത്ഥികൾ ശമ്പളം പറ്റുന്ന യാതൊരു ജോലിയും ചെയ്യുന്നില്ല. എങ്കിലും ഇന്നത്തെ വിദ്യാർത്ഥികളിൽ വളരെ  ഗണ്യമായ ഒരു വിഭാഗത്തിന് നല്ല തുക പ്രതിമാസവേതനമായി അവർ ക്ക്  ലഭിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. 

പിന്നോക്കസമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികളെയാണ് ഇവിടെയും  ഉദ്ദേശിക്കുന്നത്. പ്രതിമാസ വേതനത്തിന് പുറമെ പുസ്തകങ്ങൾക്കും വസ്ത്രങ്ങൾക്കുമുള്ള വകയും, ഇവർ ഹോസ്റ്റലിലാണ് താമസമെങ്കിൽ ഭക്ഷണം, മുറിവാടക, മുതലായവയും സൗജന്യമാണ്. ഒരു വീട്ടിലാണ്  താമസമെങ്കിൽ ഒരു നിശ്ചിത മാസ സ്റ്റൈപ്പെന്റ് ആയിരിക്കും. ഒരു ഫീസ് കൊടുക്കുകയും വേണ്ട. എങ്ങനെയെങ്കിലും ജയിച്ചു കിട്ടിയാൽ ഉടനെ ഉദ്യോഗവും കിട്ടും. വിദ്യാലയ പ്രവേശനത്തിനും സംവരണവു മുണ്ട്. ഈ ആനുകൂല്യങ്ങളൊന്നുപോലും സ്വാതന്ത്രലബ്ധിക്കു മുൻപ് ഉണ്ടായിരുന്നില്ല. ഒരു തരത്തിൽ പറഞ്ഞാൽ, ശമ്പളത്തോടുകൂടി ഇവർ  പഠിച്ചു, നേരെ ഉദ്യോഗത്തിൽ പ്രവേശിക്കുകയാണവർ.

സവർണ്ണസമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കും മുൻപില്ലാതിരു ന്ന പല ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഹൈസ്‌കൂൾ ക്ലാസുകളിലെ ഫീസ് നിറുത്തലാക്കപ്പെട്ടിരിക്കുകയാണ്. അടുത്തകാലത്ത് പരീക്ഷാ ഫീസും നിർത്തൽ ചെയ്തു. കോളജുകളിലെ ഫീസ് കൂടുതലാണെന്ന് ആരോപണം ഉയരുന്നുണ്ട്. അതിന്റെ പേരിൽ ചില സ്ഥലങ്ങളിൽ സമരം നടക്കാറുണ്ടെന്ന് പറയുന്നു. ഈ സമരവും യുക്തിസഹമല്ല എന്ന അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സമൂഹത്തിൽ ഇടതും വലതും ഓരോ അഭിപ്രായങ്ങൾ ഉയരുന്നതിങ്ങനെയാണ്: ഫീസ് അടുത്ത കാലത്ത് വർദ്ധിപ്പിക്കുകയുണ്ടായിട്ടില്ല, അഥവാ ഇടയ്ക്കെങ്ങാനും വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിൽ വിദ്യാലയ നടത്തിപ്പിനുള്ള ചെലവുകൾക്കായി ഉണ്ടായിട്ടുള്ള വർദ്ധനവുമായി തട്ടിച്ചുനോക്കുമ്പോൾ ഫീസിലുണ്ടായ വർദ്ധനവ് തീർത്തും നിസ്സാരമാണെന്നു കാണാം. ഓരോരോ ചെലവിന് ആനുപാതികമായി വർദ്ധിച്ചിരുന്നെങ്കിൽ അത് ഇന്നുള്ളതിന്റെ നാലോ അഞ്ചോ ഇരട്ടി ആകേണ്ടതായിരുന്നു. 

വിദ്യാലയങ്ങളിൽ ഫീസ് വർദ്ധിപ്പിച്ചതിനു ഭാരം താങ്ങേണ്ടി വരുന്നത് വിദ്യാർത്ഥികളല്ല, രക്ഷാകർത്താക്കളാണ്. സ്‌കൂൾ പഠന ഫീസ് ഏറെ കൂട്ടിയതിന്റെ പേരിൽ എന്തെങ്കിലും രക്ഷാകർത്താവിന് ഇതുവരെ പരാതിയുള്ളതായി ഒന്നും അറിയാൻ കഴിയുന്നുമില്ല. ഫീസ് കുറവ് ചെയ്യുകയോ ഇല്ലായ്‌മ ചെയ്യു കയോ ചെയ്തെന്നിരിക്കട്ടെ. തന്മൂലം ഒരു വരുമാനത്തിലുണ്ടാകുന്ന വിടവ് നികത്താനുള്ള വിദ്യാഭ്യാസ സെസ്സ് അല്ലെങ്കിൽ പുതിയ നികുതിയിൽ മാറ്റങ്ങൾ ഏർപ്പെടുത്തേണ്ടതായി വരും.താരതമ്മ്യേന നോക്കുമ്പോൾ നികുതി വർദ്ധനവും അതിന്റെ അനന്തര ഫലങ്ങളുമായിരിക്കും കൂടുതൽ ദുർവഹമായിത്തീരുക. അപ്പോൾ ഫീസ് കുറയ്ക്കുവാനുള്ള വിദ്യാർഥിസമരങ്ങൾ എത്രമാത്രം ഫലപ്രദമാകും? 

വിദ്യാർത്ഥിസമരങ്ങൾ അവകാശങ്ങൾ സാധിച്ചുകിട്ടുന്നതിനുവേണ്ടി ആണെന്ന് പറയുന്നുവെങ്കിലും അതിൽ ഇരു വശങ്ങൾ കാണാൻ ഉണ്ട്. ഒരു വിദ്യാർത്ഥിക്ക് പ്രധാനമായും അവകാശപ്പെടേണ്ടതായിട്ടുള്ളത് പഠനത്തിനുള്ള അനുകൂല സാഹചര്യമാണ്. നമ്മുടെ കേരളത്തിലുള്ള സ്‌കൂളുകളിലും കോളജുകളിലും ഇതിനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടാവില്ല. ഇങ്ങനെയുള്ള നിരവധിയേറെ കാരണങ്ങളാൽ ഇക്കാലത്ത് വിദ്യാർത്ഥി സമരങ്ങൾ വർദ്ധിച്ചുവരുകയാണ്. ഇന്നത്തെ വിദ്യാർത്ഥി സംഘടനകളാണ് ഈ സമരങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് നാം പറഞ്ഞാൽ തെറ്റില്ല. ഈ സംഘങ്ങളാകട്ടെ, രാഷ്ട്രീയകക്ഷികളുടെയും ഉപഗ്രഹങ്ങളുമാണ്‌. വിദ്യാർത്ഥികളുടെ അംഗസംഖ്യയും അവരുടെ സാഹസികത്വവും തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി ബോധ പൂർവ്വം ഉപയോഗപ്പെടുത്തുകയാണ്. വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾക്കുപോലും വിദ്യാർത്ഥികളെ അവർ ഉപയോഗിക്കുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത്.

സർവ്വകലാശാലകളുടെ ഭരണത്തിൽപ്പോലും വിദ്യാർത്ഥികൾക്ക് പ്രാതിനിദ്ധ്യം നൽകപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് അവരുടെ സഹകരണം സമ്പാദിക്കുകയല്ലതിനു പിന്നിലുള്ള ലക്ഷ്യം. അവരുടെ സംഘടിത ശക്തി രാഷ്ട്രീയരംഗത്ത് പ്രയോജനപ്പെടുത്തുക മാത്രമാ ണ്. ഈയിടെയായി തെരഞ്ഞെടുപ്പുകളിൽ വിദ്യാർത്ഥികളെ സ്ഥാനാ ർത്ഥികളായും രംഗത്തിറക്കിയിരിക്കുകയാണ്. പാർലമെന്റിലേയ്ക്കു പോലും. തീർച്ചയായും ഇത് നല്ലതിനല്ല. ഇങ്ങനെയുള്ള അപക്വമതികൾ രാജ്യകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അപകടകരമാണ്. ആരോട് പറയാനാണ് ! അവരെ നിയന്ത്രിക്കാൻ ഇന്ന് ആർക്കും സാധ്യമല്ലാതായി ട്ടുണ്ട്. അദ്ധ്യാപകർക്ക് സമരപ്രിയരായ വിദ്യാർത്ഥികളെ ആരെയും  ഉപദേശിക്കുവാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുന്നു. അവരും സമരം ചെയ്യുന്നതിലും, അവർ വിദ്യാർത്ഥികളേക്കാൾ മുൻപിലാണ്.  

രക്ഷാകർത്താക്കളും തങ്ങളുടെ മക്കളായ വിദ്യാർത്ഥികളെ നിയന്ത്രി ക്കുന്നതിലും യാതൊരുത്സാഹവും കാണിക്കുന്നില്ല. വിദ്യാർത്ഥികൾ നടത്തുന്ന സമരങ്ങളിലൂടെ വിദ്യാലയങ്ങളിലും കോളജുകളിലും അവർ നൽകുന്ന ഫീസ് , ബസ് ചാർജ് , മുതലായവ കുറച്ചു കിട്ടുന്നത് നേട്ടമായിട്ടാണ് അവർ കരുതുന്നത്. ഇതിന്റെയെല്ലാം ഫലമായി ഈ വിദ്യാർത്ഥികൾ ഏറ്റവും അപകടകാരികളായി രൂപാന്തരപ്പെട്ടിരിക്കു കയാണ്. അവർ ആരെയും അനുസരിക്കുകയില്ലെന്ന് ആയിരിക്കുന്നു. ഭരണകൂടത്തെപ്പോലും തങ്ങളാണ് നിയന്ത്രിക്കുന്നതെന്നാണ് അവർ ധരിച്ചുവശായിരിക്കുന്നു. ആ ധാരണ തെറ്റാണെന്നും പറഞ്ഞുകൂടാ. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികളുടെ അംഗീകാരം ഇല്ലാത്ത പലർക്കും സ്ഥാനാർത്ഥിത്വം ലഭിച്ചില്ല. അവർ പഴക്കം ചെന്ന തലയെടുപ്പുള്ള നേതാക്കന്മാർ ആയിരുന്നിട്ടുപോലും. അപക്വമായ ഈ തലമുറയുടെ കയ്യിൽ രാജ്യത്തിന്റെ ഭാഗധേയംപോലും അകപ്പെട്ടു പോയിരിക്കുന്നു. അതുമൂലം അവർക്കുണ്ടായിട്ടുള്ള അഹങ്കാരവും കുറച്ചൊന്നുമല്ല. ആത്മവിശ്വാസവും ആത്മാഭിമാനവും നല്ലതാണ്. പക്ഷെ, അത് വഴി പിഴച്ചതാകരുത്.  

കേരളത്തിൽ വിദ്യാർത്ഥികളെ ബോധപൂർവ്വം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടാൽ അവരുടെയും രാജ്യത്തിന്റെയും ഭാവി ഇരുളടഞ്ഞ വഴിയാകും. വളരെ പ്രബുദ്ധരാണ് നമ്മുടെ വിദ്യാർത്ഥികൾ. അവർ രാജ്യത്തിനും അവർക്കുവേണ്ടിയും എന്ത് ത്യാഗവും സഹിക്കാനുള്ള തയ്യാറുള്ളവരാണ്. അധർമ്മങ്ങളെയും അനീതികളെയും ചൂഷണ മുറകളെയും അവർ വെറുക്കുന്നവരാണ്. പക്ഷെ, രാഷ്ട്രീയത്തിൽ തങ്ങൾ സ്വയം ചൂഷണം ചെയ്യപ്പെടുകയാണെന്ന് അവർ അറിയുന്നില്ല. വിദ്യാർത്ഥികളെ രാഷ്ട്രീയക്കാരിൽനിന്നും രക്ഷിക്കുകയെന്നത്  മാത്രമേ കരണീയമായിട്ടുള്ളത്. വിദ്യാലയങ്ങളുടെ പാവനമായ ഏത് അന്തരീക്ഷത്തിൽ നിന്നും രാഷ്ട്രീയക്കാരെ അകറ്റി കെട്ടുകെട്ടിക്കുക മാത്രമാണ് അതിനുള്ള പോംവഴി. പക്ഷെ, ഈ യാഥാർത്ഥ്യം ഒരിക്കലും  കണ്ടാശ്വസിക്കാൻ ഇന്നും ഭാവിയിലും അവസരം ഉണ്ടാകാനിടയില്ല. //   

* ഏതായാലും ഒരു കാര്യം എന്റെ ചിന്തയിൽ വരുന്നത്, ഇങ്ങനെയുള്ള മോശമായ അനുഭവങ്ങൾ നടന്നത് കേരളത്തിലെ പുതിയ തലമുറയ്ക്ക് ഭാവിയുടെ വഴി തെളിക്കുന്ന കാര്യത്തിൽ ഒരു ഉദാഹരണ കാര്യം എന്ന നിലയിൽ കാണുന്നത് ഉചിതമായിരിക്കും എന്ന് ഇവിടെ കുറിക്കട്ടെ. 

******************************************************************

******

                                        Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

********************************************************************************